<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-8072965941231762377</id><updated>2012-02-23T11:19:40.637+02:00</updated><category term='നര്‍മ്മം'/><category term='ആക്ഷേപഹാസ്യം'/><category term='ഗവിത'/><category term='കുറ്റാന്വേഷണം'/><category term='കഥ'/><category term='പാരഡി'/><category term='Air crashes'/><category term='Article'/><category term='അനുഭവം'/><title type='text'>!.ധിം തരികിട തോം.!</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://vimalgayathri.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default?max-results=100'/><link rel='alternate' type='text/html' href='http://vimalgayathri.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>ആളവന്‍താന്‍</name><uri>http://www.blogger.com/profile/16038107198248268459</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://3.bp.blogspot.com/-Rd_zgLlnIIY/ThB2ejEK6iI/AAAAAAAAAVc/K9-mrY33jrk/s220/33.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>33</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-8072965941231762377.post-5518838010296135306</id><published>2011-11-23T16:25:00.001+02:00</published><updated>2011-12-22T16:26:01.900+02:00</updated><category scheme='http://www.blogger.com/atom/ns#' term='Article'/><category scheme='http://www.blogger.com/atom/ns#' term='Air crashes'/><title type='text'>ക്രാഷ് ലാന്റ് 4 - The deadliest ever!</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-x2SfpgC93wQ/Ts0DX0o__GI/AAAAAAAAAXw/827pRZUbcY0/s1600/tenerife_portrayal.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="192" src="http://4.bp.blogspot.com/-x2SfpgC93wQ/Ts0DX0o__GI/AAAAAAAAAXw/827pRZUbcY0/s320/tenerife_portrayal.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; 1977, &lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;സ്പെയിൻ&lt;/span&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;. &lt;span lang="ML"&gt;&lt;a href="http://en.wikipedia.org/wiki/Canary_Islands" target="_blank"&gt;കനേറി ഐലൻഡിനെ&lt;/a&gt; സ്പെയിനിൽ നിന്നുംസ്വതന്ത്രമാക്കാനായി തീവ്രവാദ സംഘടനകൾ ശക്തിയാർജ്ജിക്കുന്ന കാലം&lt;/span&gt;. &lt;span lang="ML"&gt;എങ്കിൽപോലും പ്രകൃതി അനുഗ്രഹിച്ച് നൽകിയ ഭംഗി കൊണ്ട് ലോകത്തിന്‍റെ വിവിധഭാഗങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളെ കനേറി ദ്വീപ് അങ്ങോട്ടേക്കാകർഷിച്ച് കൊണ്ടേയിരുന്നു&lt;/span&gt;.&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &lt;span lang="ML"&gt;മാർച്ച്&lt;/span&gt; 27, 1&lt;span lang="ML"&gt;0&lt;/span&gt;AM. &lt;span lang="ML"&gt;കനേറി ദ്വീപിലെ ഗ്രാൻ കനേറിയ എയർപോർട്ടിലെ പാസഞ്ചർടെർമിനലിനുള്ളിൽ&lt;/span&gt;, &lt;span lang="ML"&gt;ഒരു കോഫീ ഷോപ്പിൽ തീവ്രവാദികൾ ഒളിപ്പിച്ചു വച്ചിരുന്നബോംബ് പൊട്ടുന്നു&lt;/span&gt;! &lt;span lang="ML"&gt;ഉടൻ തന്നെ മറ്റൊരു സ്ഫോടനം കൂടി ഉണ്ടാകുമെന്നഅജ്ഞാത ഫോൺ സന്ദേശത്തെ തുടർന്ന് ഗ്രാൻ കനേറിയ എയർപോർട്ട് അടച്ചിടാനും&lt;/span&gt;, &lt;span lang="ML"&gt;ഗ്രാൻ കനേറിയയിലേക്ക് ഹെഡ് ചെയ്തിരുന്ന എല്ലാ ഇൻബൗൺഡ് ട്രാഫിക്കും ഡൈവേർട്ട്ചെയ്യാനും അധികൃതർ തീരുമാനിക്കുന്നു&lt;/span&gt;.&lt;span lang="ML"&gt; തുടർന്ന്&lt;/span&gt;, &lt;span lang="ML"&gt;സ്ട്രൈക്കിംഗ് ഡിസ്റ്റൻസിൽ ലഭ്യമായിരുന്ന ഒരേ ഒരു എയർപോർട്ടായ&lt;/span&gt;, &lt;span lang="ML"&gt;&lt;a href="http://en.wikipedia.org/wiki/Tenerife" target="_blank"&gt;ടെനറീഫ് ഐലൻഡി&lt;/a&gt;ലെ ലോസ് റോഡിയോസിലേക്ക് ഗതി മാറ്റാൻ&lt;/span&gt; ATC &lt;span lang="ML"&gt;ടവറിൽ നിന്നും എല്ലാ വിമാനങ്ങളിലേക്കും സന്ദേശം പാഞ്ഞു&lt;/span&gt;! &lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &lt;span lang="ML"&gt;ഡൈവേർട്ട് ചെയ്യാൻ അറിയിപ്പ്കിട്ടിയ നിരവധി വിമാനങ്ങളിൽ രണ്ടെണ്ണം അക്കാലത്തെ ഏറ്റവും വലിയ യാത്രാവിമാനമായിരുന്ന&lt;a href="http://www.blogger.com/goog_625250360"&gt;ബോയിംഗ്&lt;/a&gt;&lt;/span&gt;&lt;a href="http://en.wikipedia.org/wiki/Boeing_747" target="_blank"&gt; 747&lt;/a&gt; &lt;span lang="ML"&gt;വിഭാഗത്തിൽപെട്ട ജംബോ ജെറ്റുകളായിരുന്നു&lt;/span&gt;!&lt;span lang="ML"&gt;ഒന്ന്&lt;/span&gt;, 1970-&lt;span lang="ML"&gt;ൽ ബോയിംഗ്&lt;/span&gt; 747 &lt;span lang="ML"&gt;ന്‍റെ ഉത്ഘാടന പറക്കൽ നടത്തിയ അതേ വിമാനം&lt;/span&gt;! &lt;span lang="ML"&gt;പാൻ അമേരിക്കൻകമ്പനിയുടെ ഉടമസ്ത്ഥതയിലുള്ള&lt;/span&gt;, &lt;span lang="ML"&gt;ലോസ് ഏഞ്ചൽസിൽ നിന്നും, 380യാത്രക്കാരും 16 ജീവനക്കാരുമായി വന്ന&lt;/span&gt; PAN-AM 1736. &lt;span lang="ML"&gt;മറ്റേത്&lt;/span&gt;,&lt;span lang="ML"&gt;234 യാത്രക്കാരും 14 ജീവനക്കാരുമായി ആംസ്റ്റർഡാമിൽ നിന്നുള്ള&lt;/span&gt;KLM-4805. &lt;span lang="ML"&gt;തങ്ങൾക്ക് രണ്ട് മണിക്കൂറിലേറെ പറക്കാനുള്ള ഇന്ധനം ഉണ്ടെന്നുംഒരു ഹോൾഡിംഗ് പാറ്റേണിൽ തങ്ങൾ പറന്നുകൊള്ളാമെന്നും&lt;/span&gt; KLM &lt;span lang="ML"&gt;ന്‍റെപൈലറ്റ്&lt;/span&gt; ATC &lt;span lang="ML"&gt;കണ്ട്രോളറോട് അഭ്യർത്ഥിച്ചുവെങ്കിലും&lt;/span&gt;, &lt;span lang="ML"&gt;എയർപോർട്ട് എപ്പോൾ പ്രവർത്തനക്ഷമമാകും എന്ന് പറയാൻ കഴിയാത്തതിനാൽ അഭ്യർത്ഥനകണ്ട്രോളർ നിരസിച്ചതിനെ തുടർന്ന്&lt;/span&gt; KLM 4805-&lt;span lang="ML"&gt;ഉം ലോസ് റോഡിയോസിലേക്ക്തിരിഞ്ഞു&lt;/span&gt;!&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &lt;span lang="ML"&gt;ലോസ് റോഡിയോസ് വളരെ ചെറിയൊരുഎയർപോർട്ടാണ്&lt;/span&gt;. &lt;span lang="ML"&gt;ഒരേ ഒരു റൺവേയും വളരെ കുറച്ച് പാർക്കിംഗ് സ്പെയ്സുംമാത്രമുള്ള&lt;/span&gt;, &lt;span lang="ML"&gt;ചെറിയ വിമാനങ്ങൾക്കായുള്ള ഒരു റീജിയണൽ എയർപോർട്ട്&lt;/span&gt;.&lt;span lang="ML"&gt;ഞായറാഴ്ച ആയതുകൊണ്ട് തന്നെ കണ്ട്രോൾ ടവറിൽ ആകെ രണ്ട് കണ്ട്രോളർമാർ മാത്രം&lt;/span&gt;.&lt;span lang="ML"&gt;അപ്രതീക്ഷിതമായി വന്ന ഒരു കൂട്ടം വിമാനങ്ങൾ അവരെയും ആകെ വിഷമത്തിലാക്കി&lt;/span&gt;.&lt;span lang="ML"&gt;തിരിച്ച് വിടപ്പെട്ട വിമാനങ്ങൾ ഒന്നിനു പുറകെ ഒന്നായി ലാൻഡ് ചെയ്യാൻതുടങ്ങി&lt;/span&gt;. &lt;span lang="ML"&gt;ലോസ് റോഡിയോസിലെ പാർക്കിംഗ് സ്പെയ്സുകൾ പൂർണ്ണമായുംഅവ കയ്യടക്കിക്കൊണ്ടിരുന്നു&lt;/span&gt;. ATC &lt;span lang="ML"&gt;കണ്ട്രോളർമാരുടെ ജോലി കൂടുതൽസങ്കീർണ്ണമാവുകയായിരുന്നു&lt;/span&gt;. &lt;span lang="ML"&gt;ഇനി വരാനിരിക്കുന്ന വിമാനങ്ങളിൽ രണ്ടെണ്ണംതങ്ങൾക്കും ലോസ് റോഡിയോസിനും മുൻ പരിചയമില്ലാത്ത&lt;/span&gt; “&lt;span lang="ML"&gt;ബോയിംഗ്&lt;/span&gt;747” &lt;span lang="ML"&gt;എന്ന ഭീമന്മാരാണ് എന്ന് അവർക്ക് അറിയാമായിരുന്നു&lt;/span&gt;. &lt;span lang="ML"&gt;ഈ രണ്ട് കൂറ്റൻ വിമാനങ്ങളെ ഇനി എവിടെ ഇടും എന്ന് ചിന്തിച്ച് &lt;/span&gt;Airportmap &lt;span lang="ML"&gt;ലേക്ക് തിരിഞ്ഞ അവർ പുതിയൊരു ആശയവുമായി മുന്നോട്ടു വന്നു&lt;/span&gt;.&lt;span lang="ML"&gt;ലാൻഡ് ചെയ്യുന്ന ബോയിംഗ് വിമാനങ്ങൾ റൺവേയിൽ നിന്നും ടാക്സി വേയിലേക്ക്കടന്ന് ടാക്സി വേയുടെ മറുതല റൺവേയുമായി ചേരുന്ന ഭാഗത്ത് പാർക്ക് ചെയ്യുക&lt;/span&gt;! &lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;അപ്പോഴേക്കും&lt;/span&gt; KLM-4805 ATC &lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;യിൽ&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;നിന്നും&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ലാൻഡിംഗ്&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ക്ലിയറൻസ്&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ആവശ്യപ്പെട്ടിരുന്നു&lt;/span&gt;. &lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;തുടർന്ന്&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;മിനിറ്റുകൾക്കുള്ളിൽ&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ലോസ്&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;റോഡിയോസിലെ&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;റൺവേയിലേക്ക്&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ആദ്യമായി&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ഒരു&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ബോയിംഗ്&lt;/span&gt;747 &lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;പറന്നിറങ്ങി&lt;/span&gt;. KLM&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ന്‍റെ&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;സെയ്ഫ്&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ലാൻഡിംഗ്&lt;/span&gt;!&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;കണ്ട്രോൾ&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ടവറിൽ&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;നിന്നുള്ള&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;നിർദേശം&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;അനുസരിച്ച്&lt;/span&gt;KLM, &lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ടാക്സി&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;വേയുടെ&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ഏറ്റവും&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ഒടുവിലായി&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;പാർക്ക്&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ചെയ്തു&lt;/span&gt;.KLM &lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ന്‍റെ&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;യാത്രക്കാരെ&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;മുഴുവൻ&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ടെർമിനലിലേക്ക്&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;മാറ്റുന്നതിനിടയിൽ&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;രണ്ട്&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ചെറിയ&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;വിമാനങ്ങൾ&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;കൂടി&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ലാൻഡ്&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ചെയ്തിരുന്നു&lt;/span&gt;.&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;അവയും&lt;/span&gt; KLM &lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ന്‍റെ&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ഇടതു&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;വശം&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ചേർന്ന്&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;പാർക്ക്&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ചെയ്തു&lt;/span&gt;.&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;അടുത്തത്&lt;/span&gt; PAN-AM &lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ന്‍റെ&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ഊഴമാണ്&lt;/span&gt;.&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;വീണ്ടും&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ഒരു&lt;/span&gt;747 &lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;കൂടി&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;സുരക്ഷിതമായി&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ലോസ്&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;റോഡിയോസിലെ&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ടാർമാക്കിലേക്കിറങ്ങി&lt;/span&gt;!PAN-AM &lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;പാർക്കിംഗ്&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ക്ലിയറൻസ്&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ആവശ്യപ്പെട്ടു&lt;/span&gt;.KLM &lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ന്‍റെ&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;യും&lt;/span&gt;,&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;മുന്നേ&lt;/span&gt;&lt;span lang="ML"&gt;&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;വന്ന&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;രണ്ട്&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ചെറിയ&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ഫ്ലൈറ്റുകളുടെയും&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;പിന്നിലായി&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;PAN-AM &lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ന്&lt;/span&gt;‌&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;പാർക്കിംഗ്&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;അനുവദിക്കപ്പെട്ടു&lt;/span&gt;.&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ടെർമിനൽ&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;നിറഞ്ഞു&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;കവിഞ്ഞതിനാ&lt;/span&gt;‍&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ൽ&lt;/span&gt; PAN-AM &lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ന്‍റെ&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;യാത്രക്കാരെ&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ടെർമിനലിലേക്ക്&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;വിടാൻ&lt;/span&gt;ATC &lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;അനുവദിച്ചില്ല&lt;/span&gt;. &lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;തുടർച്ചയായ&lt;/span&gt; 13 &lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;മണിക്കൂറുകളുടെ യാത്ര ത&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ന്‍റെ&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;&amp;nbsp;&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;യാത്രക്കാരെ തീർത്തും ക്ഷീണിതരാക്കി എന്ന് മനസ്സിലാക്കിയക്യാപ്റ്റൻ&lt;/span&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;, &lt;span lang="ML"&gt;പുറത്തിറങ്ങാൻതാൽപര്യമുള്ളവർക്കായി വിമാനത്തി&lt;/span&gt;&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ന്‍റെ&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;വാതിലുകൾ തുറന്നു കൊടുത്തു&lt;/span&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;. &lt;span lang="ML"&gt;അപ്പോഴേക്കും അന്തരീക്ഷം മൂടിക്കെട്ടാൻ തുടങ്ങിയിരുന്നു&lt;/span&gt;. &lt;span lang="ML"&gt;രണ്ട് മലകൾക്കിടയിൽ സ്ഥിതി ചെയ്യുന്നലോസ്&lt;/span&gt;&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;റോഡിയോസിൽകാലാവസ്ഥാ പ്രവചനം ഏറെക്കുറെ അസാധ്യമാണ്&lt;/span&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;.&lt;span lang="ML"&gt;അതിശക്തമായ മൂടൽമഞ്ഞ് വരുന്നതും വളരെ പെട്ടെന്നാവും&lt;/span&gt;…….!&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;b&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ഒന്നര മണിക്കൂറുകൾക്ക്ശേഷം&lt;/span&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;…….&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &lt;span lang="ML"&gt;ലോസ്&lt;/span&gt;&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;റോഡിയോസിലെ &lt;/span&gt;ATC&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ടവറിൽ ഗ്രാൻ കനേറിയിൽ നിന്നുംസന്ദേശം വന്നു&lt;/span&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;. &lt;span lang="ML"&gt;ഗ്രാൻ കനേറി എയർപോർട്ട് റീ ഓപ്പൺ ചെയ്തിരിക്കുന്നു&lt;/span&gt;. ATC&lt;span lang="ML"&gt; കണ്ട്രോളർ എല്ലാ വിമാനങ്ങളോടും ഗ്രാൻ കനേറിയയിലേക്ക് തിരികെ പറക്കാൻ തയ്യാറാവാൻനിർദ്ദേശിച്ചു&lt;/span&gt;. &lt;span lang="ML"&gt;ടെർമിനലിനുള്ളിൽ, യാത്രക്കാരോട് തങ്ങളുടെവിമാനങ്ങളിലേക്ക് പോകുവാനായി അറിയിപ്പുകൾ മുഴങ്ങുന്നുണ്ടായിരുന്നു.മുഷിപ്പിക്കുന്ന തങ്ങളുടെ കാത്തിരിപ്പ് അവസാനിക്കുന്നതിൽ സന്തോഷിച്ച് &lt;/span&gt;KLM &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ന്‍റെ &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;യാത്രക്കാരും വിമാനത്തിലേക്ക്തിരികെ പോകാൻ തയ്യാറെടുത്തു. പക്ഷെ അവർ അറിഞ്ഞിരുന്നില്ല, &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ചരിത്രത്തിലെ തന്നെഎക്കാലത്തെയും വലിയൊരു ദുരന്തം&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;മിനിറ്റുകൾക്കപ്പുറം അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു എന്ന്!&lt;/span&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &lt;/span&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;KLM&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ന്‍റെ കോക്ക്പിറ്റിനുള്ളിൽ ക്യാപ്റ്റൻ എടുത്ത ഒരു തീരുമാനം എല്ലാംമാറ്റിമറിക്കുകയായിരുന്നു. റീ ഫ്യുവലിംഗ്!! &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ലോസ്&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;റോഡിയോസിൽ തങ്ങൾക്ക് നഷ്ട്ടമായസമയം അവിടെ വച്ച് തന്നെ തിരികെ പിടിക്കുക! ഗ്രാൻ കനേറിയയിലേക്ക് അനായാസമായിപറക്കാൻ വേണ്ട ഇന്ധനം ത&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ന്‍റെ പക്കൽ ഉണ്ടെ&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;; font-size: 12pt; line-height: 115%;"&gt;ങ്കി&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ലും നിലവിലെസാഹചര്യത്തിൽ ഗ്രാൻ കനേറിയയിൽ ഉണ്ടായേക്കാവുന്ന തിരക്കിൽ സ്വാഭാവികമായും തങ്ങൾക്ക്ഇന്ധനത്തിനായി കൂടൂതൽ സമയം ചെലവഴിക്കേണ്ടി വരും എന്നു ചിന്തിച്ച ക്യാപ്റ്റൻ,വിമാനത്തിൽ ഇന്ധനം നിറക്കാൻ തീരുമാനിച്ചു. അതും തിരികെ ആംസ്റ്റർഡാം വരെ പറക്കാൻകഴിയും വിധം പരിപൂർണ്ണമായ റീ ഫ്യുവലിംഗ്! ഒരു വിമാനത്തിന്‍റെ സെയ്ഫ് ടേക്ക് ഓഫി&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;; font-size: 12pt; line-height: 115%;"&gt;ന്&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt; നിഷ്കർഷിച്ചിരിക്കുന്നനിയമം അനുസരിച്ച് ആ വിമാനത്തിന്‍റെ ഫസ്റ്റ് ഡസ്റ്റിനേഷനിലേക്ക് പറക്കാൻ ആവശ്യമായഇന്ധനം മാത്രമാ&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ണ്ക്യാരി ചെയ്യേണ്ടത്. പക്ഷെ അൽപ്പസമയം ലാഭിക്കാനായി,&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt; 55 ടൺ ജെറ്റ്ഫ്യുവൽ ആവശ്യപ്പെട്ടുകൊണ്ട് &lt;/span&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;KLM&lt;span lang="ML"&gt; ക്യാപ്റ്റൻ ആ നിയമം മനപ്പൂർവം മറക്കുകയായിരുന്നു! &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; തങ്ങളുടെ മുന്നിൽ കിടന്ന രണ്ട് ചെറുവിമാനങ്ങളും പോയിക്കഴിഞ്ഞിട്ടും &lt;/span&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;KLM&lt;span lang="ML"&gt; പുറപ്പെടാനുള്ള യാതൊരു ലക്ഷണവും കാണാത്തതിനാൽ &lt;/span&gt;PAN-AM&lt;span lang="ML"&gt;, കണ്ട്രോൾ ടവറിൽ നിന്നും ക്ലിയറൻസ് ചോദിച്ചു. എന്നാൽ മുന്നിൽ കിടക്കുന്ന &lt;/span&gt;KLM&lt;span lang="ML"&gt; റീ ഫ്യുവലിംഗ് നടത്തുന്നതിനാൽ &lt;/span&gt;ATC&lt;span lang="ML"&gt; ക്ലിയറൻസ്നൽകിയില്ല. തുടർന്ന് &lt;/span&gt;ATC&lt;span lang="ML"&gt; യുടെ അനുവാദത്തോടെ &lt;/span&gt;KLM&lt;span lang="ML"&gt; നെ ചുറ്റിക്കറങ്ങി റൺവേയിലേക്ക് കടക്കാൻ &lt;/span&gt;PAN-AM&lt;span lang="ML"&gt; &lt;/span&gt;&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ന്‍റെപൈലറ്റുമാർ കിണഞ്ഞു പരിശ്രമിച്ചെ&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;; font-size: 12pt; line-height: 115%;"&gt;ങ്കി&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ലുംലോകത്തിലെ എറ്റവും വലിയ രണ്ട് വിമാനങ്ങളെ ഒരുമിച്ച് കൈകാര്യം ചെയ്യാൻ ആ ടാക്സീവേയുടെ സ്ഥലപരിമിതി അനുവദിക്കാത്തതു മൂലം അവസാനം ആ ശ്രമം ഉപേക്ഷിക്കപ്പെട്ടു! മൂടൽമഞ്ഞ് അപ്പോഴേക്കും കാഴ്ച്ച &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;; font-size: 12pt; line-height: 115%;"&gt;ഏറെക്കുറെമറച്ചുകഴിഞ്ഞിരുന്നു!&lt;/span&gt;&lt;span style="font-family: &amp;quot;Times New Roman&amp;quot;,&amp;quot;serif&amp;quot;; font-size: 12pt; line-height: 115%;"&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify; text-justify: inter-ideograph;"&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;; font-size: 12pt; line-height: 115%;"&gt;&amp;nbsp;&amp;nbsp;&amp;nbsp; 40 മിനിറ്റുകൾക്ക് ശേഷം &lt;/span&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;KLM&lt;span lang="ML"&gt; പുറപ്പെടാൻ തയ്യാറയി.പൈലറ്റുമാർ തങ്ങളുടെ 4 എ&lt;/span&gt;&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;; font-size: 12pt; line-height: 115%;"&gt;ഞ്ചിനുകളും&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt; ഒന്നിനു പുറകേ ഒന്നായിസ്റ്റാർട്ട് ചെയ്തു. പിന്നിലെ ടാക്സീ വേ പൂർണ്ണമായും അടഞ്ഞു കിടക്കുന്നതിനാൽ കണ്ട്രോളർമാർ,വളരെ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം എടുക്കാറുള്ള, ഒരു തീരുമാനം എടുത്തു; ബാക്ക്ടാക്സി! സാ&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;; font-size: 12pt; line-height: 115%;"&gt;ങ്കേതികമായകാരണങ്ങളാൽ ടാക്സീ വേ ഉപയോഗിക്കാൻ കഴിയാതെ വരുന്ന അവസരങ്ങളിൽ,&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt; ‘റൺവേ’&amp;nbsp; തന്നെ ‘ടാക്സീ വേ’ അയി ഉപയോഗിച്ച് റൺവേയുടെമറുതല വരെ ടാക്സി ചെയ്യുന്ന വിമാനം അവിടെ നിന്നും 180 ഡിഗ്രി തിരിഞ്ഞശേഷം നോർമലായിടേക്ക് ഓഫ് ചെയ്യുന്ന രീതിയാണ് ബാക്ക് ടാക്സി! മൂടൽ മഞ്ഞ് കാരണം വിസിബിലിറ്റി തീരെകുറഞ്ഞു കഴിഞ്ഞിരുന്നു. &lt;/span&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;KLM&lt;span lang="ML"&gt; റൺവേയിലേക്ക് കടന്ന് ടാക്സി തുടങ്ങിക്കഴിഞ്ഞപ്പോൾ &lt;/span&gt;ATC&lt;span lang="ML"&gt;, &lt;/span&gt;PAN-AM&lt;span lang="ML"&gt;–നും ബാക്ക്ടാക്സിക്ക് നിർദ്ദേശം നൽകി. റൺവേയിലൂടെറോൾഡൌൺ ചെയ്ത് ഇടതു വശത്ത് കാണുന്ന മൂന്നാമത്തെ എക്സിറ്റിലേക്ക് കടന്ന് അടുത്തഇൻസ്ട്രക്ഷനായി വെയ്റ്റ് ചെയ്യുക എന്നതായിരുന്നു നിർദ്ദേശം!&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify; text-justify: inter-ideograph;"&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;&amp;nbsp;&amp;nbsp;&amp;nbsp; ലോസ്&lt;/span&gt;&lt;span lang="ML"&gt; &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;റോഡിയോസിലെ റൺവേക്ക്, ടാക്സീവേയുമായി ബന്ധപ്പെടുത്തിയിരിക്കുന്ന 4 എക്സിറ്റുകളാണുള്ളത്. അദ്യത്തേത് 90 ഡിഗ്രിതിരിയുന്ന &lt;/span&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;C1&lt;span lang="ML"&gt;ഉം&lt;/span&gt;,&lt;span lang="ML"&gt; യഥാക്രമം&amp;nbsp; 130, 148,35 ഡിഗ്രികളിൽ തിരിയുന്ന &lt;/span&gt;C2-&lt;span lang="ML"&gt;ഉം&lt;/span&gt;, C3-&lt;span lang="ML"&gt;ഉം&lt;/span&gt;C4-&lt;span lang="ML"&gt;ഉം&lt;/span&gt;. &lt;span lang="ML"&gt;ഇതിൽ &lt;/span&gt;C3&lt;span lang="ML"&gt;-യിലേക്കാണ്&lt;/span&gt;PAN-AM&lt;span lang="ML"&gt; തിരിയേണ്ടത്. കോക്ക്പിറ്റിനുള്ളിൽ ലഭ്യമായിരുന്ന റൺവേമാപ് സശ്രദ്ധം വീക്ഷിച്ചുകൊണ്ട് &lt;/span&gt;PAN-AM&lt;span lang="ML"&gt; പൈലറ്റ്മാർ ടാക്സിആരംഭിച്ചു. അപ്പോഴേക്കും &lt;/span&gt;KLM&lt;span lang="ML"&gt;, റൺവേയുടെ 75 ശതമാനത്തിലധികംദൂരം പിന്നിട്ട് കഴിഞ്ഞിരുന്നു! ഒന്നാമത്തെയും രണ്ടാമത്തെയും എക്സിറ്റുകൾ പിന്നിട്ട&lt;/span&gt;PAN-AM&lt;span lang="ML"&gt; ഇപ്പോൾ തങ്ങൾക്ക് തിരിയേണ്ട മൂന്നാമത്തെഎക്സിറ്റിനായുള്ള അന്വേഷണത്തിലാണ്. പക്ഷെ, മൂടൽമഞ്ഞ് നിറഞ്ഞു നിന്ന റൺവേയിലെമൂന്നാമത്തെ എക്സിറ്റ് ഇതിനോടകം തന്നെ തങ്ങൾ കടന്നുപോയി എന്ന് റൺവേയിൽ നിന്നുംപത്തു മീറ്ററിലേറെ ഉയരത്തിലുള്ള 747 &lt;/span&gt;&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ന്‍റെകോക്ക്പിറ്റിൽ ഇരുന്നിരുന്ന പൈലറ്റ്മാർ അറിഞ്ഞിരുന്നില്ല!! തങ്ങൾക്ക് എന്തോ അബദ്ധംപറ്റിയിരിക്കുന്നു എന്നു മനസ്സിലാക്കിയ അവർ വിമാനത്തിന്‍റെ വേഗത പിന്നെയുംകുറച്ചു. ഇതേ സമയം റൺവേയുടെ അങ്ങേത്തലക്കൽ &lt;/span&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;KLM&lt;span lang="ML"&gt;, 180 ഡിഗ്രി തിരിഞ്ഞ് ടേക്ക് ഓഫ് പൊസിഷനിൽ അയിക്കഴിഞ്ഞിരുന്നു! ഗ്രൌണ്ട്റഡാർ സവിധാനമില്ലാത്ത ഒരു എയർപോർട്ടി&lt;/span&gt;&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ന്‍റെ&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt; ഒരേ റൺവേയിൽ, കഷ്ടിച്ച് ഒരുകിലോമീറ്റർ അകലത്തായി പരസ്പരം കാണാൻ കഴിയാതെ രണ്ട് ജംബോ ജെറ്റുകൾ മുഖാമുഖം!&lt;/span&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify; text-justify: inter-ideograph;"&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ടേക്ക് ഓഫ് ചെയ്യാനുള്ള അനുവാദത്തിനായി &lt;/span&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;KLM&lt;span lang="ML"&gt; വീണ്ടും &lt;/span&gt;ATC&lt;span lang="ML"&gt; യുമായി ബന്ധപ്പെട്ടു. എന്നാൽ &lt;/span&gt;PAN-AM&lt;span lang="ML"&gt; ഇതുവരെ റൺവേക്ലിയർ ചെയ്തിട്ടില്ല എന്നറിയാമായിരുന്ന &lt;/span&gt;ATC&lt;span lang="ML"&gt; കണ്ട്രോളർ “4805....&lt;/span&gt;&lt;/span&gt;you are cleared to the Papa Beacon climb to and maintain flight level nine zeroright turn after take-off proceed with heading zero four zero untilintercepting the three two five radial from gran caneria VOR&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;” എന്ന് മറുപടി നൽകി. ടേക്ക് ഓഫിനു ശേഷംവിമാനം &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;; font-size: 12pt; line-height: 115%;"&gt;ഏത്ദിശയിലേക്ക് എത്ര ഉയരത്തിൽ പറത്തണം, എന്ന് നിർദ്ദേശിക്കുക മാത്രമാണ് &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;കണ്ട്രോളർ ചെയ്തത്. ഒരിക്കലും അത്വിമാനം ടേക്ക് ഓഫ് ചെയ്യാനുള്ള അനുവാദമായിരുന്നില്ല. അതിനുള്ള ക്ലിയറൻസ് പ്രത്യേകമായാ&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;; font-size: 12pt; line-height: 115%;"&gt;ണ് നൽകുക. എന്നാൽ റേഡിയോ സംവിധാനത്തിൽവന്ന ചില&amp;nbsp; ബുദ്ധിമുട്ടുകൾ കാരണം ആ വാചകം &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ടേക്ക് ഓഫ് ക്ലിയറൻസായി&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;; font-size: 12pt; line-height: 115%;"&gt; &lt;/span&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;KLM&lt;span lang="ML"&gt; പൈലറ്റുമാർ തെറ്റിദ്ധരിച്ചു. കോ-പൈലറ്റ് വിമാനത്തി&lt;/span&gt;&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ന്‍റെബ്രേക്ക് റിലീസ് ചെയ്തു. ക്യാപ്റ്റൻ തന്‍റെ എഞ്ചിനുകൾ ഫുൾ ത്രസ്റ്റിലേക്ക് സെറ്റ്ചെയ്തു. &lt;/span&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;KLM&lt;span lang="ML"&gt;4805 മുന്നിലേക്ക് കുതിക്കാൻ തുടങ്ങി. സെക്കൻഡുകൾ കഴിയും തോറും വിമനത്തി&lt;/span&gt;&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ന്‍റെവേഗത ഇരട്ടിച്ചുകൊണ്ടേയിരുന്നു. അപ്പോഴേക്കും അല്പ്പം മുന്നിൽ &lt;/span&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;PAN-AM&lt;span lang="ML"&gt; നാലാമത്തെ എക്സിറ്റായ&lt;/span&gt;C4&lt;span lang="ML"&gt; ലേക്ക് എത്തിയിരുന്നു. &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify; text-justify: inter-ideograph;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;b&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;05:04:34&lt;/span&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;PM&lt;span lang="ML"&gt; - &lt;/span&gt;PAN-AM&lt;span lang="ML"&gt; കോക്ക്പിറ്റ്:&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify; text-justify: inter-ideograph;"&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; വിമാനം &lt;/span&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;C4&lt;span lang="ML"&gt; ലേക്ക് തിരിക്കാൻ തുടങ്ങിയ &lt;/span&gt;PAN-AM&lt;span lang="ML"&gt; ക്യാപ്റ്റൻ, കോ പൈലറ്റി&lt;/span&gt;&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ന്‍റെ നിലവിളി കേട്ട് നോക്കുമ്പോൾകാണുന്നത്&lt;/span&gt;,&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt; തങ്ങൾക്ക് നേരെ പാഞ്ഞടുത്തുകൊണ്ടിരിക്കുന്ന &lt;/span&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;KLM&lt;span lang="ML"&gt; നെ! പെട്ടെന്ന് ത&lt;/span&gt;&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ന്‍റെവിമാനം റൺ വേയിൽ നിന്നും പുറത്ത് കടത്താൻ അദ്ദേഹം പരി&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ശ്രമിച്ചുവെങ്കിലും&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;വളരെ &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;സാവധാനം സഞ്ചരിച്ചിരുന്ന &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt; ആ &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;വലിയ വിമാനത്തിന് റൺ വേയിൽ നിന്നുംഒഴിഞ്ഞുമാറാനുള്ള സമയം അത് പോരുമായിരുന്നില്ല! &lt;/span&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;PAN-AM&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ന്‍റെ കോക്ക്പിറ്റ് ഒഴികെയുള്ള ഭാഗങ്ങൾ ഇപ്പോഴുംറൺ വേയിൽ തന്നെയാണ്!&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify; text-justify: inter-ideograph;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;b&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;05:04:29&lt;/span&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;PM&lt;span lang="ML"&gt; - &lt;/span&gt;KLM&lt;span lang="ML"&gt; കോക്ക്പിറ്റ്:&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify; text-justify: inter-ideograph;"&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; നിമിഷം തോറും വേഗത കൈവരിക്കുന്നവിമാനത്തി&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ന്‍റെ വിൻഡ് ഷീൽഡിലേക്ക് മൂടൽ മഞ്ഞിനെ വകഞ്ഞുമാറ്റി വന്നു പതിച്ചചെറിയ പ്രകാശം എതിരേ വരുന്ന വിമാനത്തിന്‍റെ ഹെഡ് ലൈറ്റാണെന്ന് മനസ്സിലാക്കിയക്യാപ്റ്റൻ, തന്‍റെ മുന്നിലുള്ള ഒരേ ഒരു മാർഗ്ഗം തന്നെ തെരഞ്ഞെടുത്തു.ഇമ്മീഡിയറ്റ് ടേക്ക് ഓഫ്! അദ്ദേഹം വിമാനത്തിന്‍റെ നോസ് പൊടുന്നനെ ഉയർത്തി. പക്ഷേഫുൾ ടാങ്ക്‍ ഫ്വുവലുമായി പറന്നുയരാൻ വേണ്ട വേഗത &lt;/span&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;KLM&lt;span lang="ML"&gt; കൈവരിച്ചിരുന്നില്ല. വിമാനത്തി&lt;/span&gt;&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ന്‍റെപുറകിലെ ചെറു ചിറകുകൾ 40 മീറ്ററോളം റൺ വേയിൽ അമർന്നുരഞ്ഞ് തീ തുപ്പി! &lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify; text-justify: inter-ideograph;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;b&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;05:04:37&lt;/span&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;PM&lt;span lang="ML"&gt; എക്സിറ്റ് &lt;/span&gt;C4&lt;span lang="ML"&gt;:&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify; text-justify: inter-ideograph;"&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &lt;/span&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;KLM&lt;span lang="ML"&gt; &lt;/span&gt;4805&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ന്‍റെ ലോവർഫ്യൂസലേജും എഞ്ചിനുകളും ഫ്യുവൽ ടാങ്കും അടങ്ങുന്ന ഭാഗം &lt;/span&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;PAN-AM&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ന്‍റെ കോക്ക്പിറ്റിനു പിന്നിൽ, പാസഞ്ചർ ക്യാബിനിലേക്ക് ഒരു വൻ സ്ഫോടന ശബ്ദത്തോടെ ഇടിച്ചു കയറി.അവശ്യത്തിലുമധികം ഉണ്ടായിരുന്ന ജെറ്റ് ഫ്യുവൽ ബാക്കി കാര്യങ്ങൾ അനായാസമാക്കി! 27യാത്രക്കാർ ഇരുന്നിരുന്ന &lt;/span&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;PAN-AM&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ന്‍റെഅപ്പർ ഡെക്ക് കാണാനേയില്ല! കുറച്ച് അകലെയായി, ആയിരക്കണക്കിന് കഷണങ്ങളായി ചിതറിയ &lt;/span&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;KLM&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ന്‍റെ അവശിഷ്ട്ടങ്ങളെ പോലും തീ വിഴുങ്ങി!&lt;/span&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;KLM&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ന്‍റെയുള്ളിൽഉണ്ടായിരുന്ന 248 പേരും തല്ക്ഷണം മരിച്ചു.&amp;nbsp;&lt;/span&gt;&lt;span style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;PAN-AM&lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ന്‍റെ396 പേരിൽ പൈലറ്റും ഫസ്റ്റ് ഓഫീസറും ഫ്ലൈറ്റ് എഞ്ചിനിയറും മറ്റ് 6 ജീവനക്കാരുംഉൾപ്പെടെ 61 പേർ ക്രാഷിനെ സർവൈവ് ചെയ്തു! ആകെ മരണം 583! &lt;/span&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-X-sjuRiDSNY/Ts0EagYH-bI/AAAAAAAAAX4/gS4JYfp85VE/s1600/733px-Map_Tenerife_Disaster_EN.svg.png" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="98" src="http://1.bp.blogspot.com/-X-sjuRiDSNY/Ts0EagYH-bI/AAAAAAAAAX4/gS4JYfp85VE/s400/733px-Map_Tenerife_Disaster_EN.svg.png" width="400" /&gt;&lt;/a&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify; text-justify: inter-ideograph;"&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &amp;nbsp;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഒന്ന് വീക്ഷിച്ചാൽ, വളരെ യാദൃശ്ചികംഎന്നു തോന്നുന്ന കുറേ കാര്യങ്ങൾ രണ്ടു വിമാനങ്ങൾക്കിടയിൽ ഒരുമിച്ചുകൂടുകയായിരുന്നു 1977 മാർച്ച് 27 ന്. ബോംബ് സ്ഫോടനം, പാർക്കിംഗിലെ പ്രശ്നങ്ങൾ, റീഫ്യുവലിംഗ്, ഗ്രൌണ്ട് റഡാർ ഇല്ലാത്ത റൺവേയിലെ ബാക്ക് ടാക്സി, പ്രത്യേകം മാർക്ക്ചെയ്തിട്ടില്ലാതിരുന്ന എക്സിറ്റുകൾ, മൂടൽ മഞ്ഞ്, റേഡിയോ സംഭാഷണത്തിൽ വന്നകൺഫ്യൂഷൻസ്. ഇവയിൽ എതെങ്കിലും ഒന്ന് ഒഴിവായിരുന്നു എങ്കിൽ എവിയേഷൻ ഹിസ്റ്ററിയിലെ &lt;/span&gt;‘Thedeadliest ever’ &lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;&amp;nbsp;എന്ന വിശേഷണം നേടിയഅപകടത്തിന് &lt;/span&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;ലോസ് റോഡിയോസിലെടാർമാക്ക് ഒരിക്കലും സാക്ഷിയാവേണ്ടി വരില്ലായിരുന്നു!&lt;/span&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal" style="text-align: justify;"&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;;"&gt;Courtesy: Google(pictures), Wikipedia, National Geographic, Discovery &lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8072965941231762377-5518838010296135306?l=vimalgayathri.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vimalgayathri.blogspot.com/feeds/5518838010296135306/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8072965941231762377&amp;postID=5518838010296135306' title='60 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default/5518838010296135306'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default/5518838010296135306'/><link rel='alternate' type='text/html' href='http://vimalgayathri.blogspot.com/2011/11/crash-land-4-deadliest-ever.html' title='ക്രാഷ് ലാന്റ് 4 - The deadliest ever!'/><author><name>ആളവന്‍താന്‍</name><uri>http://www.blogger.com/profile/16038107198248268459</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://3.bp.blogspot.com/-Rd_zgLlnIIY/ThB2ejEK6iI/AAAAAAAAAVc/K9-mrY33jrk/s220/33.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-x2SfpgC93wQ/Ts0DX0o__GI/AAAAAAAAAXw/827pRZUbcY0/s72-c/tenerife_portrayal.jpg' height='72' width='72'/><thr:total>60</thr:total></entry><entry><id>tag:blogger.com,1999:blog-8072965941231762377.post-8433094254822012709</id><published>2011-11-09T17:48:00.001+02:00</published><updated>2011-11-09T17:50:15.669+02:00</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><title type='text'>ബനാനാ ടോക്സ്!</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-DJIMExCa4RY/TrqhLfSlANI/AAAAAAAAAXY/cSG73i7r1DA/s1600/Banana_Talk_by_BringSvenTheHorizon.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="225" src="http://3.bp.blogspot.com/-DJIMExCa4RY/TrqhLfSlANI/AAAAAAAAAXY/cSG73i7r1DA/s320/Banana_Talk_by_BringSvenTheHorizon.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&lt;h6 class="uiStreamMessage" data-ft="{&amp;quot;type&amp;quot;:1}" style="font-family: Arial,Helvetica,sans-serif;"&gt;&lt;span style="font-size: small;"&gt;&lt;span class="messageBody" data-ft="{&amp;quot;type&amp;quot;:3}"&gt;&amp;nbsp; &lt;/span&gt;&lt;/span&gt;&lt;/h6&gt;&lt;h6 class="uiStreamMessage" data-ft="{&amp;quot;type&amp;quot;:1}" style="font-family: Arial,Helvetica,sans-serif;"&gt;&lt;span style="font-size: small;"&gt;&lt;span class="messageBody" data-ft="{&amp;quot;type&amp;quot;:3}"&gt;1. Actions speak louder than words - ആക്ഷൻ പടങ്ങൾ അവാർഡ്‌ പടങ്ങളെക്കാൾ ശബ്ദമയമായിരിക്കും&lt;br /&gt; &lt;br /&gt;  2. Advisers run no risks - ഉപദേശികള്‍ റിസ്ക്‌ വരുമ്പോള്‍ ഓടിക്കളയും!&lt;br /&gt;&lt;span class="text_exposed_show"&gt;  &lt;br /&gt; 3. All is fair in love and war - പ്രേമം യുദ്ധമാകുമ്പോൾ അത്‌ ഫയറിൽ അച്ചടിച്ച്‌ വരും!&lt;br /&gt;  &lt;br /&gt; 4. All's well that ends well - എല്ലാരുടെയും കിണർ, എന്റെയും കിണർ!&lt;br /&gt;  &lt;br /&gt; 5. Accidents will happen - വല്യപ്പന് ആക്സിഡന്റ് പറ്റി!&lt;br /&gt;  &lt;br /&gt; 6. An empty purse frightens away friends - എം.ടി യുടെ പഴ്സ്‌ കണ്ട്‌ കൂട്ടുകാർ പേടിച്ചുപോയി!&lt;br /&gt;  &lt;br /&gt; 7. An Englishman's home is his castle - ഇംഗ്ലിഷ്‌ പറയുന്നവന്റെ വീട്ടിൽ എപ്പോഴും കാസറ്റ്‌ ഉണ്ടാവും!&lt;br /&gt;  &lt;br /&gt; 8. A fault confessed is half redressed - ഒരു ഫോൾട്ട് പറ്റിയതില്‍ മാപ്പ് ചോദിച്ച്കൊണ്ട് പകുതി മുണ്ടുരിഞ്ഞു!&lt;br /&gt;  &lt;br /&gt; 9. A fool at forty is a fool forever - ലിസ്റ്റിലെ നാൽപതാമാത്തെ മണ്ടന്‍ എക്കാലവും മണ്ടനായിരിക്കും!&lt;br /&gt;  &lt;br /&gt; 10. A good conscience is a soft pillow - കുഷന്‍ കൊണ്ടുണ്ടാക്കിയ സോഫ്റ്റ്‌ തലയിണ നല്ലതാണ്!&lt;br /&gt;  &lt;br /&gt; 11. A loaded wagon makes no noise - ശബ്ദം ഉണ്ടാക്കാതെ വേഗം ലോഡ്‌ ചെയ്യ്!&lt;br /&gt;  &lt;br /&gt; 12. A man is known by the company he keeps - കമ്പനിയടിച്ച പെണ്ണ് വേറൊരുത്തന്റെ കീപ്പ്‌ ആണെന്ന് അവന് മനസ്സിലായി!&lt;br /&gt;  &lt;br /&gt; 13. Advice is cheap - ആദിവാസികൾ വളരെ ചീപ്പാണ്‌&lt;br /&gt;  &lt;br /&gt; 14. A young idler, an old beggar - ഇളയവന്‍ ഇഡ്ഡലിയും മൂത്തവന്‍ ബർഗറും കഴിച്ചു!&lt;br /&gt;  &lt;br /&gt; 15. As you sow, so shall you reap - റേപ്പ് ചെയ്യുന്നത് കണ്ടാല്‍ ശോ ശോ എന്ന് വിളിച്ചു നിൽക്കരുത്!&lt;br /&gt;  &lt;br /&gt; 16. Ask me no questions, I'll tell you no lies - എന്നോട് ചോദ്യം ചോദിക്കാതിരുന്നാല്‍ ലെയ്സ് വാങ്ങിത്തരാം!                                                                                                                                                               &lt;br /&gt; &lt;br /&gt; 17. Bad news travels fast. - ബെഡ്ഡിൽ കിടന്ന് വേഗത്തിൽ യാത്ര ചെയ്തത് ഭയങ്കര ന്യൂസായി!&lt;br /&gt;  &lt;br /&gt; 18. Beauty is only skin deep - ദീപയുടെ ബ്യൂട്ടി സ്കിന്നിൽ മാത്രമാണ്‌!&lt;br /&gt;  &lt;br /&gt; 19. Be swift to hear, slow to speak - സ്വിഫ്റ്റ് കാറിൽ ഗിയർ ഇടുമ്പോൾ പതുക്കെ സംസാരിക്കണം!&lt;br /&gt;  &lt;br /&gt; 20. Blood is thicker than water - രക്തം പുരണ്ട നിക്കർ വെള്ളത്തിലിട്ടു!&lt;br /&gt;  &lt;br /&gt; 21. Better to drink the milk than to eat the cow - പശുവിന്റെ പാല്‌ കുടിക്കാമെങ്കിൽ അതിന്റെ ഇറച്ചി തിന്നുന്നതിൽ എന്താണ്‌ തെറ്റ്? (സന്തോഷ് പണ്ടിറ്റ്)!&lt;br /&gt;  &lt;br /&gt; 22. Diamond cuts diamond - ഡൈമൺ വജ്രം മുറിച്ചു!&lt;br /&gt;  &lt;br /&gt; 23. Dogs of the same street bark alike - തെരിവ് പട്ടികൾ ഏലായിലേക്ക് നോക്കി കുരച്ചു!&lt;br /&gt;  &lt;br /&gt; 24. Everything in the garden is rosy - റോസി എല്ലാ കാര്യങ്ങളും പൂന്തോട്ടത്തിലാണ്‌ സാധിക്കാറ്‌!&lt;br /&gt;  &lt;br /&gt; 25. Facts speak louder than words - F.A.C.T ക്കാർ ബഹളം വച്ചാൽ ലോകം മൊത്തം കേൾക്കും!&lt;br /&gt;  &lt;br /&gt; 26. Give someone enough rope and they will hang themselves - സോമന്‌ കയറ്‌ കൊടുക്കരുത്; അവൻ അതിൽ തൂങ്ങിച്ചാവും!&lt;br /&gt;  &lt;br /&gt; 27. He who wills the end wills the means - വിൽസ് വലിക്കുന്നവനൊരുവനാരൊ അവനാണ്‌ വിൽസൻ!&lt;br /&gt;  &lt;br /&gt; 28. Money doesn't grow on trees - മണി മരത്തിൽ കയറാറില്ല!&lt;br /&gt;  &lt;br /&gt; 29. Money is the root of all evil - അവില്‌ വാങ്ങാൻ പൊകുന്ന റൂട്ട് മണിക്ക് മാത്രമെ അറിയൂ!&lt;br /&gt;  &lt;br /&gt; 30. One man's meat is another man's poison - ഒരുത്തൻ, വേറൊരുത്തന്‌ ഇറച്ചിയിൽ വിഷം വച്ചു!&lt;br /&gt;  &lt;br /&gt; 31. Out of the mouths of babes and sucklings - സൊക്കലിംഗം കുട്ടികളെ വായിൽ തോന്നിയത് വിളിച്ചു!              &lt;br /&gt; &lt;br /&gt;  32. All cats are grey in the dark - പൂച്ചകള്‍ ഇരുട്ടത്തിരുന്ന്‍ കരയും!&amp;nbsp;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/h6&gt;&lt;h6 class="uiStreamMessage" data-ft="{&amp;quot;type&amp;quot;:1}" style="font-family: Arial,Helvetica,sans-serif;"&gt;&lt;span style="font-size: small;"&gt;&lt;span class="messageBody" data-ft="{&amp;quot;type&amp;quot;:3}"&gt;&lt;span class="text_exposed_show"&gt;&amp;nbsp;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/h6&gt;&lt;h6 class="uiStreamMessage" data-ft="{&amp;quot;type&amp;quot;:1}" style="font-family: Arial,Helvetica,sans-serif;"&gt;&lt;span style="font-size: small;"&gt;&lt;span class="messageBody" data-ft="{&amp;quot;type&amp;quot;:3}"&gt;&lt;span class="text_exposed_show"&gt;33. A change is as good as a rest - റസ്റ്റ്‌ എടുക്കാനുള്ള തീരുമാനം മാറ്റുന്നതാണ് നല്ലത്!&amp;nbsp;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/h6&gt;&lt;h6 class="uiStreamMessage" data-ft="{&amp;quot;type&amp;quot;:1}" style="font-family: Arial,Helvetica,sans-serif;"&gt;&lt;span style="font-size: small;"&gt;&lt;span class="messageBody" data-ft="{&amp;quot;type&amp;quot;:3}"&gt;&lt;span class="text_exposed_show"&gt;&amp;nbsp;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/h6&gt;&lt;h6 class="uiStreamMessage" data-ft="{&amp;quot;type&amp;quot;:1}" style="font-family: Arial,Helvetica,sans-serif;"&gt;&lt;span style="font-size: small;"&gt;&lt;span class="messageBody" data-ft="{&amp;quot;type&amp;quot;:3}"&gt;&lt;span class="text_exposed_show"&gt;34. A stumble may prevent a fall - പ്രവീന്‍റെ സ്റ്റംമ്പ് തെറിച്ചു!&lt;br /&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/h6&gt;&lt;h6 class="uiStreamMessage" data-ft="{&amp;quot;type&amp;quot;:1}" style="font-family: Arial,Helvetica,sans-serif;"&gt;&lt;span style="font-size: small;"&gt;&lt;span class="messageBody" data-ft="{&amp;quot;type&amp;quot;:3}"&gt;&lt;span class="text_exposed_show"&gt;35. After lunch rest a while, after supper walk a mile - ലഞ്ച് കഴിഞ്ഞ് ഒന്ന് വിശ്രമിച്ച ശേഷം ഒരു മൈല്‍ നടന്നിട്ട് സപ്പര്‍ കഴിക്കുക!&amp;nbsp;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/h6&gt;&lt;h6 class="uiStreamMessage" data-ft="{&amp;quot;type&amp;quot;:1}" style="font-family: Arial,Helvetica,sans-serif;"&gt;&lt;span style="font-size: small;"&gt;&lt;span class="messageBody" data-ft="{&amp;quot;type&amp;quot;:3}"&gt;&lt;span class="text_exposed_show"&gt;&amp;nbsp;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/h6&gt;&lt;h6 class="uiStreamMessage" data-ft="{&amp;quot;type&amp;quot;:1}" style="font-family: Arial,Helvetica,sans-serif;"&gt;&lt;span style="font-size: small;"&gt;&lt;span class="messageBody" data-ft="{&amp;quot;type&amp;quot;:3}"&gt;&lt;span class="text_exposed_show"&gt;36. The best advice is found on the pillow – തലയണ മന്ത്രമാണ് എറ്റവും നല്ല ഉപദേശം!&lt;br /&gt;&amp;nbsp;&amp;nbsp;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/h6&gt;&lt;h6 class="uiStreamMessage" data-ft="{&amp;quot;type&amp;quot;:1}" style="font-family: Arial,Helvetica,sans-serif;"&gt;&lt;span style="font-size: small;"&gt;&lt;span class="messageBody" data-ft="{&amp;quot;type&amp;quot;:3}"&gt;&lt;span class="text_exposed_show"&gt;37. The mouse that has but one hole is quickly taken - ബട്ടക്സിൽ ദ്വാരമുള്ള എലിയെ പെട്ടെന്ന് പിടിക്കാം!&lt;br /&gt; &lt;br /&gt; 38. The pen is mightier than the sword – പെണ്ണ് നൈറ്റിയിൽ വാള്‌ വച്ചു!&amp;nbsp;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/h6&gt;&lt;h6 class="uiStreamMessage" data-ft="{&amp;quot;type&amp;quot;:1}" style="font-family: Arial,Helvetica,sans-serif;"&gt;&lt;span style="font-size: small;"&gt;&lt;span class="messageBody" data-ft="{&amp;quot;type&amp;quot;:3}"&gt;&lt;span class="text_exposed_show"&gt;&amp;nbsp;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/h6&gt;&lt;h6 class="uiStreamMessage" data-ft="{&amp;quot;type&amp;quot;:1}" style="font-family: Arial,Helvetica,sans-serif;"&gt;&lt;span style="font-size: small;"&gt;&lt;span class="messageBody" data-ft="{&amp;quot;type&amp;quot;:3}"&gt;&lt;span class="text_exposed_show"&gt;39. The truth is in the wine – വീഞ്ഞ് കുടിച്ച് കഴിയുമ്പോഴാണ് സത്യം പുറത്ത് വരുന്നത്!&lt;br /&gt; &lt;br /&gt; 40. The way to a man's heart is through his stomach – ഒരുവന്‍റെ വായിലൂടെ, ഹൃദയം വഴി വയറിലേക്ക് പോകാം!&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/h6&gt;&lt;span lang="ML" style="font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;; font-size: 12pt; line-height: 115%;"&gt;&lt;/span&gt;&lt;span style="font-family: &amp;quot;Times New Roman&amp;quot;,&amp;quot;serif&amp;quot;; font-size: 12pt; line-height: 115%;"&gt;&lt;/span&gt;&lt;b&gt;&lt;span lang="ML" style="background: none repeat scroll 0% 0% rgb(254, 254, 254); color: #2d2d2d; font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;; font-size: 9pt;"&gt; &lt;/span&gt;&lt;/b&gt;&lt;span style="font-family: &amp;quot;Times New Roman&amp;quot;,&amp;quot;serif&amp;quot;; font-size: 12pt;"&gt;&lt;/span&gt;&lt;br /&gt;&lt;div class="MsoNormal" style="line-height: normal;"&gt;&lt;b&gt;&lt;span lang="ML" style="background: none repeat scroll 0% 0% rgb(254, 254, 254); color: #2d2d2d; font-family: &amp;quot;Kartika&amp;quot;,&amp;quot;serif&amp;quot;; font-size: 8pt;"&gt; &lt;/span&gt;&lt;/b&gt;&lt;b&gt;&lt;span style="background: none repeat scroll 0% 0% rgb(254, 254, 254); color: #2d2d2d; font-family: &amp;quot;Verdana&amp;quot;,&amp;quot;sans-serif&amp;quot;; font-size: 8pt;"&gt;&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;h6 class="uiStreamMessage" data-ft="{&amp;quot;type&amp;quot;:1}"&gt;&lt;span class="messageBody" data-ft="{&amp;quot;type&amp;quot;:3}"&gt;&lt;span class="text_exposed_show"&gt; &lt;/span&gt;&lt;/span&gt;&lt;/h6&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8072965941231762377-8433094254822012709?l=vimalgayathri.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vimalgayathri.blogspot.com/feeds/8433094254822012709/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8072965941231762377&amp;postID=8433094254822012709' title='61 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default/8433094254822012709'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default/8433094254822012709'/><link rel='alternate' type='text/html' href='http://vimalgayathri.blogspot.com/2011/11/blog-post.html' title='ബനാനാ ടോക്സ്!'/><author><name>ആളവന്‍താന്‍</name><uri>http://www.blogger.com/profile/16038107198248268459</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://3.bp.blogspot.com/-Rd_zgLlnIIY/ThB2ejEK6iI/AAAAAAAAAVc/K9-mrY33jrk/s220/33.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-DJIMExCa4RY/TrqhLfSlANI/AAAAAAAAAXY/cSG73i7r1DA/s72-c/Banana_Talk_by_BringSvenTheHorizon.jpg' height='72' width='72'/><thr:total>61</thr:total></entry><entry><id>tag:blogger.com,1999:blog-8072965941231762377.post-657224149648965581</id><published>2011-10-27T13:48:00.001+03:00</published><updated>2011-10-30T07:42:43.260+02:00</updated><category scheme='http://www.blogger.com/atom/ns#' term='Article'/><category scheme='http://www.blogger.com/atom/ns#' term='Air crashes'/><title type='text'>ക്രാഷ് ലാന്റ്‌ 3 - The roofless plane!</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-pzYLy0j7-cA/TqkzdOOXeEI/AAAAAAAAAXM/0A_ovmtLNiU/s1600/maintenance1_4.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="200" src="http://1.bp.blogspot.com/-pzYLy0j7-cA/TqkzdOOXeEI/AAAAAAAAAXM/0A_ovmtLNiU/s320/maintenance1_4.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഹവായ്‌- അമേരിക്കയുടെ അമ്പതാമത്തേതും, പൂർണമായും ദ്വീപായതുമായ ഒരേ ഒരു സ്റ്റേറ്റ്‌. 1988 ഏപ്രിൽ 28, after noon. ഹവായ്‌ ദ്വീപിൽ ഇത്‌ ശൈത്യകാലമാണ്‌. ഹിലോ ഇന്റർനാഷണൽ എയർപോർട്ടിലെ പാസഞ്ചർ ടെർമിനലിൽ നിന്നും യാത്രക്കാർ, ഹോണൊലുലുവിലേക്ക്‌ പുറപ്പെടാൻ തയ്യാറാകുന്ന അലോഹ എയറിന്റെ അലോഹ 243 എന്ന വിമാനത്തിലേക്കു നടന്നടുത്തു. വെറും 35 മിനിറ്റിന്റെ യാത്ര. അലോഹ 243 ഈ രണ്ടു ദ്വീപുകൾക്കിടയിൽ ഷട്ടിൽ സർവ്വീസ്‌ നടത്തുന്ന വിമാനമാണ്‌. ഇതു 243 യുടെ ഇന്നത്തെ ഒമ്പതാമത്തെ യാത്രയും! &lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അലോഹ 243 ഒരു ബോയിംഗ്‌ 737 വിഭാഗത്തിൽ പെട്ട വിമാനമാണ്‌. ക്യാപ്റ്റൻ ബോബ്‌ ഷോൺസ്റ്റെയ്മർ 11 വർഷമായി അലോഹയുടെ ഒപ്പമുള്ള&amp;nbsp; പൈലറ്റും. ഫസ്റ്റ്‌ ഒഫീസർ മിമി ടോംപ്കിൻസ്‌, ചീഫ്‌ ഫ്ലൈറ്റ്‌ അറ്റന്റന്റ്‌ ക്ലാരാബെല്ല എന്ന CB, മിഷേൽ ഹോണ്ട, ജേയ്ൻ സാറ്റോ, എന്നിവരാണ്‌ 19 വർഷമായി ഹവായ്‌ ദ്വീപുകൾക്കു മുകളിലൂടെ സെയ്ഫ്‌ ജേർണി നടത്തുന്ന അലോഹ 243യുടെ ഇപ്പോഴത്തെ ക്രൂ മെംബേഴ്സ്‌. യാത്രക്കാർ പലരും സ്ഥിരക്കാർ ആയതുകൊണ്ട്‌ തന്നെ വിമാനജീവനക്കാരും അവരും ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ തന്നെയായിരുന്നു. ആകെ 89000 യാത്രകൾ വിജയകരമായി പൂർത്തിയാക്കിയ വിമാനം, ലോകത്തു തന്നെ ആകെ ഒരേ ഒരു ബോയിംഗ്‌ 737 മാത്രമേ അന്നുവരെ അപകടത്തിൽ പെട്ടിട്ടുള്ളൂ എന്നതിനാൽ തന്നെ ക്ലീൻ സേഫ്റ്റി റെക്കോഡ്‌, കഴിവുറ്റവരും എക്സ്പീരിയൻസ്ഡുമായ വിമാന ജീവനക്കാർ. മോശമായി ഒന്നും തന്നെ സംഭവിക്കാൻ യാതൊരു സാധ്യതയും ആരും കണ്ടില്ല; ഗയാവു യമമോട്ടൊ എന്ന യാത്രക്കാരി ഒഴികെ! വിമാനത്തിലേക്ക്‌ കയറുമ്പോൾ വാതിലിനോട്‌ ചേർന്ന് വലതു വശത്തായുള്ള വിൻഡോയിൽ നിന്നും തുടങ്ങി അടുത്തായി സ്റ്റിച്ച്‌ ചെയ്തിരുന്ന സ്ക്രൂവിലേക്ക്‌ വരെ വിമാനത്തിന്റെ ബോഡിയിൽ കാണപ്പെട്ട ഒരു ചെറിയ പൊട്ടൽ യമമോട്ടോയെ അൽപ്പം നെർവ്വസ്‌ ആക്കിയിരുന്നു!&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; 1:25 PM. അലോഹ 243 കൃത്യ സമയത്തിന്‌ ടേക്ക്‌ ഓഫ്‌ ചെയ്തു. കോക്ക്പിറ്റിൽ ക്യാപ്റ്റ്ൻ ബോബ്‌ റേഡിയോ സംഭാഷണത്തിൽ ബിസിയായിരുന്നു. കോ പൈലറ്റ്‌ മിമിയാണ്‌ കണ്ട്രോളിൽ. 20 മിനിറ്റുകൾക്കു ശേഷം വിമാനം അതിന്റെ നിശ്ചിത ആൾട്ടിറ്റ്യൂഡായ 24000 അടിയിലേക്ക്‌ ഉയർന്നു. അതിഭയങ്കരമായൊരു സ്ഫോടന ശബ്ദം! പിന്നെ ശക്തമായി കാറ്റ്‌ അടിച്ചുകയറുന്നതിന്റെ ഒച്ചയും മാത്രമേ പൈലറ്റുമാർക്ക്‌ കേൾക്കാൻ കഴിഞ്ഞുള്ളൂ. അതുകൊണ്ടു തന്നെ പൈലറ്റുമാർക്ക്‌ പരസ്പരം സംസാരിക്കുന്നതു പോലും കേൾക്കാൻ കഴിഞ്ഞുമില്ല. ക്യാപ്റ്റൻ ബോബ്‌ വിമാനത്തിന്റെ കണ്ട്രോൾ പെട്ടെന്നു തന്നെ എറ്റെടുത്തു. പിന്നിലേക്ക്‌ തിരിഞ്ഞ കോ പൈലറ്റ്‌ മിമി കോക്ക്പിറ്റിന്‌ പിന്നിൽ കണ്ട നടുക്കുന്ന കാഴ്ച്ച വിശ്വസിക്കാനാകാതെ ക്യാപ്റ്റനെ നോക്കി. കോക്ക്പിറ്റ്‌ ഡോറിന്‌ പുറകിൽ നീലാകാശം മാത്രം! വിമാനത്തിന്‌ മേൽക്കൂരയില്ല! &lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഫ്ലൈറ്റിന്റെ ഫ്ലോർ ബീമിനു മുകളിലേക്കുള്ള ഏതാണ്ട്‌ 35 ചതുരശ്ര മീറ്റർ അലൂമിനിയം സ്കിൻ, മിഡ്‌ എയറിൽ വച്ച്‌ നഷ്ടമായിരിക്കുന്നു! വിമാനത്തിനുള്ളിലെ പ്രഷറൈസ്‌ ചെയ്യപ്പെട്ട വായു അതിശക്തമായി പുറത്തേക്കൊഴുകി.&amp;nbsp; ഡ്രിങ്ക്സ്‌ സെർവ്‌ ചെയ്തുകൊണ്ടിരുന്ന CB ഒഴികെയുള്ള രണ്ട്‌ ഫ്ലൈറ്റ്‌ ജീവനക്കാരികളും സീറ്റുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു! CB യെ കാണാനില്ല. ആളുകളുടെ മുടി മുന്നിലേക്ക്‌ പറന്ന് വടി പോലെ നിന്നു! വിമാനത്തിനുള്ളിൽ നിന്നും സാധനങ്ങളും പേപ്പറുകളും ഒക്കെ പുറത്തേക്ക്‌ പറന്നുകൊണ്ടേയിരുന്നു. കോക്ക്പിറ്റിനു പുറകിലെ അഞ്ച്‌ വരികളിലെ സീറ്റുകളും യാത്രക്കാരും ഇപ്പോൾ പൂർണ്ണമായും വായുവിലേക്ക്‌ എക്സ്പോസ്ഡ്‌ ആണ്‌! പുറം ചട്ട നിർമിക്കാത്ത ബസ്സിൽ സഞ്ചരിക്കുന്നത്‌ പോലെ! 24000 അടി ഉയരത്തിൽ, മണിക്കൂറിൽ 300 കി.മീ വേഗതയിൽ വിമാനത്തിലേക്ക്‌ കാറ്റ്‌ അടിച്ചു കയറുകയാണു വിമാനത്തിനുള്ളിലെ താപനില -50 ഡിഗ്രിയിലേക്ക്‌ പൊടുന്നനെ താഴ്‌ന്നു! യാത്രക്കാർക്ക്‌ ശ്വസിക്കാൻ ആവശ്യമായ അളവിൽ ഓക്സിജനും ഇല്ലാതെയായി. ക്യാബിനിൽ ആകെ നിലവിളികൾ ഉയർന്നു. തങ്ങൾ അടുത്ത നിമിഷം മരിക്കാൻ പോകുന്നു എന്നു എല്ലാവരും ഉറപ്പിച്ചു. &lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; വിമാനത്തിന്റെ അവശിഷ്ടങ്ങൾ വീണടഞ്ഞതുകൊണ്ട്‌ യാത്രക്കാർക്ക്‌ ആർക്കും തന്നെ കോക്ക്പിറ്റ്‌ കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. പൈലറ്റുമാർ ജീവനോടെയില്ല എന്ന് യാത്രക്കാർക്ക്‌ ചില സംശയങ്ങൾ ഉണ്ടായിരുന്നു എങ്കിലും എയർ ഹോസ്റ്റസ്‌ മിഷേൽ ഹോണ്ട, അബോധാവസ്ഥയിൽ കിടക്കുന്ന തന്റെ സഹപ്രവർത്തകയെ എടുത്ത്‌ മടിയിൽ കിടത്തി യാത്രക്കാരോടായി ചോദിച്ച - "can anyone of you fly a plane?" എന്നൊരു ചോദ്യം തങ്ങളുടെ വിമാനത്തിന്റെ കണ്ട്രോളിൽ ആരും ഇല്ല എന്ന് യാത്രക്കാരെ വിശ്വസിപ്പിക്കാൻ പോന്നതായിരുന്നു! പക്ഷേ അലോഹ 243 അപ്പോഴും മനുഷ്യ നിയന്ത്രണത്തിൽ തന്നെയായിരുന്നു.&amp;nbsp; ഇനിയും ഇതേ ഉയരത്തിൽ പറന്നാൽ ആവശ്യമായ ഓക്സിജൻ ലഭിക്കാതെ യാത്രക്കാർക്ക്‌&amp;nbsp; &lt;a href="http://en.wikipedia.org/wiki/Hypoxia_%28medical%29"&gt;ഹൈപ്പോക്സിയ&lt;/a&gt; എന്ന അവസ്ഥ ബാധിക്കും എന്ന്‌ മനസ്സിലാക്കിയ ക്യാപ്റ്റൻ ബോബ്‌, സാധാരണ ഗതിയിൽ ആളുകൾക്ക്‌ ശ്വസിക്കാൻ കഴിയുന്ന ആൾട്ടിറ്റ്യൂഡിലേക്ക്‌&amp;nbsp; വിമാനം എത്തിക്കാനായി മിനിറ്റിൽ 1200 മീറ്റർ എന്ന തോതിൽ ഒരു ഇമ്മീഡിയറ്റ്‌ ഡിസന്റ്‌ അപ്പോഴേക്കും ആരംഭിച്ചു കഴിഞ്ഞിരുന്നു. ATC യിൽ അപകട സൂചന നൽകാനുള്ള കഠിന പരിശ്രമത്തിലായിരുന്നു മിമി. ഡെസ്റ്റിനേഷനായ ഹോണൊലുലുവിലേക്ക്‌ യാതൊരു സംഭാഷണവും സാധ്യമാവാതായതോടെ അവർ റേഡിയോ&amp;nbsp; ഫ്രീക്വൻസി ഏറ്റവും അടുത്തുള്ള മറ്റൊരു ഐലൻഡായ മ്യൂവിയിലെ കാഹുലൂയി ഏയർപോർട്ടിലേക്ക്‌ ട്യൂൺ ചെയ്തു. ഒടുവിൽ തങ്ങളുടെ വിമാനത്തിന്റെ മൂന്നിലൊരു ഭാഗം നഷ്ടപ്പെട്ട്‌ 3 മിനിറ്റുകൾക്കു ശേഷം ആദ്യമായി പൈലറ്റുമാർ ഗ്രൗണ്ടുമായി വോയിസ്‌ കോണ്ടാക്റ്റ്‌ നടത്തി!&amp;nbsp; കാഹുലൂയി ATC കണ്ട്രോളർ ഉടൻ തന്നെ എമർജൻസി ലാന്റിങ്ങിനുള്ള പ്രോസീജിയേഴ്സ്‌ ആരംഭിച്ചു. &lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; 3000 അടി ഉയരത്തിൽ വച്ച്‌ അലോഹ 243, കാഹുലൂയി എയർപോർട്ടിനെ ലക്ഷ്യമാക്കി വലത്തേക്ക്‌ തിരിയാൻ തുടങ്ങിയപ്പോൾ യാത്രക്കാർ വിമാനത്തിന്റെ കണ്ട്രോളിലെ പൈലറ്റിന്റെ സാന്നിധ്യം,&amp;nbsp; തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട 5 മിനിറ്റുകൾക്ക്‌ ശേഷം&amp;nbsp;&amp;nbsp; ആദ്യമായി മനസ്സിലാക്കി. മനസ്സിൽ അവർക്ക്‌ വീണ്ടും ഒരു ചെറിയ പ്രതീക്ഷ ഉണർന്നു പക്ഷേ പ്രശ്നങ്ങൾ ആരംഭിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഇടയ്ക്കിടെ റേഡിയോ ട്രാൻസ്മിഷനിൽ നേരിട്ട തകരാർ വിമാനത്തിന്റെ വൈറ്റൽ കണ്ട്രോളുകൾ നഷ്ടപ്പെടാൻ തുടങ്ങുന്നതിന്റെ ആദ്യ ലക്ഷണമായിരുന്നു എന്ന് പൈലറ്റുമാർക്ക്‌ മനസ്സിലായിരുന്നില്ല! വിമാനത്തിന്റെ ഹൈഡ്രോളിക്‌ സിസ്റ്റം കൂടി പ്രവർത്തനരഹിതമായതോടെ ക്യാപ്റ്റൻ ബോബും മിമിയും, ഒരു പൈലറ്റും സ്വപ്നം കൂടി കാണാൻ ആഗ്രഹിക്കാത്ത ആ നിമിഷങ്ങളിലൂടെ കടന്നുപോകുകയായിരുന്നു. പുറംചട്ട ഇളകി പോയപ്പോൾ വിമാനത്തിന്റെ ക്രിട്ടിക്കൽ വയറിങ്ങും കണ്ട്രോൾ കേബിളുകളൂം മുറിഞ്ഞ്‌ പോയിരുന്നു! എത്രയും പെട്ടെന്ന് ലാന്റ്‌ ചെയ്യുക എന്നതിൽ കുറഞ്ഞ്‌ ഒരു ലക്ഷ്യവുമുണ്ടായിരുന്നില്ല പൈലറ്റുമാർക്ക്‌. ലാന്റിംഗ്‌ ഗിയർ എക്സ്റ്റന്റ്‌ ചെയ്ത കൊ-പൈലറ്റിന്‌ തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഗിയർ എക്സ്റ്റന്റ്‌ ആയതായി പൈലറ്റുമാർക്ക്‌ ഇൻഫോമേഷൻ നൽകുന്ന ഇൻഡിക്കേറ്ററുകളിൽ നോസ്‌ ഗിയറിന്റെ ഇൻഡിക്കേഷൻ ലൈറ്റ്‌ തെളിയുന്നില്ല! മിമി ഒന്നുകൂടി ശ്രമിച്ചെങ്കിലും ഫലം അതു തന്നെ. &lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; സാങ്കേതികമായി വിമാനം ഏറെ പ്രശ്നങ്ങൾ നേരിടുന്നതിനാൽ തന്നെ ഗിയർ ശരിക്കും പുറത്തേക്കു വരാത്തതാണോ അതോ കോക്‌ പിറ്റിലെ ഇൻഡിക്കേറ്റർ വർക്ക്‌ ചെയ്യാത്തതാണോ എന്ന കാര്യത്തിൽ രണ്ടു പൈലറ്റുമാർക്കും യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല! ക്യാപ്റ്റൻ വേണം ഒരു തീരുമാനമെടുക്കാൻ. അദ്ദേഹത്തിന്റെ&amp;nbsp; മുന്നിൽ ഇനി രണ്ട്‌ ഓപ്ഷനുകൾ മാത്രമേ ഉള്ളൂ. ഏറെ ചിന്തിക്കാൻ സമയവുമില്ല. ഒന്നുകിൽ രണ്ടും കൽപ്പിച്ച്‌ വിമാനം കാഹുലൂയി എയർപോർട്ടിന്റെ ടാർമാക്കിലേക്ക്‌ ഇടിച്ചിറക്കുക. അല്ലെങ്കിൽ വളരെ ക്രൂഷ്യലായ കുറച്ച്‌ സമയം കൂടി ആകാശത്ത്‌ ചെലവഴിച്ച്‌, എയർപോർട്ടിനു മുകളിലൂടെ താഴ്‌ന്ന് പറന്ന് ലാന്റിംഗ്‌ ഗിയർ പുറത്തു വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തിയ ശേഷം ലാന്റ്‌ ചെയ്യുക. പക്ഷെ, അസാമാന്യമായ ധൈര്യം പ്രകടിപ്പിച്ച ക്യപ്റ്റൻ ബോബ്‌ ആദ്യത്തെ ഓപ്ഷൻ തിരഞ്ഞെടുക്കുകയായിരുന്നു! അദ്ദേഹം മിമിയൊട്‌ പറഞ്ഞു- "here we go! get ready, we are going to land anyway!" അപ്പോഴെക്കും കാഹുലൂയി എയർപോർട്ടിന്റെ റൺ വേയിൽ ഫയർ ഫൈറ്റിംഗ്‌ ടീം, ഒരു ക്രാഷ്‌ ലാന്റിങ്ങിനെ നേരിടാൻ സുസജ്ജരായി കഴിഞ്ഞിരുന്നു. ബൈനോക്കുലറിലൂടെ വിമാനത്തിന്റെ അപ്രോച്ച്‌ നിരീക്ഷിക്കുകയായിരുന്ന ചീഫ്‌ ഫയർ ഫൈറ്റർ ആ കാഴ്ച കണ്ടു. വിടർന്ന ചിരിയോടെ അയാൾ വയർലസ്‌ വഴി ATC കണ്ട്രോളറോട്‌ പറഞ്ഞു -"We won half the game; the nose gear appears down!" ആ വിവരം ATC യിൽ നിന്നും പൈലറ്റിലേക്കെത്തിച്ചത്‌ വെറുമൊരു ഇൻഫോമേഷനായിരുന്നില്ല, 90 യാത്രക്കാരുടെ ജീവൻ തന്റെ കയ്യിൽ സുരക്ഷിതമായേക്കും എന്ന ആത്മവിശ്വാസവും കൂടി ആയിരുന്നു. &lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഒടുവിൽ സംഭവബഹുലമായ 13 മിനിറ്റുകൾക്കു ശേഷം 40 ടൺ ഭാരവും വഹിച്ച്‌ 320 Km/Hr വേഗതയിൽ അലോഹ 243 റൺ വേയുടെ 600 മീറ്റർ അകലെ എത്തി. എല്ലാ യാത്രക്കാരോടും മുന്നിലെ സീറ്റിൽ കൈ അമർത്തി തല താഴ്ത്തി ക്രാഷ്‌ പോസിഷനിൽ ഇരിക്കാൻ മിഷേൽ ഹൊണ്ട അലറി. സാധാരണ ലാന്റിങ്ങിൽ നിന്നും വ്യത്യസ്തമായി അലോഹ 243 നോസ്‌ ഡൗൺ പോസിഷനിൽ റൺ വേയിലേക്ക്‌ വീഴാൻ തുടങ്ങി. വിമാനത്തിന്റെ മുന്നിലെ ലാൻഡിംഗ്‌ ഗിയർ ആദ്യം നിലത്തു കുത്തി. ടാർമാക്കിൽ അമർന്ന ടയറുകൾ ഘർഷണത്താൽ കരിഞ്ഞു തുടങ്ങിയപ്പോഴേക്കും പിന്നിലെ മെയിൻ ലാന്റിംഗ്‌ ഗിയർ വലിയൊരു ശബ്ദത്തോടെ റൺ വേയിൽ വന്നിടിച്ചു! വിമാനത്തിന്റെ വേഗത കുറക്കാനായി മിമി ടോംപ്കിൻസ്‌ ചിറകുകളിലെ ഫ്ലാപ്പുകൾ എക്സ്റ്റന്റ്‌ ചെയ്തു. അൽപ്പ ദൂരം ഉരുണ്ടു നീങ്ങി അലോഹ 243 നിശ്ചലമായി. നിമിഷങ്ങളുടെ നിശബ്ദതയ്ക്ക്‌ ശേഷം, രക്തത്തിൽ കുളിച്ചിരിക്കുന്ന യാത്രക്കാർ അവരുടെ പരുക്കുകൾ മറന്ന്, തങ്ങളുടെ ജീവൻ രക്ഷിച്ച ബോബിനെയും മിമിയെയും കയ്യടിച്ച്‌ ആദരവ്‌ പ്രകടിപ്പിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതർ. പക്ഷെ ചീഫ്‌ ഫ്ലൈറ്റ്‌ അറ്റൻഡന്റ്‌ CB മാത്രം വിമാനത്തിലില്ല. കോക്ക്‌ പിറ്റിന്‌ പിന്നിൽ നിന്നും യാത്രക്കാർക്ക്‌ ഡ്രിങ്ക്സ്‌ നൽകുകയായിരുന്ന CB വിമാനത്തിന്റെ മേൽക്കൂര ഇളകിത്തെറിച്ചപ്പോൾ വിമാനത്തിനുള്ളിലെ പ്രഷർ ചെയ്യപ്പെട്ട വായുവിനൊപ്പം പുറത്തേക്ക്‌ വലിച്ചെറിയപ്പെടുകയായിരുന്നു! CB യുടെ മൃതദേഹത്തിനായി തിരച്ചിൽ നടത്തിയെങ്കിലും ബോഡിയും വിമാനാവശിഷ്ടവും ലഭിച്ചില്ല. &lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഏവിയേഷൻ ചരിത്രത്തിനെ തന്നെ തിരുത്തിക്കുറിച്ച ഒരു സംഭവം. എല്ലാവരുടെയും സംശയം ഒന്നു തന്നെയായിരുന്നു. ഒരു ജറ്റ്‌ എയർലൈനറിന്റെ റൂഫ്‌, പറക്കലിനിടെ ഇത്ര നിസ്സാരമായി എങ്ങനെ ഇളകിപ്പോയി? NTSB - The US National Transport Safety Board അന്വേഷണം ആരംഭിച്ചു. വിമാനത്തിന്റെ പൊളിഞ്ഞു പോയ ഭാഗങ്ങളുടെ ശാസ്ത്രീയ പരിശോധനകൾ അന്വേഷണ ഉദ്യോഗസ്ഥർ അവരുടെ ലാബുകളിൽ നടത്തി. വിമാനത്തിന്റെ പുറം ചട്ട നിർമിക്കുന്ന ലോഹ പ്ലേറ്റുകൾ പരസ്പരം ബന്ധിപ്പിക്കുന്നത്‌  &lt;a href="http://www.google.ae/imgres?imgurl=http://www.tims-pg.com/content/image/revet.jpg&amp;amp;imgrefurl=http://www.tims-pg.com/content/product.htm&amp;amp;usg=__XIAaGWGiNTg80xkTOr6z6L9Ez6c=&amp;amp;h=99&amp;amp;w=162&amp;amp;sz=4&amp;amp;hl=en&amp;amp;start=3&amp;amp;sig2=bZQuNTxwzZhgDvgPm9JVdg&amp;amp;zoom=1&amp;amp;tbnid=UO4A4pn2w7YLTM:&amp;amp;tbnh=60&amp;amp;tbnw=98&amp;amp;ei=sDKpTrPhMML0-gbuoazODw&amp;amp;prev=/search%3Fq%3Drevet%26hl%3Den%26sa%3DX%26biw%3D1366%26bih%3D646%26site%3Dwebhp%26tbm%3Disch%26prmd%3Dimvns&amp;amp;itbs=1"&gt;റിവറ്റുകൾ&lt;/a&gt; ഉപയോഗിച്ചാണ്‌. ഈ റിവറ്റുകൾ കയറ്റാനായി ഡ്രില്ല് ചെയ്ത ദ്വാരങ്ങളിൽ വീണ, നഗ്ന നേത്രങ്ങൾ കൊണ്ട്‌ കാണാൻ കഴിയാത്ത സ്ക്രാച്ചുകൾ കാലക്രമേണ വലുതാവുകയായിരുന്നു. അലോഹയുടെ മോശം മെയിന്റനൻസ്‌ കാരണം അതു കണ്ടുപിടിക്കപ്പെട്ടതുമില്ല. ഒടുവിൽ ഒരു ചെറിയ കീറൽ, വിമാനത്തിന്റെ വലിയൊരു ഭാഗത്തെയും ഒരു മനുഷ്യ ജീവനെയും ഒപ്പം വലിച്ചെടുത്ത്‌ പറന്ന് പോകുകയായിരുന്നു; ഒരിക്കലും കണ്ടു പിടിക്കപ്പെടാത്ത, ഇന്നും മനുഷ്യന് അജ്ഞാതമായ എവിടേക്കൊ........!!&lt;br /&gt;&lt;br /&gt;&lt;br /&gt;Courtesy: &lt;b&gt;National Geographic Channel, Discovery, Google and Wikipedia.&lt;/b&gt; &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8072965941231762377-657224149648965581?l=vimalgayathri.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vimalgayathri.blogspot.com/feeds/657224149648965581/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8072965941231762377&amp;postID=657224149648965581' title='54 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default/657224149648965581'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default/657224149648965581'/><link rel='alternate' type='text/html' href='http://vimalgayathri.blogspot.com/2011/10/crash-land-3-roofless-plane.html' title='ക്രാഷ് ലാന്റ്‌ 3 - The roofless plane!'/><author><name>ആളവന്‍താന്‍</name><uri>http://www.blogger.com/profile/16038107198248268459</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://3.bp.blogspot.com/-Rd_zgLlnIIY/ThB2ejEK6iI/AAAAAAAAAVc/K9-mrY33jrk/s220/33.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-pzYLy0j7-cA/TqkzdOOXeEI/AAAAAAAAAXM/0A_ovmtLNiU/s72-c/maintenance1_4.jpg' height='72' width='72'/><thr:total>54</thr:total></entry><entry><id>tag:blogger.com,1999:blog-8072965941231762377.post-5919017720988035823</id><published>2011-09-19T16:58:00.003+03:00</published><updated>2011-10-05T09:01:32.089+03:00</updated><category scheme='http://www.blogger.com/atom/ns#' term='Article'/><category scheme='http://www.blogger.com/atom/ns#' term='Air crashes'/><title type='text'>ക്രാഷ്‌ ലാന്റ്‌ 2 - ദി റിയൽ കാണ്ഡഹാർ!!</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div style="text-align: left;"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-yU2el0vygZg/TncpYFLSb6I/AAAAAAAAAXA/aDqEGIlqTNo/s1600/Indian_Airlines_Flight_814_300.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://3.bp.blogspot.com/-yU2el0vygZg/TncpYFLSb6I/AAAAAAAAAXA/aDqEGIlqTNo/s1600/Indian_Airlines_Flight_814_300.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;ഡിസംബർ 24, 1999. ലോകം ക്രിസ്മസിനെ വരവേൽക്കാൻ തയാറെടുക്കുന്നു. നേപ്പാളിലെ  കാഠ്മണ്ഡുവിൽ നിന്നും ഇന്ത്യൻ എയർലൈൻസ്‌  വിമാനം IC 814 ഡൽഹിയിലേക്കു പുറപ്പെടാനായി റൺവേ ലക്ഷ്യമാക്കി ടാക്സീ വേയിലൂടെ മെല്ലെ നീങ്ങി. വൈകുന്നേരം 4 മണിക്ക്‌ റൺവേയിൽ നിന്നും പറന്നുയരുമ്പോഴും ലാൻഡിംഗ്‌ ഗിയറിനെ ഉള്ളിലൊതുക്കി ഗിയർ ഡോർ അടയുന്നതു വരെയും, ലോകത്തിലെ വിവിധ എയർപോർട്ടുകളിൽ നിന്നും ദിനവും പറന്നുയരുന്ന ആയിരക്കണക്കിനു വിമാനങ്ങളിൽ ഒന്നു മാത്രമായിരുന്നു IC 814. ഒന്നര മണിക്കൂറിന്റെ ഷോർട്ട്‌ ടൈം ഫ്ലൈറ്റ്‌ ആയതിനാൽ താമസിയാതെ തന്നെ ക്യാബിൻ ക്രൂ ഡ്രിങ്ക്സ്‌ സർവീസ്‌ ആരംഭിച്ചിരുന്നു.&amp;nbsp;&lt;/div&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; പൈലറ്റ്മാർക്ക്‌ ചായ നൽകി കോക്ക്പിറ്റിൽ നിന്നും പുറത്തിറങ്ങിയ ചീഫ്‌ സ്റ്റ്യുവാർഡ്‌ അനിൽ ശർമ്മയുടെ കണ്ണുകൾ സാക്ഷിയായത്‌- തുടർന്നുള്ള 7 ദിവസങ്ങളിൽ പുതിയ മില്ലേനിയത്തിനെ വരവേൽക്കാനായി ലോകത്തിലെ എല്ലാ പ്രമുഖ പത്രങ്ങളും കരുതി വച്ചിരുന്ന താളുകളെ കവർന്നെടുത്ത ഒരു അന്തർദേശീയ വാർത്തയുടെ ആദ്യ നിമിഷങ്ങൾക്കാണ്. ഒരുകയ്യിൽ തോക്കും, മറു കയ്യിൽ ഗ്രനേഡുനായി നിൽക്കുന്ന മുഖം മൂടിയ രൂപത്തെ കണ്ട്‌ ശർമ്മ ഞെട്ടി! ശർമ്മയുടെ തലയ്ക്കു നേരെ തൊക്കു ചൂണ്ടിയ അയാൾ കോക്ക്പിറ്റിന്റെ വാതിൽ തുറക്കാൻ അലറി. കോക്ക്പിറ്റിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ ആയുധധാരിയെ കണ്ട്‌ ക്യാപ്റ്റൻ ദേവിശരണും, ഫസ്റ്റ്‌ ഒഫീസർ രാജേന്ദ്രകുമർ സിംഗും, ഫ്ലൈറ്റ്‌ എഞ്ചിനീയർ ജാഗിയയും എന്താണ് സംഭവിക്കുന്നത്‌ എന്നറിയാതെ ഭീതിയൊടെ പരസ്പരം നോക്കി നില്‍ക്കെ, വിമാനം പടിഞ്ഞാറേക്കു മാത്രം പറാത്തിയാൽ മതിയെന്ന് ക്യാപ്റ്റനൊട്‌ അയാള്‍ ആവശ്യപ്പെട്ടു. തങ്ങൾ ഹൈജാക്ക്‌ ചെയ്യപ്പെട്ടിരിക്കുന്നു എന്നുറപ്പിച്ച ക്യാപ്റ്റൻ ശരണിന്, ഹൈജാക്കറുടെ സംസാരത്തിൽ നിന്നും അയാൾ ഒറ്റയ്ക്കല്ല എന്നും പാസഞ്ചർ ക്യാബിനിൽ വേറേ 4 പേർ കൂടി അയാളുടെ സഹായികളായി  ഉണ്ടെന്നും അവരുടെ ഡസ്റ്റിനേഷൻ പാകിസ്ഥാനിലെ ലാഹോർ ആണെന്നും വ്യക്തമായി! എന്നാൽ കാർഗിൽ യുദ്ധം അവസാനിച്ച്‌ മാസങ്ങൾ മാത്രം കഴിഞ്ഞ ആ അവസരത്തിൽ, എന്തു തന്നെ സംഭവിച്ചാലും പാകിസ്ഥാനിലേക്കു പറക്കാൻ മനസ്സാ തയ്യാറാകാതിരുന്ന ക്യാപ്റ്റൻ ശരൺ, 'ലാഹോർ വരെ പറക്കാൻ വേണ്ട ഫ്യുവൽ ഇല്ല' എന്ന ഒരു ചെറിയ കള്ളത്തിലൂടെ ഹൈജാക്കറെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും, 'ഒരുപക്ഷെ സാങ്കേതികമായ കാരണങ്ങളാൽ  ഡൽഹിയിൽ ഇറങ്ങാൻ കഴിയാതെ ആൾട്ടർനേറ്റിവ്‌ ഡസ്റ്റിനേഷനായ അഹമ്മദാബാദിലേക്ക്‌ പറക്കാൻ നിങ്ങൾക്കാകുമെങ്കിൽ എന്തുകൊണ്ട്‌ ഡൽഹിയിൽ നിന്നും അഹമ്മദാബാദിനേക്കാൾ അടുത്തുള്ള ലാഹോറിലേക്ക്‌ പൊയ്ക്കൂട' എന്ന അയാളുടെ മറു ചോദ്യത്തിൽ ക്യാപ്റ്റൻ കുടുങ്ങി! അതേ സമയം ക്യാബിനിൽ യാത്രക്കാരെ ഗൺ പോയിന്റിൽ നിർത്തി ബാക്കിയുള്ള നാലു പേർ വിമാനത്തിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിനിടയിൽ ഹൈജാക്കർ കാണാതെ എമർജൻസി ട്രാൻസ്പോണ്ടർ സിസ്റ്റം ഉപയോഗിച്ച്‌ ക്യാപ്റ്റൻ ശരൺ ഇന്ത്യയിലെ എയർട്രാഫിക്‌ കണ്ട്രോൾ ടവറിലെത്തിച്ച സന്ദേശം ഇന്ത്യയെ അക്ഷരാർഥത്തിൽ പിടിച്ചുലച്ചു. ചാനലുകളിലൂടെ ആ വാര്‍ത്ത വളരെ വേഗം ലോകശ്രദ്ധ പിടിച്ചു പറ്റി. &lt;b&gt;Indian Airlines IC 814 has been hijacked!&amp;nbsp;&lt;/b&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ലാഹോറിനെ ചൊല്ലിയുള്ള കോക്ക്പിറ്റിനുള്ളിലെ തർക്കം തുടർന്നു. ഇന്ത്യയിൽ തന്നെ എവിടെയെങ്കിലും ഇറങ്ങാനായാൽ തങ്ങൾക്ക്‌ ഏതെങ്കിലും തരത്തിലുള്ള അസിസ്റ്റൻസ്‌ കിട്ടും എന്ന് ക്യാപ്റ്റന് ഉറപ്പായിരുന്നു. അതിന് ഇന്ത്യൻ അതോറിറ്റിക്ക്‌ കഴിയുന്നത്ര സമയം കൊടുക്കാനായി ക്യാപ്റ്റൻ ശരൺ വിമാനത്തിന്റെ വേഗത കഴിയുന്നത്രയും കുറച്ചാണു ഫ്ലൈ ചെയ്തത്‌! ഒരുപക്ഷേ ഇന്ത്യയിൽ തങ്ങൾ ആക്രമിക്കപ്പെട്ടേക്കാം എന്ന ഭയം തന്നെയാവണം ഹൈജാക്കർമാരെ ഇന്ത്യയിൽ നിന്നും വിമാനം പുറത്തേക്ക്‌ കൊണ്ടു പോകാൻ പ്രേരിപ്പിച്ചതും. പക്ഷെ ഹൈജാക്കറുടെ ആവശ്യം ഭീഷണിയായി മാറിയപ്പോൾ മറ്റ്‌ മാർഗങ്ങളില്ലാതെ ക്യാപ്റ്റൻ ലാഹോറിലെ ATC യോട്‌ ലാന്റിംഗ്‌ ക്ലിയറൻസ്‌ ആവശ്യപ്പെട്ടു. എന്നാൽ അവർ അനുമതി നിഷേധിച്ചു എന്നു മാത്രമല്ല, ലാഹോറിലെ എയർസ്പെയ്സ്‌ ഷട്ട്ഡൗൺ ചെയ്യുകയും ചെയ്തു. ഇതിനിടയിൽ എക്കണോമി ക്ലാസിലെ യാത്രക്കാരിൽ നിന്നും എട്ടു പേരെ ഹൈജാക്കർമാർ ബലം പ്രയോഗിച്ച്‌ എക്സിക്യുട്ടീവ്‌ ക്യാബിനിലേക്ക്‌ മാറ്റി. അതിൽ ഒരാൾ നേപ്പാളിൽ മധുവിധു ആഘോഷിച്ച്‌ ഭാര്യയുമൊത്ത്‌ മടങ്ങിയ റുപിൻ കാട്ട്യാൽ ആയിരുന്നു. ഹൈജാക്കർമാർ അവരുടെ കൈകൾ പിന്നിൽ കെട്ടി സീറ്റ്‌ ചരിച്ചു വച്ച്‌ സീറ്റ്ബെൽറ്റ്‌ ഇട്ടു!&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; സമയം കടന്നു പോകുന്നതിനനുസരിച്ച്‌ വിമാനത്തിലെ ഫ്യുവൽ ഏതാണ്ട്‌ അവസാന ഘട്ടത്തിലേക്കെത്തി. ലാഹോറിൽ ഇറങ്ങാനുള്ള അനുമതി ലഭിക്കാത്തതുകൊണ്ടും അടിയന്തരമായി വിമാനത്തിൽ ഇന്ധനം നിറക്കേണ്ടതു കൊണ്ടും ഏറ്റവും അടുത്ത എയർപോർട്ടിൽ ഇറങ്ങുകയല്ലാതെ വേറെ വഴിയില്ലാതെ പൈലറ്റുമാർ ഹൈജാക്കർമാരോട്‌ കാര്യം അറിയിച്ചു. ആദ്യം എതിർത്തെങ്കിലും കൂടിയാലോചിച്ച ശേഷം, ഇന്ധനം നിറച്ച്‌ ഉടൻ തന്നെ ടേക്ക്‌ ഓഫ്‌ ചെയ്യാമെന്ന പൈലറ്റിന്റെ ഉറപ്പിന്മേൽ ലാഹോറിൽ നിന്നും 50 കിലോമീറ്റർ കിഴക്കുള്ള, നോർത്ത്‌ ഇന്ത്യൻ സിറ്റിയായ അമൃത്സറിൽ വിമാനം ഇറക്കാൻ ഹൈജാക്കർമാർ സമ്മതം നൽകി. എന്നാൽ അമൃത്സറിൽ തങ്ങൾക്ക്‌ എന്തെങ്കിലും സഹായം ലഭിക്കും എന്ന് കരുത്തിയ ക്യാപ്റ്റനു പിഴച്ചു! പ്രധാനമന്ത്രി ചെയർമാനായ ഇന്ത്യൻ ക്രൈസിസ്‌ മനേജ്മന്റ്‌ ഗ്രൂപ്പ്‌, അമൃത്സറിലെ ലോക്കൽ ഫോഴ്സിനെ വിമാനത്തെ സമീപിക്കാൻ അനുവാദം നൽകിയില്ല. ഡൽ ഹിയിൽ നിന്നും നാഷണൽ സെക്യൂരിറ്റി ഗാർഡ്‌ (NSG) കമാൻഡോസ്‌ എത്തുന്നതു വരെ ലോക്കൽ പോലീസ്‌ ഫോഴ്സിനോട്‌ ക്ഷമിക്കാനായിരുന്നു ഉത്തരവ്‌! അതുകൊണ്ട്‌ തന്നെ പഞ്ചാബ്‌ പോലീസ്‌ കമാൻഡോ ഡിപ്പാർട്ട്‌മന്റ്‌, വിമാനത്തെ വീണ്ടും പറക്കാനനുവദിക്കാതെ പിടിച്ചിടാനുള്ള മാർഗങ്ങളാണു സ്വീകരിച്ചത്‌. അതിനാൽ ഫ്യുവൽ ടാങ്കർ അവർ വിമാനത്തിനടുത്തേക്ക്‌ വിടാൻ തയാറായില്ല.&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; എന്തോ അപകടം വരാൻ പോകുന്നു എന്ന് കോക്ക്പിറ്റിനുള്ളിലെ ഹൈജാക്കർക്ക്‌ മനസ്സിലാക്കാൻ, ഫ്യുവലിങ്ങിൽ വരുന്ന സമയതാമസം ധാരാളമായിരുന്നു. രംഗം പന്തിയല്ല എന്ന് മനസ്സിലാക്കിയ ക്യാപ്റ്റൻ, അടിയന്തരമായി വിമാനത്തിനു ഇന്ധനം നൽകണമെന്ന് ATCയോട്‌ അഭ്യർത്ഥിച്ചു. പക്ഷെ വിമാനത്തിനടുത്തേക്ക്‌ ടാങ്കർ വിടാൻ അവർ തയ്യാറയില്ല. തങ്ങൾ ചതിക്കപ്പെടുന്നു എന്ന് മനസ്സിലാക്കിയ തീവ്രവാദികൾ അവരുടെ യഥാർത്ഥ മുഖം കാണിക്കാൻ ആരംഭിച്ചു. എത്രയും പെട്ടെന്ന് വിമാനം തിരികെ ലാഹോറിലേക്ക്‌ പറത്താൻ ആവശ്യപ്പെട്ട ഹൈജാക്കേഴ്സ്‌, അങ്ങനെ ചെയ്തില്ലെങ്കിൽ വിമാനത്തിലെ എല്ലാപേരേയും കൊല്ലുമെന്ന് ക്യാപ്റ്റനെ ഭീഷണിപ്പെടുത്തി. ഭീഷണിയുടെ തീവ്രത കൂട്ടാനായി നേരത്തെ എക്സിക്യൂട്ടിവ്‌ ക്ലാസിലേക്ക്‌ മാറ്റിയിരുത്തിയ യാത്രക്കാരിൽ റുപിൻ കാട്ട്യാലിനെയും ഒപ്പം ഇരുന്ന മറ്റൊരാളിനെയും കത്തി കൊണ്ടു നെഞ്ചത്ത്‌ കുത്തി മാരകമായി പരുക്കേൽപ്പിച്ചു. ഒടുവിൽ ഗത്യന്തരമില്ലാതെ, എത്ര നേരം തന്റെ വിമാനത്തിനു എയറിൽ സസ്റ്റെയ്ൻ ചെയ്യാനാവും എന്നുപോലുമറിയാതെ ക്യാപ്റ്റൻ ശരൺ വിമാനത്തിനെ വീണ്ടും റൺ വേയിലേക്ക്‌ ഓടിച്ചു. പിന്നെ ശേഷിച്ച ഇന്ധനം ഊറിക്കുടിച്ചുകൊണ്ട്‌ IC 814 എന്ന ട്വിൻ എഞ്ചിൻ എയർബസ്‌ 300 കാതടപ്പിക്കുന്ന ശബ്ദത്തോടെ വായുവിലേക്കു കുതിച്ചു; എയര്‍ ട്രാഫിക് കണ്ട്രോളറുടെ അനുമതിയില്ലാതെ.! ഒപ്പം, ക്യാപ്റ്റൻ ശരൺ അമൃത്സറിലെ കണ്ട്രോൾ ടവറിലേക്ക്‌ തന്റെ അവസാനത്തെ സന്ദേശം അയച്ചു - "we all dying now. we are heading towards lahore"!!അങ്ങനെ, സ്വന്തം മണ്ണിൽ വച്ച്‌ തങ്ങളുടെ വിമാനം തീവ്രവാദികളുടെ കയ്യിൽ നിന്നും തിരികെ പിടിക്കാനുള്ള സുവർണാവസരം ഇന്ത്യയുടെ പിടിപ്പുകേടുകൊണ്ടു മാത്രം പാഴായി!&lt;br /&gt;&lt;div style="text-align: left;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; പാകിസ്ഥാന്റെ ക്രൂര മുഖമായിരുന്നു പിന്നീടുള്ള IC 814 ന്റെ യാത്രയ്ക്ക്‌ നേരിടേണ്ടി വന്നത്‌. കാർഗിലിൽ ഇന്ത്യയോടേറ്റ ദയനീയ പരാജയം അവർ മറന്നിരുന്നില്ല. ലാഹോറിൽ ലാൻഡ്‌ ചെയ്യാൻ അനുവദിക്കണമെന്ന ക്യാപ്റ്റൻ ശരണിന്റെ യാചന പാകിസ്ഥാൻ പുച്ഛിച്ചു തള്ളി. എന്തടിയന്തര ഘട്ടമായാലും ഒരു ഇന്ത്യൻ വിമാനം തങ്ങളുടെ മണ്ണിൽ ഇറങ്ങാൻ അനുവദിക്കില്ല എന്ന് അവർ പറയാതെ പറയുകയായിരുന്നു തുടർന്നുള്ള അവരുടെ നീച പ്രവർത്തിയിലൂടെ. ലാഹോർ എയർപോർട്ടിലെ നാവിഗേഷൻ ലൈറ്റുകളൂം റൺവേ ലൈറ്റുകളും ഉൾപ്പെടെ എല്ലാ വെളിച്ച സംവിധാനങ്ങളും അധികൃതർ ഒഫ്‌ ചെയ്തു! ഒപ്പം വിമാനത്തിന്റെ രണ്ട്‌ ഇന്ധന ടാങ്കുകളുടെയും മോശാവസ്ഥ കാണിച്ചുകൊണ്ട്‌ കോക്ക്പിറ്റിലെ റിസർവ്‌ ലൈറ്റുകളും തെളിഞ്ഞു! ഒരു പൈലറ്റിന്റെ കരിയറിലെ ഏറ്റവും മോശം സിറ്റുവേഷനിലൂടെ കടന്നു പോകുകയായിരുന്നു ക്യാപ്റ്റൻ ശരൺ. 189 യാത്രക്കാരുടെ ജീവനും കയ്യിൽ പിടിച്ചുകൊണ്ട്‌, തീവ്രവാദികളുടെ തോക്കിനുമുന്നിൽ, ട്രാഫിക്‌ കണ്ട്രോളറുടെ യാതൊരു സഹായവുമില്ലാതെ, സ്വന്തം കണ്ണുകളിൽ വിശ്വാസമർപ്പിച്ച്‌, അർദ്ധരാത്രി ഒരു ജറ്റ്‌ ലാൻഡിംഗ്‌! വിമാനത്തിന്റെ അവസ്ഥ മോശമായതോടെ രണ്ടും കൽപ്പിച്ച്‌ അദ്ദേഹം ഡിസന്റ്‌ ചെയ്യാൻ ആരംഭിച്ചു. ഒടുവിൽ നീണ്ട്‌, നേർത്ത്‌ കാണപ്പെട്ട വെളിച്ചം റൺവേയാണെന്നുറപ്പിച്ച്‌ ലാൻഡ്‌ ചെയ്യാനായി ക്യാപ്റ്റൻ ലാൻഡിംഗ്‌ ഗിയർ താഴ്ത്തി. എന്നാൽ വളരെ അടുത്തെത്തിയപ്പോഴാണ് തനിക്കു പറ്റിയ അബദ്ധം കോ-പൈലറ്റിന്റെ വാക്കുകളിലൂടെ ശരണിനു മനസ്സിലായത്‌- "&lt;b&gt;സാബ്‌, യേ തൊ റോഡ്‌ ഹെ&lt;/b&gt;!!" പാകിസ്താനിലെ ഏതോ തിരക്കേറിയ റോഡിലേക്കാണ് റൺവേ ആണെന്നു കരുതി ശരൺ വിമാനം ഇടിച്ചിറക്കാൻ തുടങ്ങിയത്‌!! പെട്ടെന്നു തന്നെ സംയമനം വീണ്ടെടുത്ത ക്യാപ്റ്റൻ വിമാനത്തിന്റെ നോസ്‌ വീണ്ടും ഉയർത്തി. തലനാരിഴ വ്യത്യാസത്തിൽ വിമാനം ക്രാഷിൽ നിന്നും രക്ഷപ്പെട്ടു!&lt;/div&gt;&lt;div style="text-align: left;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; വിമാനത്തിന്റെആൾട്ടിറ്റ്യൂഡ്‌&amp;nbsp; വളരെ കുറവാണെന്നും ഏതു നിമിഷവും അതു തങ്ങളുടെ മണ്ണിൽ തകർന്നു വീഴുമെന്നും മനസ്സിലാക്കിയ പാകിസ്ഥാനി അധികൃതർ ഒടുവിൽ ലാഹോറിലെ റൺവേ തുറന്ന് വിമാനത്തിന് ലാന്റിംഗ്‌ ക്ലിയറൻസ്‌ നൽകി. ലാഹോറിൽ ഇറങ്ങുമ്പോഴേക്കും IC 814 ന്റെ വലത്‌ എഞ്ചിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ചിരുന്നു! എക്സിക്ക്യൂട്ടിവ്‌ ക്യാബിനിൽ, അപ്പോഴേക്കും റൂപിൻ കാട്ട്യാലിന്റെ അവസ്ഥ വളരെ മോശമായി കഴിഞ്ഞിരുന്നു. പരുക്കേറ്റവർക്ക്‌ വൈദ്യസഹായത്തിനായി എയർപോർട്ട്‌ അതോറിറ്റിയുമായി പൈലറ്റുമാർ യാചിച്ചെങ്കിലും വിമാനത്തിനു ആവശ്യമായ ഇന്ധനം നൽകുന്നതിനപ്പുറം വിമാനത്തിൽ നിന്നും ഒരാളെ പോലും പുറത്തേക്കോ പുറത്തു നിന്നും ഒരു സഹായവും വിമാനത്തിനുള്ളിലേക്കോ നൽകാൻ അവർ തയ്യാറായില്ല. തങ്ങളുടെ എയർ സ്പെയ്സിൽ നിന്നും&amp;nbsp; വിമാനം എത്രയും പെട്ടെന്ന് പറഞ്ഞുവിട്ട്‌ കൈ കഴുകാനായിരുന്നു പാകിസ്ഥാന്റെ ശ്രമം. അങ്ങനെ രണ്ടര മണിക്കൂറുകൾക്കു ശേഷം IC 814 ആകാശത്തിലേക്കുയർന്നു; ഒരിക്കൽ കൂടി. &lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; വിമാനം വീണ്ടും പൂർണ്ണമായും തങ്ങളുടെ വരുതിയിലായെന്നുറപ്പിച്ച തീവ്രവാദികൾ അഫ്ഗാനിസ്ഥാനിലെ കാബൂളിലേക്ക്‌ പറക്കാൻ ആവശ്യപ്പെട്ടെങ്കിലും കാബൂളിൽ നൈറ്റ്‌ ലാന്റിംഗ്‌ ഫെസ്സിലിറ്റി ഇല്ല എന്ന അറിയിപ്പിനെ തുടർന്ന് ഹൈജാക്കർമാർ കാബൂൾ ഉപേക്ഷിച്ച്‌ അടുത്ത ഡെസ്റ്റിനേഷനായി ദുബായ്‌ തെരഞ്ഞെടുത്തു. പക്ഷേ, ദുബായിലേക്കുള്ള യാത്രാമധ്യേ രക്തം വാർന്ന് റുപിൻ കാട്ട്യാൽ അന്ത്യശ്വാസം വലിച്ചു. ദുബായിൽ തങ്ങളുടെ വിമാനം എത്തിയ വിവരം അറിഞ്ഞ ഇന്ത്യൻ ഗവൺമന്റ്‌ അവിടെ വച്ച്‌ NSG ക്ക്‌ ഒരു കമാൻഡോ ഓപ്പറേഷൻ നടത്താൻ യു.എ.ഇ ഭരണകൂടത്തോട്‌ അനുവാദം ചോദിച്ചെങ്കിലും ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഇതിനിടയിൽ യു.എ.ഇ അധികൃതരും ഹൈജാക്കർമാരും തമ്മിൽ നടത്തിയ ചർച്ചയുടെ ഫലമായി 27 യാത്രക്കാരെ ദുബായിൽ തന്നെ റിലീസ്‌ ചെയ്തു. ഒപ്പം, മരിച്ച കാട്ട്യാലിന്റെ മൃതദേഹം വിമാനവാതിലിനോട്‌ അറ്റാച്ച്‌ ചെയ്ത സ്റ്റെപ്പ്‌ ലാഡറിൽ എടുത്തു കിടത്തി, ഹൈജാക്കർമാർ - കാര്യങ്ങളുടെ ഗൗരവം ലോകത്തിനു തുറന്നുകാട്ടി. റിലീസായ ആളുകൾ വഴി, സംഭവത്തിനു കൂടുതൽ മീഡിയാ എക്സ്പോഷർ കിട്ടുമെന്നും തങ്ങളുടെ ലക്ഷ്യത്തിലേക്ക്‌ കൂടുതൽ വേഗത്തിൽ ചെന്നെത്താമെന്നുമായിരുന്നു റാഞ്ചികളുടെ കണക്കുകൂട്ടൽ. ജീവൻ തിരികെ കിട്ടിയ സന്തോഷത്തിൽ, റിലീസായ യാത്രക്കാർ എയർപോർട്ടിന്റെ അറൈവൽ ടെർമിനലിലേക്ക്‌ പോകുമ്പോൾ ബാക്കി യാത്രക്കാരെയും കൊണ്ട്‌ IC 814 വീണ്ടും ടേക്ക്‌ ഓഫ്‌ ചെയ്തു! അതിന്റെ അൺ നോൺ ഡെസ്റ്റിനേഷനിലേക്ക്‌!! &lt;br /&gt;&lt;div style="text-align: left;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &amp;nbsp;&amp;nbsp;&amp;nbsp; രാത്രി മുഴുവൻ വടക്കു ദിശയിലേക്ക്‌ പറന്ന വിമാനം, ഹൈജാക്ക്‌ ചെയ്യപ്പെട്ട്‌ 18 മണിക്കൂറുകൾക്കു ശേഷം ക്രിസ്മസ്‌ ദിനത്തിൽ പുലർച്ചെ താലിബാൻ എന്ന മിലിറ്റന്റ് ഗ്രൂപ്പ് ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ ഇറങ്ങി! താലിബാൻ തീവ്രവാദികൾ വിമാനം വളഞ്ഞു. അവർ കോക്ക്പിറ്റിലെ റാഞ്ചികളെ നോക്കി കൈ വീശി; അവർ തിരിച്ചും!! കാര്യങ്ങൾ പൂർണ്ണമായും കൈവിട്ടു പോകുന്ന അവസ്ഥയിലാണു എന്ന് ക്യാപ്റ്റൻ ശരൺ മനസ്സിലാക്കി. വീണ്ടും ഇന്ധനം നിറച്ച്‌ വിമാനം പറത്താൻ ഹൈജാക്കർ ആവശ്യപ്പെട്ടെങ്കിലും വിശദമായ ഒരു എഞ്ചിനീയറിംഗ്‌ ഇൻസ്പെക്ഷൻ നടത്താതെ ഇനി ഫ്ലൈ ചെയ്യുന്നതു സെയ്ഫ്‌ അല്ലെന്ന് പൈലറ്റ്‌ തീർത്ത്‌ പറഞ്ഞതിനാൽ അവർ ആ ശ്രമം ഉപേക്ഷിച്ചു. ഇതിനിടയിൽ വിമാനത്തിന്റെ കാർഗോ ഹോൾഡിൽ നിന്നും തീവ്രവാദികൾ, നിറയെ തോക്കുകളും ഗ്രനേഡുകളും ഉള്ള ഒരു ബാഗ്‌ പുറത്തെടുത്തത്‌ വിമാനജീവനക്കാരുടെയും യാത്രക്കാരുടെയും പ്രതീക്ഷകൾ പൂർണ്ണമായും അവസാനിപ്പിച്ചു. തങ്ങൾ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലാണെന്ന് അവർ മനസ്സുകൊണ്ട്‌ സ്വയം വിധിയെഴുതി.&lt;/div&gt;&lt;br /&gt;&lt;b&gt;4 ദിവസങ്ങൾക്കു ശേഷം....&lt;/b&gt;&lt;br /&gt;&lt;div style="text-align: left;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷയെ ചോദ്യം ചെയ്തുണ്ടായ ജനപ്രക്ഷോഭങ്ങളും, മാധ്യമങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ഒരു വിഷയമായി ഹൈജാക്കിംഗ്‌ മാറിയതും ഹൈജാക്കർമാരുമായി ചർച്ച നടത്താൻ ഇന്ത്യൻ ഗവൺമെന്റിനുമേല്‍&amp;nbsp; സമ്മര്‍ദ്ദം കൂട്ടി. ഒടുവിൽ, മധ്യസ്ഥ ചർച്ചകൾക്കായി 2009 ഡിസംബർ 27 ന് ഇന്ത്യ ഒരു നെഗോഷ്യേറ്റിംഗ്‌ ടീമിനെ കാണ്ഡഹാറിലേക്ക്‌ അയച്ചു. താലിബാന്റെ അറിവില്ലാതെ, നെഗോഷ്യേറ്റർമാർ യാത്ര ചെയ്ത വിമാനത്തിനുള്ളിൽ ഒരു കമാൻഡൊ ഗ്രൂപ്പിനെ ഒളിപ്പിച്ചിരുത്താനുള്ള 'അതിബുദ്ധി' ഇന്ത്യ കാണിച്ചെങ്കിലും വിമാനം കാണ്ഡഹാറിൽ ഇറങ്ങിക്കഴിഞ്ഞപ്പൊൾ തന്നെ താലിബാൻ തീവ്രവാദികൾ വിമാനത്തെ പൂർണ്ണമായും വളഞ്ഞതുകൊണ്ട്‌ കമാൻഡോകൾക്ക്‌ വിമാനത്തിൽ നിന്നും പുറത്തിറങ്ങാൻ കൂടി കഴിഞ്ഞില്ല!&lt;/div&gt;&lt;div style="text-align: left;"&gt;&lt;div style="text-align: left;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp; മറ്റ്‌ വഴിയില്ലാതെ ഇന്ത്യൻ സംഘം റാഞ്ചികളുമായി ചർച്ച നടത്താൻ തുടങ്ങി. ഏകദേശം 30 മണിക്കൂറുകളുടെ മാരത്തോൺ ചർച്ചയ്ക്കു ശേഷമാണ് ഇന്ത്യൻ സംഘത്തിന് റാഞ്ചികളുടെ ഡിമാന്റുകളുടെ ആദ്യ ലിസ്റ്റ്‌ ലഭിച്ചത്‌. ഇന്ത്യയിലെ വിവിധ ജയിലുകളിൽ തടവിൽ കഴിയുന്ന 35 കൊടും ഭീകരരെ മോചിപ്പിക്കാനും ഒപ്പം 200 മില്ല്യൺ യു.എസ്‌ ഡോളർ മോചനദ്രവ്യമായും റാഞ്ചികൾ ആദ്യം ആവശ്യപ്പെട്ടെങ്കിലും പിന്നെ താലിബാൻ ഇടപെട്ട്‌, മൗലാനാ മസൂദ്‌ അസർ, മുഹമ്മദ്‌ ഒമർ സയ്ദ്‌ ഷെയ്ഖ്‌, മുഷ്‌ താഖ്‌ അഹമ്മദ്‌ സർഗ്ഗാർ എന്നീ മൂന്ന് ഭീകരരുടെ മോചനത്തിലേക്ക്‌ റാഞ്ചികളുടെ ആവശ്യങ്ങൾ ചുരുക്കി. ചർച്ച നല്ല രീതിയിൽ പുരോഗമിക്കുന്നതിന്റെ അടിസ്ഥാനത്തിൽ, ഹൈജാക്കിങ്ങിന്റെ ആറാം ദിവസം സ്ത്രീകളും കുട്ടികളും അടങ്ങുന്ന 35 അംഗ സംഘത്തെ മോചിപ്പിക്കാനായി റാഞ്ചികൾ ബിസ്സിനസ്സ്‌ ക്ലാസ്സിലേക്ക്‌ മാറ്റി. തങ്ങൾ എല്ലാപേരും ഉടൻ തന്നെ സ്വതന്ത്രരാകും എന്ന് എല്ലാ യാത്രക്കാരും മനസ്സിൽ ഉറപ്പിച്ചു. എന്നാൽ എല്ലാ പ്രതീക്ഷകളും തകർത്തുകൊണ്ടാണ് പിറ്റേന്ന് രാവിലെ, ക്രുദ്ധരായ ഹൈജാക്കർമാർ എക്കണോമി ക്ലാസിൽ നിന്നും മാറ്റിയ 35 പേരെയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട്‌ തിരികെ കൊണ്ടു വന്നത്‌. ചർച്ച പരാജയപ്പെട്ടു! പിന്നെ, ഇരുനൂറോളം മനുഷ്യർ ഉണ്ടായിരുന്ന ആ വിമാനത്തിൽ ആകെ ശ്മശാന മൂകതയായിരുന്നു. ഏത് നിമിഷവും കൊല്ലപ്പെടാന്‍ മാനസികമായി അവര്‍ തയ്യാറെടുത്തു. പക്ഷെ ഒരു ജനതയുടെ മുഴുവൻ പ്രാർത്ഥനയും രോഷവും കണ്ടില്ലെന്നു നടിക്കാൻ ദൈവത്തിനോ ഭരണാധികാരികൾക്കോ ആയില്ല. മൂന്ന് മണിക്കൂറുകൾക്ക്‌ ശേഷം വിമാനത്തിനുള്ളിൽ ആ വാർത്ത എത്തിയത്‌ ഒരു ഉത്സവ പ്രതീതി ഉണർത്തിക്കൊണ്ടാണ്. ഒടുവിൽ, ഇന്ത്യൻ ഗവൺമന്റിനു വിമാനറാഞ്ചികളുടെ മുന്നിൽ തല കുനിക്കേണ്ടി വന്നു. മൂന്ന് കൊടും ഭീകരരെയും നിരുപാധികം വിട്ടയക്കാൻ ഉത്തരവായി. ഉടൻ തന്നെ അവരെ ഡൽഹിയിൽ നിന്നും കാണ്ഡഹാറിലേക്ക്‌ എത്തിച്ചു. തങ്ങൾക്കു വേണ്ടി തട്ടിയെടുക്കപ്പെട്ട വിമാനത്തിനു മുന്നിൽ വച്ച്‌, ഭീകരന്മാരിൽ പ്രധാനിയായ മൗലാനാ മസൂദ്‌ അസർ, ഹൈജാക്കർമാരുടെ ലീഡറായി ആദ്യവസാനം കോക്ക്പിറ്റിലുണ്ടായിരുന്ന തന്റെ അനുജൻ, മുഹമ്മദ്‌ ഇബ്രാഹിം അതറിനെ ആശ്ലേഷിച്ചു! പിന്നെ, തങ്ങൾക്കായി ഒരുക്കിയിരുന്ന വണ്ടിയിൽ ഹൈജാക്കർമാരും ഭീകരരും ഒരു ഭരണകൂടത്തെ തന്നെ ഇളിഭ്യരാക്കി അകന്നകന്നു പോയി. എല്ലാത്തിനും സാക്ഷിയായി അപ്പൊഴും IC 814 അവിടെയുണ്ടായിരുന്നു; 158 മനുഷ്യജീവനുകൾ ഒളിപ്പിച്ചു വച്ച ഒരു കളിപ്പാട്ടം പോലെ....! &lt;/div&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;br /&gt;&lt;b&gt;courtesy: National Geographic Channel &amp;amp; Google &lt;/b&gt;&lt;/div&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8072965941231762377-5919017720988035823?l=vimalgayathri.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vimalgayathri.blogspot.com/feeds/5919017720988035823/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8072965941231762377&amp;postID=5919017720988035823' title='64 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default/5919017720988035823'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default/5919017720988035823'/><link rel='alternate' type='text/html' href='http://vimalgayathri.blogspot.com/2011/09/crash-land-2-real-kandahar.html' title='ക്രാഷ്‌ ലാന്റ്‌ 2 - ദി റിയൽ കാണ്ഡഹാർ!!'/><author><name>ആളവന്‍താന്‍</name><uri>http://www.blogger.com/profile/16038107198248268459</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://3.bp.blogspot.com/-Rd_zgLlnIIY/ThB2ejEK6iI/AAAAAAAAAVc/K9-mrY33jrk/s220/33.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-yU2el0vygZg/TncpYFLSb6I/AAAAAAAAAXA/aDqEGIlqTNo/s72-c/Indian_Airlines_Flight_814_300.jpg' height='72' width='72'/><thr:total>64</thr:total></entry><entry><id>tag:blogger.com,1999:blog-8072965941231762377.post-6921364151925509549</id><published>2011-08-24T18:00:00.000+03:00</published><updated>2011-09-20T15:15:39.201+03:00</updated><category scheme='http://www.blogger.com/atom/ns#' term='Article'/><category scheme='http://www.blogger.com/atom/ns#' term='Air crashes'/><title type='text'>ക്രാഷ്‌ ലാന്റ്‌ 1 -പ്രേതവിമാനം!</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;a href="http://3.bp.blogspot.com/-W0yHKzQfDFw/TlUJa2uMGvI/AAAAAAAAAWY/EhYNqL9O8Ps/s1600/800px-Helios522.png"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5644428064949279474" src="http://3.bp.blogspot.com/-W0yHKzQfDFw/TlUJa2uMGvI/AAAAAAAAAWY/EhYNqL9O8Ps/s320/800px-Helios522.png" style="cursor: hand; cursor: pointer; display: block; height: 198px; margin: 0px auto 10px; text-align: center; width: 320px;" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;2005 ഓഗസ്റ്റ്‌ 14 രാവിലെ. സൈപ്രസ് എന്ന ദ്വീപില്‍ നിന്നും ഗ്രീസിലെ ഏഥന്‍സിലേക്ക് പറക്കാനായി ഹീലിയോസ് എയര്‍വെയ്സിന്‍റെ ഫ്ലൈറ്റ്‌ 522 തയ്യാറെടുക്കുന്നു. വിമാനത്തിനുള്ളില്‍ യാത്രക്കാരെ സ്വീകരിക്കാന്‍ ക്യാബിന്‍ ക്രൂ ആന്തൃയാസ് പെട്രോമോ ഡോറിന് മുന്നില്‍ നിലയുറപ്പിച്ചു. ഇരുപത്തഞ്ചു കാരനായ അയാള്‍ കൊമേഴ്സ്യല്‍ പൈലറ്റ്‌ ട്രെയ്നിംഗ് പൂര്‍ത്തിയാക്കി പൈലറ്റായി പുതിയൊരു കരിയര്‍ തുടങ്ങാനായി അവസരം കാത്തിരിക്കുകയാണ്. ഓഫ്ഡ്യൂട്ടി ആയിരുന്നിട്ടും, തന്‍റെ കാമുകിയും ഈ ഫ്ലൈറ്റിലെ എയര്‍ഹോസ്റ്റസുമായ ഹരിസിനോടൊപ്പം കുറച്ചു സമയം ചിലവഴിക്കാനായി പെട്രോമോ പ്രത്യേകം തരപ്പെടുത്തിയതാണ് ഈ ഡ്യൂട്ടി. കോക്പിറ്റില്‍ ക്യാപ്റ്റന്‍ ഹാന്‍സ്‌ മാര്‍ട്ടിനും കോ-പൈലറ്റ്‌ പാംപോസും പ്രീ ഫ്ലൈറ്റ്‌ ചെക്കിങ്ങുകള്‍ പൂര്‍ത്തിയാക്കി. വേനലവധി ആയതിനാല്‍ കുടുംബങ്ങള്‍ ആയിരുന്നു യാത്രക്കാരില്‍ അധികവും. ഒടുവില്‍, കൃത്യം 9 മണിക്ക് 115 ഓണ്‍ ബോര്‍ഡ്‌ യാത്രക്കാരെയും വഹിച്ചുകൊണ്ട് ഹീലിയോസ് വിമാനം  വായുവിലേക്ക് പറന്നുയര്‍ന്നു. &lt;br /&gt;&lt;br /&gt;എയര്‍ ട്രാഫിക്‌ കണ്ട്രോളര്‍ നിര്‍ദേശിച്ച 32000 അടി ആള്‍ട്ടിറ്റ്യൂഡിലേക്ക് വിമാനം കുതിക്കുന്നതിനിടയില്‍ കോക്ക്പിറ്റില്‍ മുഴങ്ങിയ ഒരു അലാം, വിമാനത്തില്‍ അത് വരെയുണ്ടായിരുന്ന സാധാരണ അവസ്ഥ മാറ്റി മറിക്കുകയായിരുന്നു. കിട്ടിയ ഇന്‍ഡിക്കേഷന്‍ 'ടേക്ക്ഓഫ്‌ കോണ്‍ഫിഗറേഷന്‍ അലാം' ആണ് എന്ന് മനസ്സിലാക്കിയ ക്യാപ്റ്റന്‍, എയര്‍ ട്രാഫിക്‌ കണ്ട്രോളറെ വിവരം അറിയിച്ചു. 'ടേക്ക്ഓഫ്‌ കോണ്‍ഫിഗറേഷന്‍ അലാം' എന്നത് വിമാനം റണ്‍വേയിലായിരിക്കുമ്പോള്‍ മാത്രം കേള്‍ക്കാനിടയുള്ള ഒന്നാണ്. വിമാനത്തിന്‍റെ എന്‍ജിനുകള്‍ ടേക്ക് ഓഫിന് തയ്യാറല്ല എന്ന് പൈലറ്റിനെ അറിയിക്കുകയാണ് ഈ അലാം ചെയ്യുന്നത്. പക്ഷേ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം പത്ത്‌ കിലോമീറ്റര്‍ ഉയരത്തില്‍ പറന്നുകൊണ്ടിരിക്കുന്ന ഒരു വിമാനത്തില്‍ ഇങ്ങനെ ഒരു അലാം കേട്ടതിനെ തുടര്‍ന്ന് പൈലറ്റുമാര്‍ ആകെ ആശയക്കുഴപ്പത്തിലായി. ഒപ്പം വിമാനത്തിനുള്ളില്‍ ചൂട് വര്‍ദ്ധിക്കുകയും ഓക്സിജന്‍റെ അളവ് ക്രമാതീതമായി കുറയുകയും ചെയ്യാന്‍ തുടങ്ങി. കോക്ക്പിറ്റിലെ പിരിമുറുക്കം വീണ്ടും കൂട്ടിക്കൊണ്ട് പുതിയൊരു മുന്നറിയിപ്പ് കൂടി പൈലറ്റുമാര്‍ക്ക് ലഭിച്ചു- 'Master caution alarm'! വിമാനത്തിനുള്ളിലെ ചില സംവിധാനങ്ങള്‍ അസാധാരണമായി ചൂടാവുന്നു എന്ന് നിര്‍ദേശിക്കുകയാണ് ഈ അലാം ചെയ്യുന്നത്. ഒപ്പം പൈലറ്റുമാരുടെ അറിവില്ലാതെ തന്നെ  പാസഞ്ചര്‍ ക്യാബിനിലെ ഓക്സിജന്‍ മാസ്കുകള്‍ താഴേക്ക് വീഴുകയും ചെയ്തു! എന്താണ് സംഭവിക്കുന്നത് എന്നറിയാതെ 115 യാത്രക്കാരും, കോക്ക്പിറ്റില്‍ നിന്നും യാതൊരു മുന്നറിയിപ്പും ലഭിക്കാത്തതിനാല്‍ ക്യാബിന്‍ ക്രൂവും പരിഭ്രമിച്ചു. ക്രൂവിന്‍റെ നിര്‍ദേശ പ്രകാരം എല്ലാ യാത്രക്കാരും ഓക്സിജന്‍ മാസ്കുകള്‍ ധരിച്ചു. ടേക്ക് ഓഫ് ചെയ്ത് 30 മിനിറ്റിനുള്ളില്‍ സൈപ്രസ്സിലെ കണ്ട്രോള്‍ടവറില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് പൈലറ്റുമാര്‍ പ്രതികരിക്കാതെയായതോടെ ഫ്ലൈറ്റ്‌ 522 നും 115  യാത്രക്കാര്‍ക്കും വിമാന ജീവക്കാര്‍ക്കും എന്ത് സംഭവിച്ചു എന്ന്  ആര്‍ക്കും അറിയാതെയായി. എന്നാല്‍ അപ്പോഴും മെഡിറ്ററേനിയന്‍ കടലിന് മുകളിലൂടെ ഏഥന്‍സ് ലക്ഷ്യമാക്കി ഹീലിയോസ് 522 കുതിക്കുകയായിരുന്നു!&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഏഥന്‍സ്:&lt;/span&gt;&lt;br /&gt;സാധാരണയായി സൈപ്രസില്‍ നിന്നും ഏഥന്‍സിലേക്കുള്ള യാത്രയ്ക്ക് ഒന്നര മണിക്കൂറാണ് വേണ്ടിയിരുന്നത്. പക്ഷെ ഹീലിയോസ് 522 ഏകദേശം രണ്ടു മണിക്കൂറായി എയര്‍പോര്‍ട്ടുമായി ബന്ധപ്പെടാതെ ഏഥന്‍സ് നഗരത്തിന് മുകളിലൂടെ വട്ടമിട്ട് പറക്കുകയാണ്. ഫ്ലൈറ്റ്‌ തീവ്രവാദികള്‍ ഹൈജാക്ക് ചെയ്തിരിക്കുന്നു എന്ന് ഗ്രീസ് ഭരണകൂടം ഉറപ്പിച്ചു. മൂന്ന് മില്ല്യയണിലധികം ജനങ്ങള്‍ അധിവസിക്കുന്ന ഏഥന്‍സിലേക്ക് വിമാനം ഇടിച്ചിറക്കിയാല്‍ ഉണ്ടായേക്കാവുന്ന ദുരന്തം മുന്നില്‍ കണ്ട ഗ്രീക്ക്‌ എയര്‍ ഫോഴ്സ്‌ രണ്ട് ഫൈറ്റര്‍ ജെറ്റ്‌ വിമാനങ്ങളെ ഹീലിയോസ് വിമാനത്തിനെ നിരീക്ഷിക്കാന്‍ അയച്ചു. എന്നാല്‍ ഹീലിയോസ് ഫ്ലൈറ്റിന്‍റെ അടുത്തുകൂടി പറന്ന  ഫൈറ്ററിന്‍റെ പൈലറ്റ്‌ കണ്ട്രോള്‍ ടവറില്‍ അറിയിച്ച വിവരം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ ക്യാപ്റ്റനെ കാണാനില്ല! കോ-പൈലറ്റ്‌ ബോധരഹിതനായി സീറ്റില്‍ ഇരിക്കുന്നു! ക്യാബിനിലെ ഒരു യാത്രക്കാരനും തങ്ങളുടെ വിമാനത്തോട് ചേര്‍ന്ന് ഒരു യുദ്ധ വിമാനം പറക്കുന്നത് ശ്രദ്ധിക്കുന്നത് പോലുമില്ല. എല്ലാപേരും മരിച്ചിരിക്കുന്നു! പെട്ടെന്നാണ് ഫൈറ്റര്‍ പൈലറ്റ്‌ അത് കണ്ടത്. ഒരാള്‍ ഇപ്പോള്‍ കോക്ക്പിറ്റില്‍ അനങ്ങുന്നു! അയാള്‍ ക്യാപ്റ്റന്‍റെ സീറ്റില്‍ വന്നിരുന്നു. ഫൈറ്ററിന്‍റെ പൈലറ്റും കണ്ട്രോള്‍ ടവറും പല തവണ ഹീലിയോസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പെട്ടെന്ന് ഹീലിയോസ് വിമാനം ഇടത്തേക്ക് തിരിയുകയും കുത്തനെ താഴേക്ക് കുതിക്കുകയും ചെയ്തു. ഒടുവില്‍, സൈപ്രസില്‍ നിന്നും പറന്നുയര്‍ന്ന ഹീലിയോസ് 522 മൂന്നര മണിക്കൂറുകളുടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഏഥന്‍സിലെ ഒരു മലയിലേക്ക് ക്രാഷ് ലാന്‍ഡ്‌ ചെയ്തു! വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാപേരും കൊല്ലപ്പെട്ടു.&lt;br /&gt;&lt;br /&gt;അന്വേഷണം ആരംഭിച്ചു. പക്ഷെ ഇന്‍വെസ്റ്റിഗേറ്റര്‍മാരെ കുഴക്കിയത് മറ്റൊരു കണ്ടെത്തലായിരുന്നു. ദുരന്തത്തിനിരയായവര്‍ എല്ലാപേരും ക്രാഷ് സമയത്ത് ജീവനോടെ ഉണ്ടായിരുന്നു എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്! അവര്‍ മരിച്ചത് വിമാനം നിലത്ത് പതിച്ചതിന്‍റെ ആഘാതത്തിലായിരുന്നു. അന്വേഷണം കൂടുതല്‍ സങ്കീര്‍ണ്ണമായി. പ്രധാനപ്പെട്ട രണ്ടു ചോദ്യങ്ങള്‍ക്കാണ് അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് ഉത്തരം കണ്ടു പിടിക്കേണ്ടത്. &lt;br /&gt;1. യാത്രക്കാര്‍ മരിച്ചത് യാത്രയ്ക്കിടെ അല്ലെങ്കില്‍ എന്തുകൊണ്ട് അവര്‍ ഒരു യുദ്ധ വിമാനത്തിന്‍റെ സാമീപ്യത്തില്‍ പോലും പ്രതികരിച്ചില്ല?&lt;br /&gt;2. ഫൈറ്റര്‍ വിമാനത്തിന്‍റെ പൈലറ്റിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് അവസാന നിമിഷം വിമാനത്തിനെ നിയന്ത്രിച്ചിരുന്ന, വിമാനത്തിനുള്ളില്‍ അന്നേരം ചലിച്ചിരുന്ന ഒരേ ഒരാള്‍... ആര്?&lt;br /&gt;&lt;br /&gt;രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം കോക്ക്പിറ്റിലെ അവശിഷ്ട്ടങ്ങളില്‍ നടത്തിയ ടിഷ്യൂ പരിശോധനകളില്‍ നിന്നും ചീഫ്‌ ഇന്‍വെസ്റ്റിഗേറ്ററായ ആക്രിവോസ്‌ സൊലക്കിസിന് ലഭിച്ചിരുന്നു. വിമാനം താഴേക്ക് പതിക്കുപോള്‍ കണ്ട്രോളില്‍ ഉണ്ടായിരുന്നത് ക്യാപ്റ്റനോ കോ-പൈലറ്റോ ആയിരുന്നില്ല; ഫ്ലൈറ്റ്‌ അറ്റന്‍റന്‍റ് പെട്രോമോ ആയിരുന്നു അത്! തുടര്‍ന്നുള്ള അന്വേഷണത്തില്‍ നിന്നും ഇയാള്‍ പൈലറ്റ്‌ ട്രൈനിംഗ് കഴിഞ്ഞിരുന്നു എന്നും വ്യക്തമായി. ടെററിസ്റ്റ് അറ്റാക്ക്‌ എന്ന രീതിയില്‍ തന്നെയാണ് അന്വേഷണം മുന്നോട്ട് പോയത്; വിമാനത്തിന്‍റെ വോയിസ്‌ റെക്കോര്‍ഡര്‍ പരിശോധിക്കുന്നത് വരെ. അതില്‍ ക്രാഷിന്‍റെ അവസാന നിമിഷങ്ങളില്‍ സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്ന പെട്രോമോയുടെ ശബ്ദമായിരുന്നു! പക്ഷേ വിമാനത്തിന്‍റെ റേഡിയോ സംവിധാനം അപ്പോഴും സൈപ്രസിലെ എയര്‍ട്രാഫിക്‌ കണ്ട്രോള്‍ ടവറിലേക്ക് ട്യൂണ്‍ ചെയ്തിരുന്നതിനാല്‍ ആരും ആ അഭ്യര്‍ത്ഥന കേട്ടതും ഇല്ല. ഇതേ കാരണം തന്നെയായിരുന്നു ഫൈറ്റര്‍ പൈലറ്റ് ഹീലിയോസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കഴിയാതെ പോയതിനു പിന്നിലും. വിമാനം പെട്ടെന്ന് ഇടതു വശത്തേക്ക് തിരിഞ്ഞ് താഴേക്ക് പതിച്ചത് ഇടത് എന്‍ജിനില്‍ ഇന്ധനം തീര്‍ന്നത് കൊണ്ടാണെന്നും കണ്ടെത്തപ്പെട്ടു. ഡാറ്റാ റെക്കോര്‍ഡര്‍ കൂടി പരിശോധിച്ചപ്പോള്‍ ആദ്യ അരമണിക്കൂറിനു ശേഷം വിമാനം മനുഷ്യ നിയന്ത്രണത്തിലായിരുന്നില്ല, മറിച്ച് &lt;a href="http://www.blogger.com/%3Ca%20href=%27http://en.wikipedia.org/wiki/Autopilot%27%3E%E0%B4%93%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8B%20%E0%B4%AA%E0%B5%88%E0%B4%B2%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E2%80%8C%3C/a%3E"&gt;ഓട്ടോ പൈലറ്റ്‌&lt;/a&gt; സിസ്റ്റം ആണ് വിമാനം പറത്തിയിരുന്നത് എന്ന് വ്യക്തമായി. ഹൈജാക്കല്ല ദുരന്ത കാരണം എന്ന് മനസ്സിലാക്കിയതോടെ വോയിസ്‌ റെക്കോര്‍ഡറിന്‍റെ ആദ്യ അര മണിക്കൂര്‍ പുനഃ പരിശോധിക്കപ്പെട്ടു. അതില്‍ നിന്നും പൈലറ്റുമാര്‍ കോക്ക്പിറ്റില്‍ കണ്ട അലാമിലേക്കായി അന്വേഷണം. ഇതിനിടയില്‍ വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കിട്ടിയ നശിക്കാത്ത ഒരു ഇലക്ട്രോണിക് സ്വിച്ച്പാനല്‍ അന്വേഷണത്തില്‍ ഏറ്റവും വലിയ വഴിത്തിരിവായി. &lt;span style="font-weight: bold;"&gt;പ്രഷറൈസേഷന്‍ പാനല്‍&lt;/span&gt;. വിമാനം പറക്കുമ്പോള്‍ ഓട്ടോമാറ്റിക് മോഡില്‍ ആയിരിക്കേണ്ട ഈ പാനലിലെ സ്വിച്ച്, മാനുവല്‍ മോഡില്‍ ആയിരുന്നു കാണപ്പെട്ടത്! &lt;br /&gt;&lt;br /&gt;ഒടുവില്‍, വിമാനത്തിന്‍റെ മെയിന്‍റനന്‍സ് എന്‍ജിനിയറെ ചോദ്യം ചെയ്തതില്‍ നിന്നും ഹീലിയോസ് വിമാനത്തിന് സംഭവിച്ച ദുരൂഹതയുടെ ചുരുളഴിഞ്ഞു. അവസാന പറക്കലിനു തൊട്ട് മുന്‍പുള്ള യാത്രയ്ക്കിടെ വിമാനത്തിന്‍റെ പിന്‍ വാതിലില്‍ നിന്നും ഉയര്‍ന്ന ശബ്ദത്തെ പറ്റി ഫ്ലൈറ്റ് ക്രൂ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്, മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും യാത്രയ്ക്ക് ഷെഡ്യൂള്‍ ചെയ്യപ്പെട്ടിരുന്ന വിമാനം എന്‍ജിനിയറും അദ്ദേഹത്തിന്‍റെ സഹായിയും പരിശോധിച്ചു. വിമാനവാതിലിന്‍റെ സീല്‍ സംവിധാനത്തിന് തകരാറുണ്ടോ എന്ന് പരിശോധിക്കാനായി അവര്‍ ഒരു പ്രഷറൈസേഷന്‍ ടെസ്റ്റ്‌ നടത്തിയിരുന്നു. എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിക്കാതെ തന്നെ ഡിജിറ്റല്‍ പ്രഷര്‍ കണ്ട്രോള്‍ യൂണിറ്റ് മാനുവല്‍ മോഡിലേക്ക് മാറ്റി അവര്‍ വിമാനത്തിനുള്ളിലെ വായൂ സമ്മര്‍ദ്ദം കൂട്ടി. എന്നാല്‍ വാതിലിലൂടെ വായു പുറത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പുവരുത്തി അവര്‍ പരിശോധന അവസാനിപ്പിച്ചു. പക്ഷെ പ്രഷറൈസേഷന്‍ പാനലിലെ സ്വിച്ച് തിരികെ ഓട്ടോ പൊസിഷനിലേക്ക് തിരിച്ചു വയ്ക്കാന്‍ എന്‍ജിനിയര്‍ മറന്നു! ഒരിക്കലും മറക്കാന്‍ പാടില്ലായിരുന്ന കാര്യം.&lt;br /&gt;&lt;br /&gt;വിമാനത്തില്‍ യാത്രക്കാര്‍ക്ക് ശ്വസിക്കാന്‍ ആവശ്യമായ ഓക്സിജന്‍റെ അളവ് നില നിര്‍ത്തുന്ന സംവിധാനം മാനുവല്‍ മോഡിലേക്ക് മാറ്റപ്പെട്ടിരുന്നതിനാല്‍ വിമാനം പറന്നുയര്‍ന്നു കഴിഞ്ഞപ്പോള്‍ ക്യാബിന്‍ ഓട്ടോമാറ്റിക്‌ ആയി പ്രഷറൈസ് ചെയ്യപ്പെട്ടില്ല! ഇതിനെ തുടര്‍ന്ന്‍ കോക്ക്പിറ്റില്‍ കേട്ട അലാം, ശബ്ദത്തിലെ സാമ്യത കൊണ്ട് ടേക്ക്ഓഫ്‌ കോണ്‍ഫിഗര്‍ വാണിംഗ് ആയി പൈലറ്റുമാര്‍ തെറ്റിദ്ധരിക്കുകയും കൂടി ചെയ്തതോടെ വലിയ ഒരു ദുരന്തത്തിലേക്ക് അവര്‍ പറന്നടുക്കുകയായിരുന്നു. ശരീരത്തിനുള്ളിലേക്ക് ചെല്ലുന്ന ഓക്സിജന്‍റെ അളവ് കുറഞ്ഞതോടെ പൈലറ്റുമാര്‍ക്ക് അവരുടെ പ്രതികരണ ശേഷി സാവധാനം കുറഞ്ഞു തുടങ്ങി. കണ്ട്രോള്‍ ടവറില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് പോലും അവര്‍ക്ക് പ്രതികരിക്കാന്‍ കഴിയാതെയായി. ഒടുവില്‍ അവര്‍ക്ക് ബോധം പൂര്‍ണ്ണമായും നഷ്ട്ടപ്പെട്ടു.  പിന്നിലെ ക്യാബിനില്‍ അപ്പോഴും യാത്രക്കാര്‍ അറിഞ്ഞിരുന്നില്ല- തങ്ങളുടെ വിമാനം ഇപ്പോള്‍ പറക്കുന്നത് മനുഷ്യ സഹായമില്ലാതെയാണ് എന്ന്! എന്നാല്‍ വെറും പന്ത്രണ്ട് മിനിറ്റ്‌ നേരം മാത്രം ഓക്സിജന്‍ സപ്ലെ ചെയ്യാന്‍ കഴിവുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ കാലിയായതോടെ യാത്രക്കാരും മെല്ലെ മെല്ലെ ബോധത്തിനും അബോധത്തിനും ഇടയിലുള്ള, പ്രതികരണ ശേഷി നഷ്ട്ടപ്പെട്ട അവസ്ഥയും കടന്ന് ബോധ രഹിതരായി!&lt;br /&gt;&lt;br /&gt;പൈലറ്റുമാര്‍ നിയന്ത്രണം ഏറ്റെടുക്കാഞ്ഞതിനാല്‍ വിമാനം ഏഥന്‍സ് വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറന്നുകൊണ്ടേയിരുന്നു. വിമാനത്തില്‍ ഉണ്ടായിരുന്ന പോര്‍ട്ടബിള്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ ഉപയോഗിച്ചാണ് പെട്രോമോ അവസാനം വരെ ബോധം നില നിര്‍ത്തിയതെന്നും തെളിഞ്ഞു. അതും തീര്‍ന്നപ്പോഴാണ്‌ അയാള്‍ കോക്ക്പിറ്റിലേക്ക് എത്തുന്നതും വിമാനത്തിന്‍റെ കണ്ട്രോള്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതും. പക്ഷേ അപ്പോഴേക്കും ഇടത് എന്‍ജിനിലെ അവസാന തുള്ളി ഇന്ധനവും കുടിച്ചു തീര്‍ത്ത്, ഏവിയേഷന്‍ ചരിത്രത്തില്‍ തന്നെ എക്കാലത്തെയും വലിയ ദുരൂഹത ഉയര്‍ത്തിയ വിമാനം താഴേക്ക് കുതിച്ചു. ഏഥന്‍സിലെ ആ മലനിരകളിലേക്ക്...... &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8072965941231762377-6921364151925509549?l=vimalgayathri.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vimalgayathri.blogspot.com/feeds/6921364151925509549/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8072965941231762377&amp;postID=6921364151925509549' title='83 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default/6921364151925509549'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default/6921364151925509549'/><link rel='alternate' type='text/html' href='http://vimalgayathri.blogspot.com/2011/08/crash-land-1-prethavimaanam.html' title='ക്രാഷ്‌ ലാന്റ്‌ 1 -പ്രേതവിമാനം!'/><author><name>ആളവന്‍താന്‍</name><uri>http://www.blogger.com/profile/16038107198248268459</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://3.bp.blogspot.com/-Rd_zgLlnIIY/ThB2ejEK6iI/AAAAAAAAAVc/K9-mrY33jrk/s220/33.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-W0yHKzQfDFw/TlUJa2uMGvI/AAAAAAAAAWY/EhYNqL9O8Ps/s72-c/800px-Helios522.png' height='72' width='72'/><thr:total>83</thr:total><georss:featurename>E Rd - Abu Dhabi - United Arab Emirates</georss:featurename><georss:point>24.48214938647425 54.3658447265625</georss:point><georss:box>24.250935886474252 54.0499877265625 24.71336288647425 54.6817017265625</georss:box></entry><entry><id>tag:blogger.com,1999:blog-8072965941231762377.post-4064471233873717121</id><published>2011-07-29T09:55:00.007+03:00</published><updated>2011-12-22T16:42:33.739+02:00</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><title type='text'>അറബിക്കോണകം!!</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;a href="http://4.bp.blogspot.com/-Pj5TOpDuK3U/TjJlHYJudFI/AAAAAAAAAWQ/94odB-_8lQs/s1600/Photo%2B324.jpg"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5634677261210645586" src="http://4.bp.blogspot.com/-Pj5TOpDuK3U/TjJlHYJudFI/AAAAAAAAAWQ/94odB-_8lQs/s320/Photo%2B324.jpg" style="cursor: hand; cursor: pointer; display: block; height: 240px; margin: 0px auto 10px; text-align: center; width: 320px;" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഞങ്ങളുടെ റൂം രാജീവ്ഗാന്ധി മരിച്ചതിന്‍റെ പിറ്റേന്നത്തെ ഓള്‍ ഇന്ത്യാ റേഡിയോ പോലെയായിരുന്നു! ആകെ മൂകം. റൂമിലേക്ക്‌ കയറിയാല്‍ അപ്പൊ കരച്ചില്‍ വരും. മുറിയുടെ ഓരോ മുക്കിലും മൂലയിലും പോലും ദുഃഖം തളം കെട്ടിക്കിടക്കുന്നു. ടി.വി ഫുള്‍ ടൈം മ്യൂട്ടിലാണ്! ആ കട്ടില്‍; ഒഴിഞ്ഞു കിടക്കുന്ന രൂപേഷിന്‍റെ ആ കട്ടില്‍- അത് കാണുന്നതാണ് ഏറെ വിഷമം. പൊട്ടിക്കാതെ കട്ടിലിന്‍റെ പുറത്ത് അലക്ഷ്യമായിട്ടിരിക്കുന്ന ഒരു ഫുള്‍ പാക്കറ്റ്‌ ജട്ടി ദുഖത്തിന്‍റെ കാഠിന്യം വര്‍ദ്ധിപ്പിച്ചു! ആശിച്ച് വാങ്ങിയിട്ട് അതിലൊന്ന് പോലും ഇട്ട് നിര്‍വൃതിയടയാന്‍ ദൈവം അവന് സമയം അനുവദിച്ചില്ല! ഒരുപക്ഷെ എല്ലാം ആ ജട്ടിപ്പാക്കറ്റിന്‍റെ എരണക്കേടാവും. അത് വാങ്ങിക്കൊണ്ട് വന്നതിനു ശേഷമാണ് എല്ലാം സംഭവിച്ചത്. ഐശ്വര്യം കേട്ട സാധനം. അല്ലെങ്കിലും ഈ ജട്ടി കണ്ടു പിടിച്ചവനെയൊക്കെ തല്ലിക്കൊല്ലണം. കിളിയെ പിടിച്ച്‌ കൂട്ടിലടയ്ക്കുന്നതിനു തത്തുല്യമായ തെറ്റല്ലേ അത്!!!&lt;br /&gt;&lt;br /&gt;ഇടയ്ക്കിടെ ബാലു ദുഖത്തിന്‍റെ പേരും പറഞ്ഞ് കള്ള്‌ കുപ്പി തുറക്കേം അടയ്ക്കേം ചെയ്യുന്നതൊഴികെ രണ്ടു ദിവസമായി റൂമില്‍ കാര്യമായ വയ്പ്പും കുടിയുമൊന്നുമില്ല. അതുകൊണ്ട് തന്നെ രണ്ടു ദിവസം മുന്നേ വരെ മല്‍ഗോവ മാങ്ങ പോലെയിരുന്ന ഞങ്ങള്‍ ഇപ്പോള്‍ ഉപ്പിലിട്ട മാങ്ങ പോലായി.! ‘വെള്ളിയും ശനിയും അവധിയായിപ്പോയതാണ് പ്രശ്നം. ഇനി ഇന്നേ രണ്ടിലൊന്ന് അറിയാന്‍ പറ്റൂ’ എന്ന് മനോജ്‌, പുറത്ത് ആരോടോ പറയുന്നത് ശ്രദ്ധിക്കുന്നതിനിടയിലാണ് ഫോണ്‍ റിംഗ് ചെയ്തത്. ഫോണ്‍ എടുത്ത് ചെവിയിലോട്ട് വച്ച്, ലോ- വോള്‍ട്ടേജില്‍ ഞാന്‍ ഒരു ‘ഹലോ....’ പറഞ്ഞു. പ്രതീക്ഷിച്ച മറുഹലോ കിട്ടിയില്ലെന്ന് മാത്രവുമല്ല, ഹൈ വോള്‍ട്ടേജില്‍ ഒരു തെറി ഫോണില്‍ നിന്നും ചെവിയിലൂടെ ബ്രെയിനിലേക്ക് പാഞ്ഞു! ശെടാ! ഇതാരിത്? രാവിലെ ഹലോയ്ക്ക് പകരം ഔട്ട്‌ ഓഫ് സിലബസ്‌ വാക്ക് പറയുന്നേ? നമ്പര്‍ ഒന്നുകൂടി നോക്കി. കമ്പനിയുടെ PRO ആണ്. അപ്പൊ വിളിച്ച വാക്ക് ഔട്ട്‌ ഓഫ് സിലബസല്ല.! കര്‍ണ്ണപടത്തെ പ്രകമ്പനം കൊള്ളിച്ച ആ മുട്ടന്‍ തെറി ഞാന്‍ കേട്ടതേയില്ല എന്ന മട്ടില്‍ ചോദിച്ചു – “അല്ല, എന്തായി സാര്‍?”&lt;br /&gt;“എന്താവാന്‍? ജയിലിലേക്ക് വിട്ടിട്ടില്ല; സ്റ്റേഷനില്‍ തന്നായിരുന്നു; വിട്ടു. വന്നു കൂട്ടിക്കൊണ്ടു പൊയ്ക്കോ...”&lt;br /&gt;“ഹോ...! ഭാഗ്യം.”&lt;br /&gt;“ഭാഗ്യോ..? എടാ നാറികളെ, നീയൊക്കെ ഇതിനാണോടാ നാട്ടീന്ന് കുറ്റീം പറിച്ചോണ്ട് ദുബായിലേക്ക് വന്നത്? പട്ടാപ്പകല്‍, കണ്ട കാട്ടറബിയുടെയൊക്കെ മുണ്ട് അഴിച്ചെടുക്കാന്‍? അതും ട്രെയിനിനകത്ത് ഇത്രേം ആളുകളുടെ മുന്നേ വച്ച്.....”&lt;br /&gt;“സാര്‍, അത്... ആക്ച്വലി സംഭവിച്ചത്....”&lt;br /&gt;“സംഭവിച്ചത് ഒന്നേയുള്ളൂ... നിന്‍റെയൊക്കെ കൂട്ടുകാരന്‍റെ പേരില്‍ ഇപ്പൊ കേസ്‌ ഒന്നല്ല; രണ്ടാ രണ്ട്!”&lt;br /&gt;“രണ്ടാ?”&lt;br /&gt;“ഓ.... പാവം; ഒന്നും അറിഞ്ഞൂടാ... പരസ്യമായിട്ട് അറബിയുടെ മുണ്ട് പൊക്കിയതും, കള്ള്‌ കുടിച്ച് കണ്ട പെണ്ണുങ്ങളുടെ മുതുകത്ത് ഉമ്മ വച്ചതും!”&lt;br /&gt;“സെന്‍റീശ്വരാ..... ന്നുള്ള എന്‍റെ റിയാക്ഷന്‍ പോലും കേള്‍ക്കാന്‍ തയാറാകാതെ PRO എന്ന് പേരായ ആ ഭൂലോക നാറി ഫോണ്‍ കട്ട് ചെയ്തു കളഞ്ഞു. &lt;br /&gt;&lt;br /&gt;ദുബായ് പോലീസിനും കേരളാ പോലീസിനെ പോലെ കിട്ടിയവനെ കള്ളനാക്കുന്ന ‘ക്രിയേറ്റിവിറ്റി’ ഉണ്ടെന്ന്‍ ഇപ്പൊ ഏകദേശം വ്യക്തമായി. അല്ലെങ്കില്‍, വെറുമൊരു ‘മുണ്ട്’ കേസില്‍ പിടിക്കപ്പെട്ട രൂപേഷിന്‍റെ തലയില്‍ ഒരു ‘തുണ്ട്’ കേസും കൂടി വച്ച് കെട്ടി സ്ത്രീപീഡനത്തിന്‍റെ അധികച്ചുമതല കൂടി നല്‍കില്ലായിരുന്നല്ലോ! &lt;br /&gt;കണ്ണില്‍ കണ്ടതും കയ്യില്‍ കിട്ടിയതുമായ തുണികള്‍ വാരി വലിച്ചിട്ട് ഞങ്ങള്‍ പോലീസ്‌ സ്റ്റേഷനിലേക്ക് കത്തിച്ചു. കാര്‍ ഷെയ്ഖ്‌ സയ്ദ് റോഡിനെ ചുംബിച്ച് ഒഴുകി നീങ്ങി. പെട്ടെന്നാണ് അത് കണ്ണില്‍ പെട്ടത്. രാജവെമ്പാലയുടെ മുട്ട എന്‍ലാര്‍ജ്‌ ചെയ്തത് പോലെ മാള്‍ ഓഫ് ദി എമിറേറ്റ്സിലെ മെട്രോ സ്റ്റേഷന്‍! ഈ മെട്രോ സ്റ്റേഷനില്‍ ഒന്ന് കയറിപ്പോയതുകൊണ്ടാണ്‌ പാവം രൂപേഷിന് ഇപ്പൊ പോലീസ്‌ സ്റ്റേഷനില്‍ നില്ക്കേണ്ടി വന്നത്...... &lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഫ്ലാഷ് ബാക്ക്.........&lt;/span&gt;&lt;br /&gt;മേനോന്‍ നഗറില്‍ വന്നിട്ട് മേനോനെ കണ്ടില്ല എന്ന് പറഞ്ഞ പോലെയായിരുന്നു ദുബായില്‍ വന്ന് മൂന്നര വര്‍ഷം കഴിഞ്ഞ ഞങ്ങളെ സംബന്ധിച്ചിടത്തോളം ദുബായ്‌ ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍! ‘അതായിട്ടിനി എന്തിനു കുറക്കണം’ എന്ന ചിന്തയാണ് ഞങ്ങളെ ഗ്ലോബല്‍ വില്ലേജില്‍ എത്തിച്ചത്.&lt;br /&gt;&lt;br /&gt;വ്യാഴാഴ്ച്ച: വൈകുന്നേരം 7 മണി, ഗ്ലോബല്‍ വില്ലേജ്‌.&lt;br /&gt;ഇത്രയും സുന്ദരിപ്പെണ്‍പിള്ളാരെ ഇതിനു മുന്‍പ്‌ ഇങ്ങനെ ഒരുമിച്ചു കണ്ടത് ആറ്റിങ്ങലിലെ ഒരു ഫെയ്മസ് ട്യൂട്ടോറിയല്‍ കോളേജ്‌ പ്രിന്‍സിപ്പാളിന്‍റെ കല്യാണത്തിന് വീഡിയോ ക്യാമറയ്ക്ക് ലൈറ്റടിക്കാന്‍ പോയപ്പോഴാണ്! അലങ്കാര്‍ ബേക്കറിയിലെ കണ്ണാടിക്കൂടിനകത്ത് അടുക്കി വച്ചിരിക്കുന്ന അലുവാ കഷണങ്ങള്‍ പോലെ, പുറമേ നല്ല ഫിനിഷിംഗ് ഉള്ള അവറ്റകള്‍ സ്വാഭാവികമായും ഞങ്ങളുടെ വായില്‍ വെള്ളപ്പൊക്കമുണ്ടാക്കി! &lt;br /&gt;പെട്ടെന്നായിരുന്നു അത്! ‘അത്തള പുത്തള തവളാച്ചീ... ചുക്കുമ്മേലിരിക്കുന്ന ചൂളാപ്പ്.... മറിയം വന്നു വിളക്കൂതി... ഫൂ..ഫൂ..ഫൂ..!’ അവിടെയുണ്ടായിരുന്ന ആളുകളില്‍ മലയാളികള്‍ മാത്രം സ്റ്റ്ക്കായി. ഒരുമാതിരി ആക്കിക്കൊണ്ടുള്ള അവരുടെയെല്ലാപേരുടെയും ചിരിയും നോട്ടവും എന്നെ കേന്ദ്രീകരിച്ചല്ലേ എന്നെനിക്ക് തോന്നി. അല്ലല്ല, തോന്നലല്ല അതെന്നെ തന്നെയായിരുന്നു. N73 ചതിച്ചതാ.! അതെന്‍റെ റിംഗ് ടോണായിരുന്നു. ഏതായാലും തവളാച്ചിയെ വീണ്ടും കരയാന്‍ അനുവദിച്ചില്ല! ധൃതിയില്‍ കോള്‍ റിസീവ് ചെയ്തു. മറു വശത്തു നിന്നും രൂപേഷിന്‍റെ ശബ്ദം കേട്ട ഞാന്‍ തിരിഞ്ഞു നോക്കി.ഇത്രേം നേരം ഒപ്പം ഉണ്ടായിരുന്നവരില്‍ രൂപേഷിനെ മാത്രം കാണാനില്ല! &lt;br /&gt;“എടാ നീ എവിടാടാ രൂപേഷേ?”&lt;br /&gt;“ഓ... എനിക്ക് മടുത്തെടെയ്‌... ഞാനിങ്ങ്‌ ഗേറ്റിന് പുറത്തിറങ്ങി. വേഗം വാ... പോകാം...”&lt;br /&gt;&lt;br /&gt;ഇത്രേം നേരം പട്ടിക്ക് ബ്രെഡ്‌ കിട്ടിയ പോലെ കണ്ട പെണ്‍പിള്ളാരെയൊക്കെ ഒന്നൊഴിയാതെ നോക്കി രസിച്ച് അന്ന നട നടന്ന ചെക്കനാ. ദേ.. ഇപ്പൊ ഒക്കെ മടുത്തെന്ന്. അല്ലെങ്കിലും ഒരു ബിയര്‍ അകത്ത് ചെന്നാല്‍ പിന്നെ രൂപേഷിന്‍റെ സ്വഭാവം പത്തുപതിനഞ്ച് വര്‍ഷം മുന്നത്തെ ISRO യുടെ റോക്കറ്റ്‌ വിക്ഷേപണം പോലെയാണ്! എങ്ങനെയൊക്കെ എപ്പോഴൊക്കെ എങ്ങോട്ടൊക്കെ തിരിയുമെന്ന് പടച്ചോന് പോലും പിടി കിട്ടില്ല! ഏതായാലും രൂപേഷിന് മടുത്ത സ്ഥിതിക്ക് പൊയ്ക്കളയാം എന്ന് തീരുമാനിച്ച് ഞങ്ങള്‍ പുറത്തിറങ്ങുമ്പോഴും, ഗേറ്റിന് പുറത്തു നിന്ന് രൂപേഷ്‌ ചില ഫിലിപ്പൈന്‍ മെയ്ഡ് അലുവകളുടെ ടേസ്റ്റ് നോക്കുന്നുണ്ടായിരുന്നു!  ഞങ്ങളെകണ്ടതും “ഇവിടെയാകെ ബോറ്.  എനിക്കിപ്പം എമിറേറ്റ്‌സ് മാളില്‍ പോണം” എന്നായി രൂപേഷ്‌. വിട്ടു വണ്ടി എമിറേറ്റ്‌സ് മാളിലേക്ക്. പക്ഷെ അവിടെയെത്തിയപ്പോള്‍ രൂപേഷിന്‍റെ തീരുമാനം വീണ്ടും മാറി. &lt;br /&gt;“എടാ നമ്മളിത് വരെ മെട്രോ ട്രെയിനില്‍ കേറീലല്ലോ..? പോയാലോ..?” – എന്നായി പുതിയ ആവശ്യം. &lt;br /&gt;&lt;br /&gt;ഞങ്ങള്‍ ടിക്കറ്റെടുത്ത് മുകളിലെ പ്ലാറ്റ്ഫോമില്‍ പോയി നിന്നു. കാരക്കുറ്റി മുക്കിലെ കുമാരന്‍ കണ്ട്രാക്കിന്‍റെ  രണ്ടാമത്തെ മോന്‍ ഷിബുവിന്‍റെ ഫെയ്സ്കട്ടുള്ള  ദുബായ്‌ മെട്രോയുടെ ട്രെയിനുകള്‍ മുകളിലൂടെ ചീറിപ്പാഞ്ഞു പോകുന്നത് താഴെ റോഡില്‍ നിന്നും, വണ്ടിയിലിരുന്നും ഒക്കെയേ കണ്ടിരുന്നുള്ളൂ എന്നതിനാല്‍ ആകാംഷ ഭയങ്കരമായിരുന്നു. നിറയെ ആളുകള്‍ നില്‍ക്കുന്നുണ്ട്. ട്രെയിന്‍ വരുന്നുണ്ടെന്ന അറിയിപ്പ് വന്നതും രൂപേഷ്‌ മുന്നിലെക്കൊന്ന്‍ ആഞ്ഞു നിന്നു. ട്രെയിന്‍ കണ്ടതും അവന്‍ ട്രെയിനിന് നേരേ കൈ കാണിച്ചു.! ചുറ്റിനും ഉള്ളവര്‍ ചിരിച്ചുകൊണ്ട് അവനെ നോക്കുന്നുണ്ട്. ഞങ്ങള്‍ അവനെ പിന്നിലേക്ക്‌ വലിച്ചു നോക്കി. പക്ഷെ അവന്‍ പൂര്‍വ്വാധികം ശക്തിയോടെ മുന്നിലേക്ക്‌ പോയി വീണ്ടും ട്രെയിനിന് നേരെ കൈ വീശി കാണിച്ചു. എന്നിട്ട് ചുറ്റിനുമുള്ള ആളുകളെ പുച്ഛത്തോടെ ഒന്ന് നോക്കി. ട്രെയിന്‍ നിര്‍ത്തിയതും എല്ലാരും ചാടിക്കേറി. രൂപേഷിന്‍റെ മുഖത്ത് അധികം വന്ന പുച്ഛം ഇപ്പോഴും അങ്ങിങ്ങ് പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ട് ഞാന്‍ കാര്യം തിരക്കി.&lt;br /&gt;“എന്താടാ രൂപേഷേ മുഖം വല്ലാതെ?”&lt;br /&gt;“അല്ലെടാ എല്ലാം കള്ള നായിന്‍റെ മക്കളാ... ഒരുത്തനും വണ്ടിക്ക് കൈ കാണിക്കാന്‍ വയ്യ; എന്നിട്ട് നമ്മള് കഷ്ട്ടപ്പെട്ട് കൈ കാണിച്ച് വണ്ടി നിര്‍ത്തിയപ്പൊ എല്ലാം കൂടി ചാടിക്കേറിയത് കണ്ടില്ലേ..? നാണമില്ലാത്ത വര്‍ഗ്ഗങ്ങള്‍.... അലവലാതികള്‍... പ്ഫൂ...!”&lt;br /&gt;ചിരി വന്നെങ്കിലും രൂപേഷിന്‍റെ രോഷപ്രകടനത്തോട് അങ്ങനെ പ്രതികരിക്കാന്‍ തോന്നീല. ഞങ്ങള്‍ ബാക്കിയുള്ളവര്‍ പരസ്പരം നോക്കി ഉള്ളുകൊണ്ട് ചിരിച്ചു! &lt;br /&gt;&lt;br /&gt;കൈ കാണിക്കാന്‍ ആളില്ലാഞ്ഞിട്ടും മെട്രോ വണ്ടി അടുത്ത സ്റ്റേഷനിലും നിര്‍ത്തി ! വീണ്ടും ആളുകള്‍ കുറേ ഇറങ്ങി; കുറേ കേറി. കയറിയവരുടെ കൂട്ടത്തില്‍ നിന്നും ഒരു അറബിക്കുപ്പായം നടന്നു വന്ന് രൂപേഷിന്‍റെ അടുത്ത് നിന്നു! സൂക്ഷിച്ചു നോക്കിയപ്പോള്‍ മനസ്സിലായി, കുപ്പായം ഒറ്റയ്ക്കല്ല സവാരിക്ക് ഇറങ്ങിയത് എന്ന്. ഉള്ളില്‍ ആളുണ്ട്.! അയാള്‍ ഞങ്ങളെയെല്ലാപേരെയും വല്ലാത്ത അസ്വസ്ഥതയോടെ നോക്കുന്നുണ്ടായിരുന്നു. മുഖം കണ്ടപ്പോള്‍- ‘വെളുത്ത്‌ സുന്ദരന്മാരായ നമ്മുടെ അറബികള്‍ക്ക് ഇയാള്‍ നല്ലൊരു അപവാദമല്ലേ..’ എന്ന് ഉള്ളുകൊണ്ട് ചോദിച്ചു പോയി.! &lt;br /&gt;“എടാ ഇയാളെ കണ്ടിട്ട് ഒരു കള്ള ലക്ഷണമില്ലേ?” – രൂപേഷിന്‍റെ ഈ സംശയം സാവധാനം ഞങ്ങളെ എല്ലാപേരെയും പിടികൂടി. അറബിക്കുപ്പായക്കാരനെ അടിമുടി പരിശോധനയ്ക്ക് വിധേയനാക്കിക്കൊണ്ടിരുന്ന രൂപേഷിന്‍റെ റഡാറില്‍ പെട്ടെന്നാണ് അത് പതിച്ചത്! യുറീക്കാ യുറീക്കാ.... എന്നതിന് പകരം ഫെയ്ക്കാ.. ഫെയ്ക്കാ.. എന്ന വാക്ക് അവന്‍റെ വായില്‍ നിന്നും പുറന്തള്ളപ്പെട്ടു!&lt;br /&gt;“എന്തുവാടാ നിനക്ക്?” – ഞാന്‍&lt;br /&gt;“എടാ.. ഇവന്‍ ഒറിജിനല്‍ അറബിയല്ല; ഫെയ്ക്കാ... ഇതേതോ കൂതറ ബംഗാളിയാണ്. അറബിക്കുപ്പായോം ഇട്ട് മോട്ടിക്കാന്‍ ഇറങ്ങിയെക്കുവാ...”&lt;br /&gt;“അത് നിനക്കെങ്ങനെ മനസ്സിലായി?”&lt;br /&gt;“എടാ കോപ്പേ മുണ്ടി നോക്ക് മുണ്ടി നോക്ക്!”&lt;br /&gt;“എനിക്കൊന്നും വയ്യ; മിണ്ടാന്‍ ചെന്നിട്ട് ഇനി അങ്ങേര് ഒറിജിനല്‍ അറബിയാണെങ്കിലോ? തെറി വിളിച്ചാല്‍ തിരിച്ച് വിളിക്കാന്‍ പോലും പറ്റൂല”&lt;br /&gt;“യ്യൂ...! അതല്ല; ഉടുതുണി.... ഉടുതുണീ...!” സ്വരം താഴ്ത്തി, പല്ലിറുക്കി രൂപേഷ്‌ പറഞ്ഞു.&lt;br /&gt;&lt;br /&gt;മൈ ഗോഡ്‌! മനസ്സിലായി. റാംജീറാവു സ്പീക്കിംഗ്, മുകേഷ്‌, ഇന്നസെന്‍റ്... ഒക്കെ ഒരു മിന്നല്‍ പോലെ പാഞ്ഞു. സംഗതി പിടികിട്ടി. എന്‍റെ  ഉടുതുണിക്ക് കാര്യമായി എന്തോ സംഭവിച്ചിരിക്കുന്നു! പുതിയ പാന്‍റ്സാണ് സൈസും കറക്റ്റല്ല; ബെല്‍റ്റ്‌ ‌ ഇട്ടാലും നല്ല ലൂസാ..! സാധനം ഊരി താഴെ പോയി; അതുറപ്പാ. അല്ലെങ്കില്‍ രൂപേഷ്‌ ഇങ്ങനെ ഒരു സിഗ്നല്‍ തരില്ല. ചുറ്റിനും പെണ്ണുങ്ങളാണ്. ഒന്നുമേ സംഭവിച്ചിട്ടില്ല എന്ന ഭാവേന എല്ലാപേരെയും പരതി നോക്കിക്കൊണ്ട് ഞാന്‍ കാല്‍മുട്ട് മടക്കി താഴെ വീണു കിടക്കുന്ന പാന്‍റ് വലിച്ച് പഴയ സ്ഥലത്ത് റീഫിറ്റ്‌ ചെയ്യാനായി കൈ നീട്ടി. ഠിം! ഒന്നുമില്ല; കയ്യില്‍ ഒന്നും തടഞ്ഞില്ല. ഈശ്വരാ ഇനി വഴിയിലെങ്ങാനും ഊരിപ്പോയോ!? ഒടുക്കം രണ്ടും കല്‍പ്പിച്ച് ഞാന്‍ എന്‍റെ താഴ്വാരത്തേക്ക് ഒന്ന് നോക്കി! അത്ഭുതമായിരിക്കുന്നു! എല്ലാം വച്ചിടത്ത് തന്നെയുണ്ട്. പാന്‍റും ബെല്‍റ്റും  എല്ലാം....! അപ്പോഴും മനോജും റംഷീദും ട്രെയിനിനുള്ളില്‍ ഞാന്‍ കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ കണ്ട്‌ അന്തം വിട്ട്‌ നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ തിരിഞ്ഞ് ദേഷ്യത്തോടെ രൂപേഷിനെ നോക്കി. അവന്‍ വീണ്ടും കണ്ണ്‍ പാതിയടച്ച്‌ പല്ലിറുക്കി പറഞ്ഞു- “മുണ്ട്.. മുണ്ട്.. ഉടുതുണി.. ഉടുമുണ്ട്..”!&lt;br /&gt;ശോ! ആകെ കണ്‍ഫ്യൂഷനായല്ലോ. ഞാന്‍ അല്‍പ്പം കൂടി രൂപേഷിനോട് ചേര്‍ന്ന്  നിന്ന് പറഞ്ഞു- “എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ആളെ മക്കാറാക്കാതെ തെളിച്ച് പറയെടാ പട്ടീ..!”&lt;br /&gt;“ഹോ! അപ്പൊ നിനക്കിതുവരെ മനസ്സിലായില്ലാ? എടാ നീ ആ അറബിക്കുപ്പായക്കാരന്‍റെ കുപ്പായത്തിന്‍റെ താഴേക്ക് നോക്കിയേ...”&lt;br /&gt;&lt;br /&gt;രൂപേഷ്‌ പറഞ്ഞ സ്പോട്ടിലേക്ക് നോക്കിയ എന്‍റെയും  അന്തം കൈവിട്ടു പോയി! അറബിയുടെ കുപ്പായത്തിന്‍റെയുള്ളില്‍ നിന്നും ഒരു കള്ളിമുണ്ടിന്‍റെ  തല പുറത്തേക്ക് നീണ്ടു കിടക്കുന്നു! ഇത് ബംഗാളികള്‍ മാത്രം ഉപയോഗിക്കുന്ന ഒരു പ്രത്യേക തരം കള്ളിമുണ്ടാണ് എന്നാണ്‌ രൂപേഷിന്‍റെ വാദം.&lt;br /&gt;“നീ നോക്കിക്കോ ഞാന്‍ അവന്‍റെ കള്ളം ഇപ്പൊ പുറത്താക്കിത്തരാം” -  എന്നും പറഞ്ഞ് രൂപേഷ്‌ മെല്ലെ നീണ്ടു കിടന്ന മുണ്ടിന്‍റെ തല കയ്യിലെടുത്തു! എന്തോ വീരകൃത്യം ചെയ്യാന്‍ പോകുന്ന പോലെ എന്നെയും മനോജിനെയും റംഷീദിനെയും നോക്കിക്കൊണ്ട്, ജനറേറ്റര്‍ സ്റ്റാര്‍ട്ട് ‌ ചെയ്യാനായി ചരട് വലിക്കുന്ന ‘ലൈറ്റ്‌ &amp;amp; സൗണ്ട്’ ജീവനക്കാരനെപ്പോലെ സര്‍വ്വശക്തിയും എടുത്ത് ഒരൊറ്റവലി! &lt;br /&gt;&lt;br /&gt;‘പടച്ചതമ്പുരാനെ....’ എന്നായിരുന്നിരിക്കണം, അറബിഭാഷയിലെ അത്തരത്തില്‍ പെട്ട ഒരു നിലവിളിയായിരുന്നു പിന്നീട് ട്രെയിനിനുള്ളില്‍ കേട്ടത്. കുപ്പായത്തിനുള്ളിലെ, അറബിയുടെ മദര്‍ബോര്‍ഡ്‌ പൊതിഞ്ഞതിന്‍റെ ബാക്കിപത്രമായിരുന്നു രൂപേഷിന്‍റെ കയ്യില്‍ ഇരുന്നത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലാകാന്‍ ആ രോദനം ധാരാളമായിരുന്നു! മുണ്ടഴിഞ്ഞില്ല എന്ന് മാത്രവുമല്ല അറബിയുടെ മദര്‍ബോര്‍ഡിന് കാര്യമായ ക്ഷതവുമേറ്റു! പാവം അറബി സ്ലോ മോഷനില്‍ തിരിഞ്ഞ് രൂപേഷിനെ ദയനീയമായി നോക്കി. ‘മുണ്ടെവിടെയോ ഉടക്കി’ എന്ന ഭാവത്തില്‍ രൂപേഷ്‌ എന്നെ നോക്കി. “അയാളുടെ കള്ളം പുറത്താക്കും എന്ന് പറഞ്ഞിട്ട് അയാളുടെ കണ്ണാണല്ലോടാ സാമദ്രോഹീ നീ പുറത്താക്കിയത്” – എന്ന അര്‍ത്ഥത്തില്‍ ഞാന്‍ അവനെ തിരിച്ചും നോക്കി! &lt;br /&gt;&lt;br /&gt;ആളുകളെല്ലാം അന്തം വിട്ടു നില്‍ക്കുന്നു. അല്‍പ്പസമയം നിലച്ചുപോയ രക്തയോട്ടം പൂര്‍വ്വസ്ഥിതിയിലായതോടെ അറബിക്ക് അനക്കം വച്ചു! കളി കാര്യായി. അയാള്‍ പോലീസിനെ വിളിച്ചു.! അടുത്ത സ്റ്റേഷനില്‍ രൂപേഷിനെ റിസീവ് ചെയ്യാന്‍ ദുബായ്‌ പോലീസ്‌ ഉണ്ടായിരുന്നു. ഞങ്ങള്‍ പുറത്തിറങ്ങി. കാട്ടറബി എന്തൊക്കെയോ അറബിയില്‍ പോലീസിനോട് പറയുകയും തന്‍റെ ‘തിരുവസ്ത്ര’ത്തിന്‍റെ  വാല്‍ഭാഗം ഇടയ്ക്കിടെ പോക്കിക്കാണിക്കുകയും ചെയ്യുന്നുണ്ടായിരുന്നു! രൂപേഷാണെങ്കില്‍ ‘എന്നെ ഇപ്പൊ തൂക്കിക്കൊല്ലോല്ലോ ദൈവമേ...’ എന്ന കണ്ടീഷനില്‍ നില്‍ക്കുന്നു. ഒടുക്കം അത് സംഭവിച്ചു. ദുബായ്‌ പോലീസിന്‍റെ കൈ രൂപേഷിനെ പിടികൂടി! പിന്നെ കേട്ടത് അകന്നകന്നു പോകുന്ന രൂപേഷിന്‍റെ നിലവിളിയായിരുന്നു. “എന്‍റെ  പൊന്ന് പോലീസേ... എന്നെ ഒന്നും ചെയ്യല്ലേ... അറബികളും കോണാന്‍ ഉടുക്കും എന്ന് എനിക്കറിയത്തില്ലായിരുന്നേ...!” എന്ന നിലവിളി!&lt;br /&gt;...................................................................&lt;br /&gt;&lt;br /&gt;കാര്‍ നിന്നു. പോലീസ്‌ സ്റ്റേഷന്‍റെ മുന്നില്‍ തന്നെ രൂപേഷ്‌ നില്ക്കുന്നുണ്ട്. സങ്കടത്തെക്കാള്‍ കൂടുതല്‍ ചമ്മലായിരുന്നു അവന്‍റെ മുഖത്ത്. &lt;br /&gt;“എടാ നിന്നെയവര്‍ പെണ്ണ് കേസിലും കുടിക്കിയല്ലെടാ..” എന്ന ചോദ്യത്തിന് വളിച്ച ചിരിയോടെ അവന്‍ മറുപടി പറഞ്ഞു.&lt;br /&gt;“കള്ളക്കേസല്ലടാ.... ഗ്ലോബല്‍ വില്ലേജില്‍ വച്ച് ഒരു സംഭവമുണ്ടായി. നിങ്ങള്‍ക്കറിയാല്ലോ കള്ള്‌ കുടിച്ചാ എനിക്ക് കൊച്ചുങ്ങളെ കണ്ടാല്‍ ഉമ്മ വയ്ക്കണം. അന്നിതേപോലെ ഒരു കൊച്ചിനെ ഉമ്മ വയ്ക്കാന്‍ ചെന്നതാ. പക്ഷെ കൊച്ച് തള്ളേടെ തോളത്തായിരുന്നെടാ. ഞാന്‍ ഉമ്മ വയ്ക്കാന്‍ ചെന്നതും കൊച്ച് മാറിക്കളഞ്ഞു. ഉമ്മ, കൊച്ചിന് പകരം അമ്മയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു.! അവര്‍ പ്രശ്നമുണ്ടാക്കീല. പക്ഷെ അവിടെയുണ്ടായിരുന്ന പോലീസുകാരന്‍, ഞാന്‍ കള്ള്‌ കുടിച്ചിട്ടുണ്ട് എന്നും പറഞ്ഞ് എന്നെ പിടിച്ച് പുറത്താക്കി. അങ്ങനെയാ ഞാന്‍ നിന്നെ വിളിച്ചിട്ട് നമുക്ക് പോകാം എന്ന് പറഞ്ഞത്.&lt;br /&gt;“എന്നിട്ട് ഇവര്‍ എങ്ങനെ അറിഞ്ഞു ആ കാര്യം?”&lt;br /&gt;“അതാടാ ഭയങ്കര ഇരുട്ടടിയായത്. പണ്ടാരടങ്ങാന്‍ ആ പോലീസുകാരന്‍ ഈ സ്റ്റേഷനിലെ വലിയ പുലിയാടാ.! പാമ്പ് കടിക്കാനായിട്ട് ആ കാട്ടറബി അയാളുടെ അളിയനും!!!&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8072965941231762377-4064471233873717121?l=vimalgayathri.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vimalgayathri.blogspot.com/feeds/4064471233873717121/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8072965941231762377&amp;postID=4064471233873717121' title='87 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default/4064471233873717121'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default/4064471233873717121'/><link rel='alternate' type='text/html' href='http://vimalgayathri.blogspot.com/2011/07/arabikkonakam.html' title='അറബിക്കോണകം!!'/><author><name>ആളവന്‍താന്‍</name><uri>http://www.blogger.com/profile/16038107198248268459</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://3.bp.blogspot.com/-Rd_zgLlnIIY/ThB2ejEK6iI/AAAAAAAAAVc/K9-mrY33jrk/s220/33.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-Pj5TOpDuK3U/TjJlHYJudFI/AAAAAAAAAWQ/94odB-_8lQs/s72-c/Photo%2B324.jpg' height='72' width='72'/><thr:total>87</thr:total></entry><entry><id>tag:blogger.com,1999:blog-8072965941231762377.post-3691237125464874708</id><published>2011-06-09T05:28:00.008+03:00</published><updated>2011-06-10T20:02:21.022+03:00</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><title type='text'>കോസ്റ്റ്യൂം ഡിസൈനിംഗ്!</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-KNuWMOnosNQ/TfI9jzlzw7I/AAAAAAAAAU0/cpio6v3sSIo/s1600/Baggy-silk-trouser-with-Japanese-inspired-design-product.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 280px; height: 320px;" src="http://3.bp.blogspot.com/-KNuWMOnosNQ/TfI9jzlzw7I/AAAAAAAAAU0/cpio6v3sSIo/s320/Baggy-silk-trouser-with-Japanese-inspired-design-product.jpg" border="0" alt=""id="BLOGGER_PHOTO_ID_5616619370637935538" /&gt;&lt;/a&gt;&lt;br /&gt;ആയിലാട്ടുകോണത്തെ ജയദേവന്‍ - മിന്മിനി കപ്പിള്‍സിന്‍റെ ഏക പുത്രനാണ് ജമിനി. പേരിലെ പോലെ തന്നെ കാഴ്ചയിലും പാതി അച്ഛനെയും ബാക്കി പകുതി അമ്മയെയും പകുത്ത് കിട്ടിയ രൂപം! പഠിത്തമൊക്കെ ലോവര്‍ പ്രൈമറിയുടെ ആദ്യ ഘട്ടത്തില്‍ തന്നെ ഉപേക്ഷിച്ച് കുടിയിലേക്കും വലിയിലേക്കും എബോട്ടേന്‍ അടിച്ചത് കൊണ്ട്, 'പറ' എന്നെഴുതിക്കാണിച്ചാലും 'തറ' എന്നവന്‍ വായിക്കുന്നത് സ്വഭാവം അങ്ങനെയായതു കൊണ്ടല്ല എന്ന് ജമിനിയുടെ പ്രൊഡ്യൂസര്‍മാര്‍ക്കും നന്നായറിയാം! നിര്‍ത്തിയ പഠനം തുടരാന്‍ ആദ്യ കാലമൊക്കെ അവര്‍ മകനെ നിര്‍ബന്ധിച്ചിരുന്നെങ്കിലും അത് കേള്‍ക്കുമ്പോള്‍ എക്സ്പ്രസ്സ് ട്രെയിനിന്‍റെ എഞ്ചിന്‍ ഡ്രൈവര്‍ റെഡ്‌ സിഗ്നല്‍ കണ്ടപോലെയൊരു അസ്വസ്ഥഭാവം മുഖത്ത് മിന്നിച്ച് അവന്‍ രക്ഷപെട്ട് പോകുകയായിരുന്നു പതിവ്‌.! ടീനേജ് അതിന്റെ മുറ്റ് ടൈമില്‍ ആവുക കൂടി ചെയ്തതോടെ ജമിനി ഒരു പബ്ലിക്‌ നൂയിസന്‍സ്‌ ആയി മാറി. രാവിലെയും വൈകിട്ടും വീടിനടുത്തുള്ള ഇടവഴിയില്‍ പോയി നിന്ന് പഠിക്കാന്‍ പോകുന്ന പെണ്‍പിള്ളാരെ സ്ക്യാന്‍ ചെയ്ത്‌ നിര്‍വൃതിയടയലാണ് പ്രധാന ഹോബി! ആയതിനാല്‍ ജമിനിയെ ദൂരെ കാണുമ്പോഴേ ടി.ജി രവിയെ കണ്ട നായികമാരെ പോലെ പെണ്‍പിള്ളേര്‍ കവചകുണ്ഡലങ്ങള്‍ ഒക്കെ കര്‍ട്ടനിട്ട് സേഫ്റ്റി എന്‍ഷുവര്‍ ചെയ്യും!! സ്കൂള്‍ കോളേജ്‌ കുമാരികള്‍ മാത്രമല്ല അന്നാട്ടിലെ മിക്കവാറും സ്ത്രീകളും ജമിനിയുടെ കണ്ണുകള്‍ നല്ല ഒന്നാംതരം ലേഡീ ബോഡീ സ്ക്യാനറുകള്‍ ആണെന്ന് പലപ്പോഴായി അനുഭവസ്ഥരാണ്‌! ഒടുക്കം ശല്യം സഹിക്കാന്‍ വയ്യാതെ വന്നപ്പോള്‍ ജമിനിക്ക് ഇരയായവര്‍, വീട്ടുകാരുടെ സഹായത്തോടെ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ച് ജമിനിയുടെ വീട്ടിലേക്ക് മാര്‍ച്ച്‌ സംഘടിപ്പിച്ചു. തങ്ങള്‍ എന്നോ നടത്തിയെ ഒരു 'അറ്റംപ്റ്റ്‌' ഇങ്ങനെ ആയിപ്പോയത്തില്‍ ഖേദമുണ്ടെന്നും ഇനി മകന്റെയടുത്ത് നിന്നും ഇങ്ങനെയൊരു അറ്റംപ്റ്റ്‌ ഉണ്ടാകാതെ നോക്കിക്കൊള്ളാം എന്നും പറഞ്ഞ് ജയദേവനും മിന്മിനിയും നാട്ടുക്കൂട്ടത്തെ പിരിച്ചു വിട്ടു!&lt;br /&gt;&lt;br /&gt;അന്ന് രാത്രി ജയദേവന്‍ ഒരു കടുത്ത തീരുമാനമെടുത്തു. മകനെ നാട് കടത്താന്‍! കേട്ടപ്പോള്‍ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് ജമിനിക്ക് മനസ്സിലായി, തന്നെ ഏറ്റെടുക്കാന്‍ ധൈര്യം കാണിച്ചിരിക്കുന്നത് വല്യച്ചന്റെ മകന്‍ ഉല്ലാസ് ആണെന്ന്. അതും സിനിമയില്‍ കോസ്റ്റ്യൂം ഡിസൈനറായ അയാള്‍ക്ക്‌ സഹായത്തിന്!!! പാടത്ത്‌ പിച്ച് വെട്ടി ക്രിക്കറ്റ്‌ കളിച്ചോണ്ടിരുന്നവനെ ഐ.പി.എല്ല് കാര് വീട്ടില്‍ വന്നു കൂട്ടിക്കൊണ്ടു പോയപോലെയായി ജമിനിയുടെ കാര്യം! പിറ്റേന്ന് തന്നെ ജയദേവന്‍ ഉല്ലാസിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ജമിനിയെ അയാള്‍ക്ക്‌ ഹാന്‍ഡ്‌ഓവര്‍ ചെയ്തു! അപ്പോഴേക്കും ജമിനിയുടെ മനസ്സില്‍ നിന്നും, കണ്ടു പഴകിയ അയിലാട്ടുകോണം ക്വീന്‍സിന്റെ ബോഡീ പാര്‍ട്സ് മാഞ്ഞു തുടങ്ങിയിരുന്നു. പകരം, നാളെ മുതല്‍ തന്റെ കണ്ണിനെ കുളിരണിയിക്കാന്‍ തയാറായി നില്‍ക്കുന്ന താരസുന്ദരിമാരുടെ ഫിഗര്‍ ഡൌണ്‍ലോഡ് ചെയ്ത് സേവ് ചെയ്തു!!&lt;br /&gt;&lt;br /&gt;അന്‍റാര്‍ട്ടിക്കയില്‍ കൊണ്ടിറക്കി വിട്ട ഒട്ടകത്തെപ്പോലെയായിരുന്നു പിറ്റേന്ന് ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയ ജമിനി! എങ്ങോട്ട് തിരിയണം, എന്ത് ചെയ്യണം, ആരെ നോക്കണം എന്നറിയാതെ അവന്‍ കണ്‍ഫ്യൂഷനായി. &lt;br /&gt;സന്തോഷം ഓവര്‍ഫ്ലോ ചെയ്യുന്നതിനിടെയാണ് തലേന്ന് ഉല്ലാസ് തനിക്ക് നല്‍കിയ ഉപദേശം ജമിനി ഓര്‍ത്തത് - "ഡാ ജമിനീ നിന്റെ സ്വഭാവം നന്നായറിയാവുന്നത് കൊണ്ട് പറയുവാ, നീ എന്റെ അസിസ്റ്റ്ന്റ്  ആണ്. അതായത് അസിസ്റ്റ്ന്റ് കോസ്റ്റ്യൂം ഡിസൈനര്‍. നമ്മള്‍ ലൊക്കേഷനിലേക്ക് പോകുന്നത് സിനിമാക്കാരെ തുണി ഉടുപ്പിക്കാനാണ്; അല്ലാതെ തുണി പറിക്കാനല്ല.!"&lt;br /&gt;"ഓ... കോപ്പാ...." - ഒരാത്മഗതത്തിലൂടെ ജമിനി അതിന് മറുപടി നല്‍കി.&lt;br /&gt;ബാക്ക്ഗ്രൗണ്ടില്‍ 'ആക്ഷന്‍' എന്ന് കേട്ടതും ജമിനിയുടെ റിയാക്ഷന്‍ എല്ലാം കട്ടായതും ഒരുമിച്ചായിരുന്നു. തുറന്നിരുന്ന വായ്ക്കുള്ളിലെ നാവ് മാത്രം ഒന്നനങ്ങി!-"ഇതാരാടാ ഈ കെടക്കുന്ന ഭാഗ്യവാന്‍? സെവന്‍റീസ് കളിക്കാന്‍ കട്ടയടുക്കിയ പോലല്ലേ അവന്റെ മേത്ത് പെമ്പിള്ളേര് കേറി കെടക്കണത്"!!&lt;br /&gt;"ഇതാണ് നായകന്‍. പുതുമുഖമാ. സോംഗ് ഷൂട്ട്‌ ചെയ്യുവാ"&lt;br /&gt;"പുതിയ മുഖമായിട്ടിവന്‍ ഇങ്ങനെ; ഇവന്റെ മുഖം ഒന്ന് പഴകി വരുമ്പോഴേക്കും എന്തായിരിക്കും ഇവന്റെയൊക്കെ ഒരു ടൈം?!!!" - ജമിനി ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു നിര്‍ത്തി.&lt;br /&gt;ലൊക്കേഷനിലെ വീടിനുള്ളിലേക്ക് കയറുമ്പോള്‍ അടുത്തായുള്ള രണ്ടു തെങ്ങുകളില്‍ കയറുകൊണ്ട് കെട്ടിയിരുന്ന ഒരു ഫ്ലക്സ്‌ ബാനര്‍ ജമിനി കണ്ടു. വായിക്കാന്‍ പറ്റുന്നില്ലെങ്കിലും അതില്‍ മൂന്നിടത്തായി എന്തൊക്കെയോ എഴുതിയിരിക്കുന്നു എന്ന് ജമിനിക്ക് മനസ്സിലായി. അതിപ്രകാരമായിരുന്നു-'മുതുകാടിന്റെ മേജിക്‌ ഷോ.... നിങ്ങള്‍ കണ്ടിരിക്കേണ്ടത്.... ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു....'&lt;br /&gt;"കോസ്റ്റ്യൂമിന്റെ പണിയൊക്കെ നടക്കുന്നത് ഈ വീട്ടിലാ" എന്നും പറഞ്ഞ് ഉല്ലാസ് വീടിന്റെ വാതില്‍ തള്ളിത്തുറന്നു.&lt;br /&gt;"ഇതെന്താ സ്വര്‍ഗ്ഗത്തിന്റെ സെറ്റിട്ടിരിക്കുന്നതും ഈ വീട്ടിലാണോ?"&lt;br /&gt;"ഏയ്‌.. സെറ്റിട്ടതൊന്നുമല്ല, ഇത് നമ്മുടെ പ്രൊഡ്യൂസര്‍ സിഗരറ്റ്‌ വലിക്കുന്നതാ. വലിച്ചു വലിച്ച് മൊത്തം പോകയായി!!"&lt;br /&gt;വീടിനുള്ളില്‍ ഉല്ലാസിന്റെ മറ്റ് പണിക്കാര്‍ തകൃതിയായ പണിയിലാണ്. തുണിയെടുക്കുന്നു, മുറിക്കുന്നു, തയ്ക്കുന്നു. വീണ്ടും തുണിയെടുക്കുന്നു, ഇഷ്ട്ടം പോലെയങ്ങ് മുറിക്കുന്നു, ഇഷ്ട്ടം പോലെയങ്ങ് തയ്ക്കുന്നു! &lt;br /&gt;"അല്ല, ഉല്ലാസേ... അപ്പൊ ഇതിന് പ്രത്യേകിച്ച് അളവൊന്നും എടുക്കണ്ടേ?"&lt;br /&gt;"ഓ.. എന്തളവ്‌? അവന്മാര് ചെയ്യുന്നത് ഐറ്റം ഡാന്‍സറുടെ ഡ്രസ്സാ.. അതിലിപ്പോ ഇമ്മിണി കുറഞ്ഞാലും ആരും ഒന്നും പറയില്ല. കഴിഞ്ഞ പടത്തിലെ ഗ്ലാമര്‍ നായികയ്ക്ക് ബ്ലൗസ് അടിക്കാന്‍ വാങ്ങിയ തുണിയില് മെച്ചം പിടിച്ച് ഞാന്‍ എന്റെ കൊച്ചിന് രണ്ട് പാവാട തയ്ച്ചു, പിന്നാ....! എടാ അവറ്റകള്‍ക്ക് ബ്ലൗസ് എന്ന പേരില്‍ രണ്ട് കഷണം തുണിയും ഇത്തിരി നൂലും കൊടുത്താ മതി. ഭയങ്കര കോ-ഓപ്പറേറ്റിവാ!"&lt;br /&gt;ഇതൊക്കെ കേട്ട്, എനിക്കെന്താ നേരത്തേ ഇങ്ങോട്ട് വരാന്‍ തോന്നാത്തെ എന്ന രീതിയില്‍ 'ശോ' ന്നൊരു ശബ്ദം നിരാശയും ഉമിനീരും സമം ചേര്‍ന്ന് ജമിനിയുടെ വായില്‍ നിന്നും തെറിച്ച്പുറത്തേക്ക് വീണു!&lt;br /&gt;"അല്ല, അപ്പൊ എന്റെ ജോലി എന്താ?" - ജമിനി റീ ലോഡഡ്‌....&lt;br /&gt;"നീ ആദ്യം തുണിയൊക്കെ തേച്ചുമിനുക്കി പഠിക്ക്" എന്നും പറഞ്ഞ് ഒരു പൊതി എടുത്ത് ഉല്ലാസ് ജമിനിയ്ക്ക് കൊടുത്തു.&lt;br /&gt;"ഇത് നായികയ്ക്ക് പാട്ട് സീനിലിടാനുള്ള പാന്‍റാ..."&lt;br /&gt;"ഈശ്വരാ നായികയുടെതോ? എന്നിട്ട് നായിക എവിടെ?"&lt;br /&gt;"ആ കുട്ടി ഇപ്പൊ എത്തും. തമിഴത്തിയാ. അപ്പോഴേക്കും നീ സാധനം റെഡി ആക്കി വയ്ക്ക്"&lt;br /&gt;"സാധനോ?"!!&lt;br /&gt;"ഹാ ഡ്രസ്സ്‌ ശരിയാക്കാന്‍" - പാക്കറ്റ്‌ ജമിനിയെ ഏല്‍പ്പിച്ച് ഉല്ലാസ് ബാക്കി ജോലിക്കാരുടെ അടുത്തേക്ക്‌ പോയി.&lt;br /&gt;പാക്കറ്റ്‌ തുറന്ന്, തിളങ്ങുന്ന തരം തുണിയില്‍ തയ്ച്ച കുഴല് പോലത്തെ പാന്‍റ് പുറത്തെടുത്ത്കൊണ്ട് ജമിനി അഭിമാനപൂര്‍വ്വം സ്വയം പറഞ്ഞു -"നായികയുടെ പാന്‍റ്! ഭഗവാനെ നീ വലിയവനാണെന്ന് ആളുകള്‍ പറഞ്ഞപ്പോള്‍ ഇത്രേം വലിയവനായിരിക്കും എന്ന് ഞാന്‍ കരുതീല. എന്റെ കയ്യില്‍ നായികയുടെ പാന്‍റ്"!!!&lt;br /&gt;ഇസ്തിരി പെട്ടിയുടെ ടു-പിന്‍ പ്ലഗ്ഗ് പോയിന്‍റുമായി ബന്ധപ്പെട്ടു. പ്ലഗ്ഗില്‍ നിന്നും കേബിള്‍ വഴി ഒഴുകിയിറങ്ങിയ പ്രോട്ടോണുകളും ഇലക്ട്രോണുകളും ചേര്‍ന്ന് ഇസ്തിരിപ്പെട്ടിയുടെ പിന്‍ ഭാഗം വല്ലാതങ്ങ് ഹോട്ടാക്കി!!! ജമിനി നായികയുടെ പാന്റിന് മുകളിലൂടെ പലവട്ടം ഇസ്തിരി ഓടിച്ചു. പെട്ടെന്നാണ് അടുത്ത മുറിയില്‍ നിന്നും ചില സ്ത്രീ ശബ്ദങ്ങള്‍ ജമിനിയുടെ ചെവിയെ ഡ്രില്ല് ചെയ്ത് കയറിയത്. ശബ്ദത്തിന്റെ പ്രക്ഷേപണ കേന്ദ്രത്തിലേക്ക് ജമിനി ഒന്ന് എത്തി നോക്കി. നേരത്തേ നായകനുമായി സെവന്‍റീസ് കളിച്ചോണ്ടിരുന്ന പീസുകള്‍ വളഞ്ഞിരുന്ന്‍ തമാശ പറയുകയാണ്‌. ജമിനിയിലെ കലാകാരന്‍ ഉണര്‍ന്നു. അവന്‍ സ്ക്യാനാര്‍ ഓണാക്കി. കൃഷ്ണമണികള്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് ഫോക്കസ്ഡായി. കണ്ണുകളിലൂടെ ജമിനിക്ക് കിട്ടിക്കൊണ്ടിരുന്ന സുഖം ചോര്‍ത്തിക്കളഞ്ഞുകൊണ്ടാണ് മൂക്കിലൂടെ ആ രൂക്ഷഗന്ധം എത്തിയത്. ഗന്ധത്തിന്റെ ഉത്ഭവസ്ഥാനം കണ്ടെത്തിയ ജമിനി ഞെട്ടി. തെച്ചുകൊണ്ടിരുന്ന പാന്റില്‍ നിന്നും ഇസ്തിരിപ്പെട്ടി എടുത്തു മാറ്റിയില്ലെങ്കില്‍ ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന ദുഃഖസത്യം ജമിനി മനസ്സിലാക്കി. നായികയുടെ പാന്റിന്റെ രൂപം ആകെ മാറി. &lt;br /&gt;"പാന്റ് പോയിട്ട് ഇനി ഇതൊരു നിക്കര്‍ ആയിട്ടുകൂടി ഉപയോഗിക്കാന്‍ പറ്റില്ലെന്ന് ഉല്ലാസോ, മറ്റു പണിക്കാരോ, സിനിമാക്കാരോ ഇപ്പൊ അറിഞ്ഞാല്‍ പ്രശ്നമാണ്. ഇല്ല, ഇതിനൊരു പരിഹാരം കാണണം. എന്റെ കഴിവ് നാലാളെ അറിയിക്കാന്‍ കിട്ടിയ ഈ അവസരം പാഴാക്കിക്കൂട" &lt;br /&gt;ജോലിക്കാരെല്ലാം ഭക്ഷണം കഴിക്കാന്‍ പോയി. ജമിനിയെ മാത്രം പിന്നീട് കുറെ നേരത്തേക്ക് ആരും കണ്ടില്ല.&lt;br /&gt;&lt;br /&gt;ഒടുവില്‍ നായികയെത്തി. ചെയ്ഞ്ച് ചെയ്യാനുള്ള ഡ്രസ്സ്‌ ചോദിച്ച് തമിഴത്തി നടിയുടെ തമിഴത്തി ഹെല്‍പ്പര്‍ എത്തി. ഉല്ലാസ് ജമിനിയെ വിളിച്ചു. ജമിനി ഒരു പാക്കറ്റ് കൊണ്ട് വന്നു തമിഴത്തിക്ക് കൊടുത്തു. എന്നിട്ട് ഉല്ലാസിനെ നോക്കി അഭിമാനവും അഹങ്കാരവും നിറഞ്ഞ ഒരു ചിരിയും പാസ്സാക്കി.&lt;br /&gt;&lt;br /&gt;ഷോട്ട് റെഡിയാക്കി, നായിക പുറത്തു വരുന്നതും കാത്ത് നിന്ന സംവിധായകനും, ക്യാമറാമാനും, മറ്റ് ക്രൂ അംഗങ്ങളും, പ്രൊഡ്യൂസറും, ഷൂട്ടിംഗ് കാണാന്‍ വന്ന നാട്ടുകാരും, കോസ്റ്റ്യൂം ഡിപ്പാര്‍ട്ട്മെന്റിലെ ജമിനി ഒഴികെയുള്ള ബാക്കിയുള്ളവരും പുറത്തു വന്ന നായികാ രൂപത്തെ കണ്ട് ഒരു നിമിഷം ഫ്രീസായി.! കറുത്ത് തിളക്കമുള്ള പാന്റ് വെളുത്ത പാന്‍റായി! മാത്രവുമല്ല, നടിയുടെയും പാന്റിന്റെയും മര്‍മ്മപ്രധാന ഭാഗത്ത്‌ ഒരു ഡയലോഗും! -'നിങ്ങള്‍ കണ്ടിരിക്കേണ്ടത്' തന്നെ ഇത്ര ആവേശത്തോടെ നോക്കി നില്‍ക്കുന്ന ആളുകളെ കണ്ട തമിഴത്തി നായിക തന്റെ അംഗ ലാവണ്യം എല്ലാവരെയും നന്നായി കാണിക്കാന്‍ ഒന്ന് തിരിഞ്ഞു നിന്നു. അത്ഭുതം!! പിന്നാമ്പുറത്തുമുണ്ട് ഡയലോഗ്. -'ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു' അതും കൂടി വായിച്ചു കഴിഞ്ഞതും ഉല്ലാസ് ഉറക്കെ വിളിച്ചു പറഞ്ഞു -"സതീശാ... രമേശാ... ഗണേശാ... സംഗതി കയ്യീന്ന് പോയി മക്കളേ.... കയ്യില് കിട്ടിയ സാധനങ്ങളും എടുത്തോണ്ട് ഓടിക്കോടാ...." &lt;br /&gt;&lt;br /&gt;തന്റെ കൊളീഗ്സ് ഓടുന്നതുകണ്ട്, 'ഇവന്മാര്‍ക്കിതെന്തു പറ്റി' എന്ന മുഖഭാവത്തോടെ ജമിനിയും പുറകെ ഓടി. അപ്പോഴും ലൊക്കേഷനിലെ വീടിനോട് ചേര്‍ന്നുള്ള രണ്ടു തെങ്ങുകളില്‍ കെട്ടിയിരുന്ന നാല് പ്ലാസ്റ്റിക്‌ കയറുകളുടെ മറുതലകള്‍ കാറ്റത്താടുന്നുണ്ടായിരുന്നു!!!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8072965941231762377-3691237125464874708?l=vimalgayathri.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vimalgayathri.blogspot.com/feeds/3691237125464874708/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8072965941231762377&amp;postID=3691237125464874708' title='95 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default/3691237125464874708'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default/3691237125464874708'/><link rel='alternate' type='text/html' href='http://vimalgayathri.blogspot.com/2011/06/costume-designing.html' title='കോസ്റ്റ്യൂം ഡിസൈനിംഗ്!'/><author><name>ആളവന്‍താന്‍</name><uri>http://www.blogger.com/profile/16038107198248268459</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://3.bp.blogspot.com/-Rd_zgLlnIIY/ThB2ejEK6iI/AAAAAAAAAVc/K9-mrY33jrk/s220/33.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-KNuWMOnosNQ/TfI9jzlzw7I/AAAAAAAAAU0/cpio6v3sSIo/s72-c/Baggy-silk-trouser-with-Japanese-inspired-design-product.jpg' height='72' width='72'/><thr:total>95</thr:total></entry><entry><id>tag:blogger.com,1999:blog-8072965941231762377.post-5324087717695041603</id><published>2011-05-06T17:33:00.037+03:00</published><updated>2011-06-01T21:34:15.499+03:00</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><title type='text'>മീറ്റി, ഈറ്റി, ചാറ്റി. പക്ഷേ വെളുക്കാന്‍ തേച്ചത്...!</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-aUgdzBgc5nY/TcQX3Bk2HZI/AAAAAAAAAOI/j0K0QUNeIS8/s1600/image702.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://1.bp.blogspot.com/-aUgdzBgc5nY/TcQX3Bk2HZI/AAAAAAAAAOI/j0K0QUNeIS8/s320/image702.jpg" border="0" alt=""id="BLOGGER_PHOTO_ID_5603630070438960530" /&gt;&lt;/a&gt;&lt;br /&gt;ആരോടും അനുവാദം ചോദിക്കാന്‍ മെനക്കെട്ടില്ല, വാതില്‍ തള്ളിത്തുറന്ന് അങ്ങ് ചെന്നു! ആറേഴു പേരുണ്ട്, ഒരാളിന് ഒരാള്‍ എന്ന കണക്കില്‍! കസേരയില്‍ ഇരുത്തിയിട്ടാണ് പണിയെടുക്കുന്നത്. ഇരിക്കുന്നവരില്‍ ചിലരുടെ ശരീരം ഏതാണ്ട് കഴുത്തു വരെയും ചിലരുടേത് നെഞ്ചിനു ജസ്റ്റ്‌ മുകളില്‍ വരെയും മൂടിയിട്ടുണ്ട്. എന്നെ കണ്ട പാടെ പണിയെടുക്കുന്നവരില്‍ ഒരുവന്‍ ഞെട്ടിത്തിരിഞ്ഞ് വല്ലാത്ത ഒരു നോട്ടം,വിത്ത്‌ എ ക്വസ്റ്റ്യന്‍. ബാക്കിയുള്ളവര്‍ മൈന്‍ഡ്‌ ചെയ്യുന്നില്ല.അവര്‍ പണി നിര്‍ത്താതെയെടുക്കുകയാണ്.!! &lt;br /&gt;"എന്താ...?"&lt;br /&gt;"അല്ല, ഈ കറുത്തതൊക്കെ ഒന്ന് മാറ്റണം" - മൊബൈല്‍ ഫോണ്‍ വച്ചിരുന്ന കൈ ഒന്ന് പൊക്കി ഞാന്‍ മറുപടി പറഞ്ഞു.&lt;br /&gt;"അതിനു ബോഡി മാറ്റേണ്ടി വരും"&lt;br /&gt;"പഹവാനേ...! എന്തിന്????"&lt;br /&gt;"മൊബൈല്‍ ഫോണിന്റെ കറുത്ത ബോഡി മാറ്റാനല്ലേ.. അപ്പുറത്താ മൊബൈല്‍ റിപ്പയറിംഗ്"&lt;br /&gt;"ശോ... ഞാനങ്ങു പേടിച്ചു പോയല്ലോ ചങ്ങാതീ... അതേയ് ബ്യൂട്ടീ പാര്‍ലറും, മൊബൈല്‍ ഷാപ്പും കണ്ടാല്‍ തിരിച്ചറിയാനുള്ള സാമാന്യ ബോധം എനിക്കുണ്ട് കേട്ടാ.... ഞാന്‍ ചോദിച്ചത് എന്റെ മുഖത്തെ കറുപ്പ് മാറ്റി തരാമോ എന്നാ...!" &lt;br /&gt;എന്തോ കേള്‍ക്കാന്‍ പാടില്ലാത്തത് കേട്ട ഭാവത്തില്‍ ബ്യൂട്ടീഷന്‍ വീണ്ടും വീണ്ടും എന്നെ നോക്കി.&lt;br /&gt;"ഉം... ഇരിക്കണം; ഇതൊന്നു തീര്‍ന്നോട്ടെ!"&lt;br /&gt;അല്‍പ്പം സമയം കൊണ്ട് തന്നെ, എനിക്കും മുന്നേ വെളുക്കാന്‍ വന്നവന്റെ മുഖവും പോക്കറ്റും ഒരുപോലെ വെളുപ്പിച്ച് ബ്യൂട്ടീഷന്‍ എനിക്ക് സീറ്റ്‌ അനുവദിച്ചു. ഉമിക്കരിയെ പാല്‍പ്പൊടിയാക്കുന്ന ഇന്ദ്രജാലം നേരിട്ട് അനുഭവിക്കാന്‍ കസേരയിലേക്ക് കേറിയിരുന്ന എന്‍റെ മുഖത്ത് നന്നായി ഒന്ന് നോക്കിയിട്ട് ബ്യൂട്ടീഷന്‍ തുടര്‍ന്നു..&lt;br /&gt;"സാര്‍ ഇതെന്തു ചെയ്യണമെന്നാ പറഞ്ഞത്!?"&lt;br /&gt;"നല്ലോണം വെളുപ്പിക്കണം!!"&lt;br /&gt;"ഇത്... അല്ലെ? സാര്‍ ,കോലത്തിന് പുള്ളി കുത്തിയാലും കോലം കോലം തന്നെയല്ലേ സാര്‍!!"&lt;br /&gt;അത്രേം ഞാന്‍ പ്രതീക്ഷിച്ചില്ല. അഹങ്കാരി!!&lt;br /&gt;"അതേയ്... ഓസല്ലല്ലോ... കാശ് തന്നിട്ടല്ലേ... ഇയാള് ഇയാളുടെ പണി അങ്ങ് ചെയ്താ മതി"&lt;br /&gt;"സാര്‍ അങ്ങനെയാണെങ്കില്‍ നമുക്ക് ഈ തൊലി അങ്ങ് ചെത്തിക്കളഞ്ഞാലോ!!"&lt;br /&gt;ദേണ്ട്രാ... അവന്‍ വീണ്ടും ഒരുമാതിരി!&lt;br /&gt;"ഹലോ... ഇയാള് വല്ലാതങ്ങ് കേറാതെ. ജോലി തൊടങ്ങ്"&lt;br /&gt;"എന്താ സാര്‍, മുഖമൊക്കെ വെളുപ്പിച്ചിട്ട് നാട്ടില്‍ പോകുവാണോ?"&lt;br /&gt;"അല്ല"&lt;br /&gt;"പിന്നെ, പെണ്ണ് കെട്ടാനാവും ല്ലേ...?"&lt;br /&gt; "അല്ല, തന്റെ അമ്മായി അമ്മയുടെ നൂലുകെട്ടിന് പോവാന്‍.. ഒന്ന് പോടേയ്"&lt;br /&gt;അത് ഏറ്റു. അയാള്‍ക്ക്‌ അമ്മായിഅമ്മ ഒരു വീക്നസ് ആയിരുന്നു എന്ന് തോന്നുന്നു. ബ്യൂട്ടീഷന്റെ കുശലാന്വേഷണം അവിടെ തീര്‍ന്നു. അയാള്‍ പെട്ടെന്ന് കര്‍മ്മനിരതനായി രൂപാന്തരം പ്രാപിച്ചു! അടുത്തിരുന്ന ഡപ്പകളിലോക്കെ കൈയിട്ട് എന്താണ്ടോക്കെയോ തോണ്ടിയെടുത്ത് കയ്യില്‍ വച്ച് മൊത്തത്തില്‍ ഒന്ന് മ്ലാമ്പി എന്‍റെ മോന്തായത്തിലെ മുക്കുകളിലും ജങ്ങ്ഷനുകളിലും പേസ്റ്റ് ചെയ്തു. &lt;br /&gt;"ഇതെന്താ സാര്‍ ഇങ്ങനെ.. സാര്‍ വായടക്കു സാര്‍" - ബ്യൂട്ടീഷന്‍ വീണ്ടും തുടങ്ങി.&lt;br /&gt;" എടൊ താന്‍ എന്നെ കൊല്ലുവോ?"&lt;br /&gt;"എന്താ സാര്‍"&lt;br /&gt;"കോപ്പ്! എന്‍റെ മൂക്കിലൂടെ ശ്വാസം പോകുന്നില്ലടോ"&lt;br /&gt;"അയ്യോ അതെന്തു പറ്റി?"&lt;br /&gt;"എനിക്കെങ്ങനെ അറിയാം? സത്യം പറ താന്‍ എന്താ എന്നെ ചെയ്തത്? ഡോക്റ്റര്‍മാര്‍ മരുന്ന് മാറി കുത്തി വയ്ക്കുന്ന പോലെ താന്‍ എനിക്ക് മരുന്ന് മാറിയാണോടോ തേച്ചത്?"&lt;br /&gt;"ഓ... സോറീ സാര്‍. പായ്ക്കിട്ടത് മൂക്കിന്‍റെ തൊളയിലും കൂടി ആയിപ്പോയതാ.!ഇപ്പൊ ശരിയാക്കിത്തരാം"&lt;br /&gt;"ഉം.. ഉം... തന്റെ പായ്ക്കും തന്റെ പോക്കും അത്ര നല്ല രീതിയിലല്ലല്ലോടെയ്"&lt;br /&gt;"സാര്‍ ഇനി അഞ്ചു മിനിട്ട് തലയും മുഖവും ചൂടാക്കാനായി ചൂളയില്‍ വയ്ക്കണം!"&lt;br /&gt;"ചൂളയോ! ചൂളയില്‍ വയ്ക്കാന്‍ എന്‍റെ ശരീരം എന്തുവാടോ ഇഷ്ട്ടികയോ?"&lt;br /&gt;"അല്ല സാര്‍, അതാണ്‌ തല മാത്രം വയ്ക്കാന്‍ പറഞ്ഞത്"!! - ബ്ലും!!!&lt;br /&gt;ഇത്രേം പറഞ്ഞ് ബ്യൂട്ടീഷന്‍ എന്‍റെ തല പിടിച്ച് ഹെല്‍മറ്റ്‌ പോലെയുള്ള എന്തോ ഒന്നിനുള്ളില്‍ വച്ച് സ്വിച്ചിട്ടു.&lt;br /&gt;"ടോ.. ഇന്ന് ഉച്ചയ്ക്ക് തനിക്ക് ഊണിനു എന്തുവാടോ കറി?"&lt;br /&gt;"സാമ്പാറും മീന്‍ കറിയും. എന്താ സാര്‍?"&lt;br /&gt;"അല്ല, തനിക്ക് എന്‍റെ തല കൂട്ടി ഊണ് കഴിക്കാന്‍ വല്ല പ്ലാനും ഉണ്ടോ എന്നറിയാന്‍ ചോദിച്ചതാ!"&lt;br /&gt;ഒന്നിരുത്തി മൂളിയിട്ട് ബ്യൂട്ടീഷന്‍ ഒരു തുണി കൊണ്ട് എന്‍റെ തലയും തലയെ ചൂടാക്കുന്ന മെഷീനും മൊത്തത്തില്‍ മൂടി വച്ച്, അഞ്ചു മിനിട്ട് അനങ്ങാതിരിക്കാന്‍ ആജ്ഞാപിച്ചു.!&lt;br /&gt;ഏതാണ്ട് ഒരു മിനിറ്റ് ആയപ്പോള്‍ തന്നെ ആകെ ചൂട്, പുക, ഒരു തരം വൃത്തികെട്ട മണം! &lt;br /&gt;"എടൊ ഇത് കല്‍ക്കരി കൊണ്ടാണോ വര്‍ക്ക്‌ ചെയ്യുന്നത്? എന്താടോ ഇങ്ങനെ പുക വരുന്നെ?"&lt;br /&gt;"അതൊന്നും സാരമില്ല സാര്‍. അഞ്ചു മിനിറ്റ്‌ അങ്ങനെ ഇരിക്കണം"&lt;br /&gt;"ഓ..."&lt;br /&gt;ഒരു മിനിട്ട് കൂടി കഴിഞ്ഞു. പുതപ്പിനടിയില്‍ ഞാന്‍ ചക്രശ്വാസം വലിക്കാന്‍ തുടങ്ങി. മുഖം വെളുപ്പിക്കാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ ശപിച്ചു... പിന്നെ വെറുത്തു എന്നാലും ബ്യൂട്ടീഷനെ ഇഷ്ട്ടപ്പെടാന്‍ ഞാന്‍ വാഴക്കോടനല്ലല്ലോ!!! &lt;br /&gt;"എടോ ഇത് ഭയങ്കര ചൂടായി. എനിക്ക് പറ്റുന്നില്ല"&lt;br /&gt;"അതൊന്നും സാരമില്ല സാര്‍. അഞ്ചു മിനിറ്റ്‌ അങ്ങനെ ഇരിക്കണം!"&lt;br /&gt;"ഓ..."&lt;br /&gt;വീണ്ടും മിനിറ്റ്‌ ഒന്നുകൂടി കഴിഞ്ഞു,. ബ്യൂട്ടീഷനോട് എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു. പക്ഷെ അയാള്‍ പറഞ്ഞിരിക്കുന്ന ആ അഞ്ചു മിനിറ്റ്‌ എന്‍റെ ജീവിതത്തെ തന്നെ മാറ്റി മറിക്കാന്‍ കെല്‍പ്പുള്ളതാണ് എന്ന ചിന്ത എന്നെ അതില്‍ നിന്നെല്ലാം പിന്‍തിരിപ്പിച്ചു.&lt;br /&gt;നാല് മിനിറ്റായി... &lt;br /&gt;"എടോ ഇനി വയ്യ; മതി. എനിക്ക് ഈ നാല് മിനിറ്റിന്റെ നിറം മതി" - ഞാന്‍ കെഞ്ചി നോക്കി. &lt;br /&gt;"അതൊന്നും സാരമില്ല സാര്‍. അഞ്ചു മിനിറ്റ്‌ അങ്ങനെ ഇരിക്കണം!"&lt;br /&gt;"ഓ..."&lt;br /&gt;പിന്നെല്ലാം പെട്ടന്നായിരുന്നു. പുകയാണോ വെടിയാണോ ആദ്യം വന്നതെന്ന് ഓര്‍മ്മയില്ല. ബ്യൂട്ടി പാര്‍ലര്‍ നിറയെ കാര്‍ബണും, അതിന്റെ മോനോക്സൈഡും മോളോക്സൈഡും അവരുടെ കൂട്ടുകാരും മാത്രമായി.! എങ്ങും ചുമ, കൊര, കാറല്‍, തികട്ടിത്തുപ്പല്‍ തുടങ്ങിയ നാടന്‍ കലാരൂപങ്ങളുടെ ഡിജിറ്റല്‍ ശബ്ദവിന്യാസങ്ങള്‍ മാത്രം.!!&lt;br /&gt;ഒടുക്കം ഏതാണ്ടൊക്കെ ഒന്ന് തെളിയാന്‍ തുടങ്ങി. ബ്യൂട്ടീഷന്‍ ദുഷ്ട്ടന്‍ ഓടിക്കെതച്ചു വന്ന് എന്‍റെ തലയാകുന്ന റണ്‍വെയില്‍ തകര്‍ന്നു വീണ വിമാനത്തിന്റെ ബ്ലാക്ക്‌ബോക്സ് കണ്ടെടുത്തു.! മുന്നിലെ കണ്ണാടിയില്‍ ഞാന്‍ എന്നെ കണ്ടു. അല്ല, അത് ഞാനായിരുന്നില്ല. തലമുടി ഓരോന്നായി എണ്ണി തിട്ടപ്പെടുത്താന്‍ പറ്റുന്ന തരത്തില്‍ സ്പ്രിംഗ് കെട്ടിയ പോലെ എഴുന്നേറ്റു നില്‍ക്കുന്നു! മൂക്കും കണ്ണും വായും എല്ലാം ഒന്ന് തന്നെ. ആകെ മൊത്തം, പാതി കത്തിയ പ്ലാന്തടിപോലെ!! &lt;br /&gt;"സാര്‍ വല്ലതും പറ്റിയോ സാര്‍" &lt;br /&gt;"ഇല്ലെടാ ഒന്നും പറ്റീല. ഇനിയും നിന്റെ കയ്യില്‍ വല്ല യന്ത്രോം ഉണ്ടെങ്കി എടുത്തോണ്ട് വാ. എന്നിട്ട് അതെന്റെ നെഞ്ചത്ത് വച്ചു കത്തിക്ക്. അതിനു ശേഷം ഒരു റീത്തും കൂടി കൊണ്ട് വയ്ക്ക്!!അവന്റെ കോപ്പിലെ ഒരു അഞ്ചു മിനിറ്റ്‌... ഈശ്വരാ നാളെ ദുബായ് ബ്ലോഗ്‌ മീറ്റ്‌ ആണല്ലോ... ഞാന്‍ എങ്ങനെ പോകും.. നീയൊക്കെ എത്ര ചിലവാക്കിയായാലും എന്നെ സര്‍വീസ്‌ ചെയ്തു വിട്ടേ പറ്റൂ. അല്ലാതെ ഞാന്‍ പോകില്ല!"&lt;br /&gt;*****************************************************************************&lt;br /&gt;&lt;br /&gt;കഥാന്ത്യം: പറഞ്ഞ പോലെ അവര്‍ എന്നെ സര്‍വീസ്‌ ചെയ്ത് ഏതാണ്ട് പഴയ കൊലത്തുലാക്കി വീട്ടിലേക്കു വിട്ടു.&lt;br /&gt;പിറ്റേന്ന് രാവിലെ ബ്ലോഗ്‌ മീറ്റിനു പോയി. അതിലൂടെ അല്‍പ്പം..&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-TqxoR2s1674/TcQ81j8863I/AAAAAAAAAOQ/MVYZGBdBaRw/s1600/image705.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://1.bp.blogspot.com/-TqxoR2s1674/TcQ81j8863I/AAAAAAAAAOQ/MVYZGBdBaRw/s320/image705.jpg" border="0" alt=""id="BLOGGER_PHOTO_ID_5603670727237364594" /&gt;&lt;/a&gt;&lt;br /&gt;                 സബീല്‍ പാര്‍ക്കില്‍ വാഴ നട്ടപ്പോള്‍&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-Wz0Oo_PVJ3g/TcQ-C-q1eFI/AAAAAAAAAOY/U2zPpE0uAvM/s1600/image721.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://3.bp.blogspot.com/-Wz0Oo_PVJ3g/TcQ-C-q1eFI/AAAAAAAAAOY/U2zPpE0uAvM/s320/image721.jpg" border="0" alt=""id="BLOGGER_PHOTO_ID_5603672057259063378" /&gt;&lt;/a&gt;&lt;br /&gt;പകല്‍ക്കിനാവന്‍ ഹാജര്‍ വയ്ക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-axACT4Vekgg/TcQ-1fO-NpI/AAAAAAAAAOg/cnxIYbMTgQY/s1600/image720.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://2.bp.blogspot.com/-axACT4Vekgg/TcQ-1fO-NpI/AAAAAAAAAOg/cnxIYbMTgQY/s320/image720.jpg" border="0" alt=""id="BLOGGER_PHOTO_ID_5603672924994025106" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-xerw_uI4HuY/TcQ_efXOj_I/AAAAAAAAAOo/Nyx1dyFpC6w/s1600/image703.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://2.bp.blogspot.com/-xerw_uI4HuY/TcQ_efXOj_I/AAAAAAAAAOo/Nyx1dyFpC6w/s320/image703.jpg" border="0" alt=""id="BLOGGER_PHOTO_ID_5603673629403287538" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-6lIWVWdmcQE/TcQ_yiAE6rI/AAAAAAAAAOw/nFjZbO0xDgI/s1600/image707.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://1.bp.blogspot.com/-6lIWVWdmcQE/TcQ_yiAE6rI/AAAAAAAAAOw/nFjZbO0xDgI/s320/image707.jpg" border="0" alt=""id="BLOGGER_PHOTO_ID_5603673973708876466" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-nQpoUNUPKto/TcRASiP4eOI/AAAAAAAAAO4/tsPFSiv0vIU/s1600/image710.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://1.bp.blogspot.com/-nQpoUNUPKto/TcRASiP4eOI/AAAAAAAAAO4/tsPFSiv0vIU/s320/image710.jpg" border="0" alt=""id="BLOGGER_PHOTO_ID_5603674523530983650" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-cnnDDeMqmIs/TcRAtAO369I/AAAAAAAAAPA/ot5PPSLDS6o/s1600/image718.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://2.bp.blogspot.com/-cnnDDeMqmIs/TcRAtAO369I/AAAAAAAAAPA/ot5PPSLDS6o/s320/image718.jpg" border="0" alt=""id="BLOGGER_PHOTO_ID_5603674978256415698" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-ek58h2v_UzY/TcRBULm2YUI/AAAAAAAAAPI/GVm4JwTVg3o/s1600/image712.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://1.bp.blogspot.com/-ek58h2v_UzY/TcRBULm2YUI/AAAAAAAAAPI/GVm4JwTVg3o/s320/image712.jpg" border="0" alt=""id="BLOGGER_PHOTO_ID_5603675651324666178" /&gt;&lt;/a&gt;&lt;br /&gt;എന്തിനോ വേണ്ടി.....&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-h8p1lxEo6MY/TcRBooBv0_I/AAAAAAAAAPQ/n0SABoKM2_E/s1600/image719.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://4.bp.blogspot.com/-h8p1lxEo6MY/TcRBooBv0_I/AAAAAAAAAPQ/n0SABoKM2_E/s320/image719.jpg" border="0" alt=""id="BLOGGER_PHOTO_ID_5603676002551059442" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-0DCwAf1IkcQ/TcRCA3UmyGI/AAAAAAAAAPY/02hXwG9dMhM/s1600/image729.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 240px; height: 320px;" src="http://4.bp.blogspot.com/-0DCwAf1IkcQ/TcRCA3UmyGI/AAAAAAAAAPY/02hXwG9dMhM/s320/image729.jpg" border="0" alt=""id="BLOGGER_PHOTO_ID_5603676418973550690" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-v80oTuwEukg/TcRCOBq3uwI/AAAAAAAAAPg/Cp9gFktYmbA/s1600/image725.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 240px; height: 320px;" src="http://2.bp.blogspot.com/-v80oTuwEukg/TcRCOBq3uwI/AAAAAAAAAPg/Cp9gFktYmbA/s320/image725.jpg" border="0" alt=""id="BLOGGER_PHOTO_ID_5603676645089590018" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-XEG1lDahqRo/TcRCZeR0XHI/AAAAAAAAAPo/yu1R_GRK6fI/s1600/image724.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://4.bp.blogspot.com/-XEG1lDahqRo/TcRCZeR0XHI/AAAAAAAAAPo/yu1R_GRK6fI/s320/image724.jpg" border="0" alt=""id="BLOGGER_PHOTO_ID_5603676841747700850" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-HoLXaw7oWHU/TcRD2PZ9kvI/AAAAAAAAAQY/HKzgjzicE9Q/s1600/image738.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 240px; height: 320px;" src="http://4.bp.blogspot.com/-HoLXaw7oWHU/TcRD2PZ9kvI/AAAAAAAAAQY/HKzgjzicE9Q/s320/image738.jpg" border="0" alt=""id="BLOGGER_PHOTO_ID_5603678435483161330" /&gt;&lt;/a&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-cnClxSHrREU/TcRDtIN6ReI/AAAAAAAAAQQ/qJmJOCIcaTQ/s1600/image732.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://1.bp.blogspot.com/-cnClxSHrREU/TcRDtIN6ReI/AAAAAAAAAQQ/qJmJOCIcaTQ/s320/image732.jpg" border="0" alt=""id="BLOGGER_PHOTO_ID_5603678278934742498" /&gt;&lt;/a&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-SfPOmss0cjc/TcRDmCFNH2I/AAAAAAAAAQI/lwRSpP7pBHo/s1600/image728.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://4.bp.blogspot.com/-SfPOmss0cjc/TcRDmCFNH2I/AAAAAAAAAQI/lwRSpP7pBHo/s320/image728.jpg" border="0" alt=""id="BLOGGER_PHOTO_ID_5603678157028532066" /&gt;&lt;/a&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-7HhbnpOhTFQ/TcRDYxi8OcI/AAAAAAAAAQA/wI6qRazuaHM/s1600/image727.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://2.bp.blogspot.com/-7HhbnpOhTFQ/TcRDYxi8OcI/AAAAAAAAAQA/wI6qRazuaHM/s320/image727.jpg" border="0" alt=""id="BLOGGER_PHOTO_ID_5603677929251551682" /&gt;&lt;/a&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-aPjtOPuz3vU/TcRDIrXaA4I/AAAAAAAAAP4/vj5RTy9iqqk/s1600/image726.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://3.bp.blogspot.com/-aPjtOPuz3vU/TcRDIrXaA4I/AAAAAAAAAP4/vj5RTy9iqqk/s320/image726.jpg" border="0" alt=""id="BLOGGER_PHOTO_ID_5603677652714652546" /&gt;&lt;/a&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-JJD1ta49Y8o/TcRC8urqRhI/AAAAAAAAAPw/fRGKCI0ziOc/s1600/image722.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 240px; height: 320px;" src="http://3.bp.blogspot.com/-JJD1ta49Y8o/TcRC8urqRhI/AAAAAAAAAPw/fRGKCI0ziOc/s320/image722.jpg" border="0" alt=""id="BLOGGER_PHOTO_ID_5603677447446480402" /&gt;&lt;/a&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-Zg1V9fvAqaA/TcRFtGK1ubI/AAAAAAAAAQ4/3KmdgYwGLOM/s1600/image734.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 240px; height: 320px;" src="http://4.bp.blogspot.com/-Zg1V9fvAqaA/TcRFtGK1ubI/AAAAAAAAAQ4/3KmdgYwGLOM/s320/image734.jpg" border="0" alt=""id="BLOGGER_PHOTO_ID_5603680477408246194" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-KiTT7OSWI6Q/TcRF6eXS1FI/AAAAAAAAARA/SNEcZIpQ_Ws/s1600/image737.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 240px; height: 320px;" src="http://2.bp.blogspot.com/-KiTT7OSWI6Q/TcRF6eXS1FI/AAAAAAAAARA/SNEcZIpQ_Ws/s320/image737.jpg" border="0" alt=""id="BLOGGER_PHOTO_ID_5603680707241235538" /&gt;&lt;/a&gt;&lt;br /&gt;നാടന്‍ പാട്ടിന്റെ മാപ്പിള വെര്‍ഷനുമായി വാഴച്ചേട്ടന്‍&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-DJmCV_GixtE/TcRFXTcXzjI/AAAAAAAAAQw/_xVGp4L7Fm8/s1600/image731.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://3.bp.blogspot.com/-DJmCV_GixtE/TcRFXTcXzjI/AAAAAAAAAQw/_xVGp4L7Fm8/s320/image731.jpg" border="0" alt=""id="BLOGGER_PHOTO_ID_5603680103014321714" /&gt;&lt;/a&gt;&lt;br /&gt;കണ്ടാല്‍ തന്നെ അറിയില്ലേ... കുട്ടികളുടെ മനസ്സാ... ആന കളിക്കുന്ന കുറുമാന്‍!!&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-yHBwUcLl1pQ/TcRE727W_PI/AAAAAAAAAQo/z5V0In-twcc/s1600/image735.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 240px; height: 320px;" src="http://4.bp.blogspot.com/-yHBwUcLl1pQ/TcRE727W_PI/AAAAAAAAAQo/z5V0In-twcc/s320/image735.jpg" border="0" alt=""id="BLOGGER_PHOTO_ID_5603679631503195378" /&gt;&lt;/a&gt;&lt;br /&gt;വിശാലന്റെ കണ്ണ് കോഴിക്കാലില്‍!!&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-3tIEhS_MMlM/TcRESRT0EuI/AAAAAAAAAQg/21PG2QZhoW8/s1600/image704.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 240px;" src="http://4.bp.blogspot.com/-3tIEhS_MMlM/TcRESRT0EuI/AAAAAAAAAQg/21PG2QZhoW8/s320/image704.jpg" border="0" alt=""id="BLOGGER_PHOTO_ID_5603678917030580962" /&gt;&lt;/a&gt;&lt;br /&gt;തലേ ദിവസത്തെ ഭീകരാക്രമണത്തില്‍ നിന്നും മാനസികമായി മോചിതനാവാതെ ഞാന്‍!! &lt;br /&gt;ഭീകരാക്രമണത്തെ പറ്റി ഒന്നും അറിയാതെ ചിരിക്കുന്ന അനിലേട്ടന്‍, തിരിച്ചിലാന്‍, ശ്രീക്കുട്ടന്‍.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8072965941231762377-5324087717695041603?l=vimalgayathri.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vimalgayathri.blogspot.com/feeds/5324087717695041603/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8072965941231762377&amp;postID=5324087717695041603' title='102 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default/5324087717695041603'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default/5324087717695041603'/><link rel='alternate' type='text/html' href='http://vimalgayathri.blogspot.com/2011/05/blog-post.html' title='മീറ്റി, ഈറ്റി, ചാറ്റി. പക്ഷേ വെളുക്കാന്‍ തേച്ചത്...!'/><author><name>ആളവന്‍താന്‍</name><uri>http://www.blogger.com/profile/16038107198248268459</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://3.bp.blogspot.com/-Rd_zgLlnIIY/ThB2ejEK6iI/AAAAAAAAAVc/K9-mrY33jrk/s220/33.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-aUgdzBgc5nY/TcQX3Bk2HZI/AAAAAAAAAOI/j0K0QUNeIS8/s72-c/image702.jpg' height='72' width='72'/><thr:total>102</thr:total></entry><entry><id>tag:blogger.com,1999:blog-8072965941231762377.post-6572695396496698319</id><published>2011-03-28T09:02:00.006+03:00</published><updated>2011-09-26T09:31:08.710+03:00</updated><category scheme='http://www.blogger.com/atom/ns#' term='ആക്ഷേപഹാസ്യം'/><category scheme='http://www.blogger.com/atom/ns#' term='പാരഡി'/><title type='text'>ആര്‍ക്ക് ഞാന്‍ കൊടുക്കും???</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;a href="http://3.bp.blogspot.com/-GnxhKB3sHNk/TZAlpGScqnI/AAAAAAAAAN4/e--T-209CTk/s1600/election2011.jpg"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5589008525559638642" src="http://3.bp.blogspot.com/-GnxhKB3sHNk/TZAlpGScqnI/AAAAAAAAAN4/e--T-209CTk/s320/election2011.jpg" style="cursor: hand; cursor: pointer; display: block; height: 213px; margin: 0px auto 10px; text-align: center; width: 320px;" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;(ഊമപ്പെണ്ണിന് ഉരിയാടാപയ്യനിലെ "എനിക്കും ഒരു നാവുണ്ടെങ്കില്‍" എന്ന പാട്ടിന്‍റെ ട്യൂണില്‍ വച്ച് പിടിച്ചോ)&lt;br /&gt;&lt;br /&gt;എനിക്കും ഒരു വോട്ടുണ്ടെങ്കില്‍ .... ആര്‍ക്ക് ഞാന്‍ കുത്തും....&lt;br /&gt;ഇത്തവണ ആര്‍ക്ക് ഞാന്‍ കുത്തും..?&lt;br /&gt;കോണ്‍ഗ്രസ്സിനോ, കമ്മ്യൂണിസ്റ്റിനോ.... വിരിയും താമരയ്ക്കോ....?&lt;br /&gt;&lt;br /&gt;എനിക്കും ഒരു വോട്ടുണ്ടെങ്കില്‍ .... ആര്‍ക്ക് ഞാന്‍ കുത്തും....&lt;br /&gt;എന്റ്മ്മേ... ആര്‍ക്ക് ഞാന്‍ കുത്തും..? &lt;br /&gt;&lt;br /&gt;ഇടമലയാറിന്‍ ക്ഷീണം മാറ്റാന്‍ ഹെലികോപ്റ്ററുകള്‍ പറക്കും...&lt;br /&gt;കോണ്‍ഗ്രസ്സ് ഹെലികോപ്റ്ററുകള്‍ പറത്തും!!&lt;br /&gt;ഐസ്ക്രീമ്..... കിംഗ്‌ഫിഷറ്‌..... പറയൂ ഇനിയേത്......&lt;br /&gt;ഐസ്ക്രീമ്..... കിംഗ്‌ഫിഷറ്‌..... പറയൂ ഇനിയേത്......&lt;br /&gt;പറയൂ..... ചാണ്ടിച്ചാ.......... &lt;br /&gt;ചാണ്ടിച്ചാ... രമേശാ.... ഗണേശാ.....!&lt;br /&gt;&lt;br /&gt;(എനിക്കും ഒരു വോട്ടുണ്ടെങ്കില്‍ .... ആര്‍ക്ക് ഞാന്‍ കുത്തും....&lt;br /&gt;ഇത്തവണ ആര്‍ക്ക് പണി കൊടുക്കും..?)&lt;br /&gt;&lt;br /&gt;വകുപ്പ് കിട്ടാന്‍ കടിപിടി കൂടും ഇടതന്മാരുടെ ലോകം.....&lt;br /&gt;നമ്മള്‍ മലയാളികളുടെ യോഗം....!&lt;br /&gt;പോളിറ്റ്‌ബ്യൂറോ..... തരം താഴ്ത്തല്‍ ..... സീറ്റ്‌ നിഷേധിക്കല്‍ ....&lt;br /&gt;പോളിറ്റ്‌ബ്യൂറോ..... തരം താഴ്ത്തല്‍ ..... സീറ്റ്‌ നിഷേധിക്കല്‍ ....&lt;br /&gt;പറയൂ.... അച്ചുമാമാ.........&lt;br /&gt;അച്ചുമാമാ..... വിജയന്‍മാമാ..... ബാലന്‍മാമാ.....&lt;br /&gt;&lt;br /&gt;തനിക്കും ഒരു വോട്ടുണ്ടെങ്കില്‍ .... ആര്‍ക്ക് താന്‍ കൊടുക്കും....&lt;br /&gt;ഇത്തവണ ആര്‍ക്ക് പണി കൊടുക്കും..?&lt;br /&gt;കോണ്ഗ്രസ്സിനോ, കമ്മ്യൂണിസ്റ്റിനോ.... വിരിയും താമരയ്ക്കോ....?&lt;br /&gt;&lt;br /&gt;എനിക്കും ഒരു വോട്ടുണ്ടെങ്കില്‍ .... ആര്‍ക്ക് ഞാന്‍ കൊടുക്കും....&lt;br /&gt;വോട്ട്‌.... ആര്‍ക്ക് ഞാന്‍ കൊടുക്കും..?&lt;br /&gt;വോട്ട്‌.... ആര്‍ക്ക് ഞാന്‍ കൊടുക്കും..?&lt;br /&gt;വോട്ട്‌.... ആര്‍ക്ക് ഞാന്‍ കൊടുക്കും..????&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8072965941231762377-6572695396496698319?l=vimalgayathri.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vimalgayathri.blogspot.com/feeds/6572695396496698319/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8072965941231762377&amp;postID=6572695396496698319' title='68 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default/6572695396496698319'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default/6572695396496698319'/><link rel='alternate' type='text/html' href='http://vimalgayathri.blogspot.com/2011/03/aarkku-njaan-kodukkum.html' title='ആര്‍ക്ക് ഞാന്‍ കൊടുക്കും???'/><author><name>ആളവന്‍താന്‍</name><uri>http://www.blogger.com/profile/16038107198248268459</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://3.bp.blogspot.com/-Rd_zgLlnIIY/ThB2ejEK6iI/AAAAAAAAAVc/K9-mrY33jrk/s220/33.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-GnxhKB3sHNk/TZAlpGScqnI/AAAAAAAAAN4/e--T-209CTk/s72-c/election2011.jpg' height='72' width='72'/><thr:total>68</thr:total></entry><entry><id>tag:blogger.com,1999:blog-8072965941231762377.post-1169424131867462859</id><published>2011-03-18T05:03:00.007+02:00</published><updated>2011-03-18T06:49:51.218+02:00</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><title type='text'>ജട്ടീല്ലാക്കോണം!!</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-9gOW0_4c9xk/TYLLkzfgJhI/AAAAAAAAANw/fjo9oxEJ31M/s1600/ghjk.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 320px;" src="http://4.bp.blogspot.com/-9gOW0_4c9xk/TYLLkzfgJhI/AAAAAAAAANw/fjo9oxEJ31M/s320/ghjk.jpg" border="0" alt=""id="BLOGGER_PHOTO_ID_5585250321050904082" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ മുടപുരത്തിന് തെക്ക് പടിഞ്ഞാറായിക്കിടക്കുന്ന പട്ടീല്ലാക്കോണം ജട്ടീല്ലാക്കോണമായി രൂപാന്തരം പ്രാപിച്ചത്- “ഇതിനൊരു ജട്ടിയുടെ ഷെയ്പ്പില്ലേ...?” എന്ന് പഞ്ചായത്ത് പ്രസിഡന്‍റ് വര്‍ക്കിച്ചന്‍, പഞ്ചായത്താപ്പീസിലെ ചുവരില്‍ തൂക്കിയിരുന്ന പട്ടീല്ലാക്കോണത്തിന്‍റെ ഭൂപടം നോക്കി ഒരു സംശയം ഉന്നയിച്ചതിന്‍റെ പിറ്റേന്ന് മുതലല്ല! ഇത് കഥ വേറെയാണ്. ആ കഥ തുടങ്ങുന്നത് ഒരു മട്ടുപ്പാവില്‍ നിന്നും.! അതെ, രാജധാനിയുടെ ടെറസ്സില്‍ നിന്ന്.!&lt;br /&gt;&lt;br /&gt;പേര് കേള്‍ക്കുമ്പോള്‍ ടെലിബ്രാന്‍ഡ്‌ ഷോയുടെ മെയിന്‍ അട്രാക്ഷനായ ‘wo..ww’ പറഞ്ഞു പോകുമെങ്കിലും രാജധാനി ഒരു വീടാണ്. പട്ടീല്ലാക്കോണത്തെ അറിയപ്പെടുന്ന ഒരു വീട്. കുടുംബനാഥന്‍ മിസ്റ്റര്‍ ദുഷ്യന്തന്‍ ടെക്സ്റ്റൈല്‍ ഷോപ്പ് മുതലാളിയാണ്. നടത്തുന്നത് തുണിക്കച്ചവടമാണെങ്കിലും ‘സ്പോര്‍ട്ട് ദുഷ്യന്തന്‍’ എന്ന പേരിലാണ് ആ ചേട്ടന്‍ ഫെയ്മസായത്. അത് ചുമ്മാ കാശ് കൊടുത്താല്‍ കിട്ടുന്ന നാഷണല്‍ അവാര്‍ഡ്‌ പോലെ വാങ്ങി പേരിന്‍റെ ഒപ്പം കെട്ടിത്തൂക്കിയതല്ല ദുഷ്യന്തേട്ടന്‍. കറതീര്‍ന്ന ഒരു കായിക പ്രേമിക്ക്‌ നാട്ടുകാര്‍ അറിഞ്ഞിട്ട പേരായിരുന്നു അത്. കുട്ടിയും കോലില്‍ തുടങ്ങി ക്രിക്കറ്റും ഫുട്ബാളും റഗ്ബിയും വരെയുള്ള എല്ലാ കളികളും ദുഷ്യന്തേട്ടന്‍റെ പരിഗണയും പരിലാളനയും അനുഭവിച്ചവയാണ്! ഒരുപക്ഷെ ഈ സ്പോര്‍ട്സ്‌മാന്‍ സ്പിരിറ്റ്‌ തന്നെയാവണം കുറേ ഐശ്വര്യാറായിമാരെ പെണ്ണ് കണ്ടിട്ടും നെഗറ്റിവ് ഇംപ്രഷനില്‍ നിന്ന ദുഷ്യന്തഹൃദയം പി.ടി. ഉഷയുടെ ശബ്ദവും, കര്‍ണ്ണം മല്ലേശ്വരിയുടെ ശരീരവും, വീനസ്‌ വില്യംസിന്‍റെ നിറവുമുള്ള ശകുന്തളേച്ചിയെ കണ്ടപാടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്‌ കൊടുത്ത് കളഞ്ഞത്. ആഫ്റ്ററോള്‍ ദുഷ്യന്തന്‍ - ശകുന്തള എന്ന ഫെയ്മസ് കപ്പിള്‍സ് ആയിരുന്നിരിക്കണം ദുഷ്യന്തേട്ടന്‍റെ ഉള്ളില്‍. കാഴ്ചയ്ക്ക് ദുഷ്യന്തേട്ടനും, ശകുന്തളേച്ചിയും യഥാക്രമം പാലും കീലും പോലെയായിരുന്നു എങ്കിലും മനപ്പൊരുത്തം കൊണ്ട് അന്നാട്ടിലെ ഐഡിയല്‍ കപ്പിള്‍സ്‌.! എന്നുവച്ചാ ആകാരത്തിലും ആഹാരത്തിലും ശകുന്തളേച്ചി ദുഷ്യന്തേട്ടനെക്കാള്‍ അല്‍പ്പം മുന്നില്‍ നില്‍ക്കും എന്ന വ്യത്യാസം മാത്രം.! അങ്ങനെ അഭിജ്ഞാനശാകുന്തളത്തിന്‍റെ 2nd സീസണ്‍ അവിടെയാരംഭിക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;പൈലിയാശാന്‍ ഒരു സെന്‍സസ്‌ ഓഫീസറല്ല; എന്നിട്ടും പട്ടീല്ലാക്കോണത്തെ പുരുഷ ജനസംഖ്യ കൃത്യമായി ഓര്‍മ്മ വച്ചിരിക്കുന്നത് നേര്‍ന്നു പോയ നേര്‍ച്ചയോട്‌ ജസ്റ്റിസ്‌ കാട്ടാനുമല്ല. അദ്ദേഹത്തിന്‍റെ ജോലിയുടെ ഒരു നേച്ചര്‍ അതാണ്‌. പുള്ളിയാണ് അവിടുത്തെ ആസ്ഥാന ബാര്‍ബര്‍ . നീല നിറമുള്ള കറങ്ങുന്ന ജനല്‍ പാളികളുള്ള ടിപ്പിക്കല്‍ നാടന്‍ ബാര്‍ബര്‍ ഷോപ്പ്. പട്ടീല്ലാക്കോണത്തെ ഏക ബാര്‍ബര്‍ ഷോപ്പായതിനാലാവണം, തിരക്ക് പരിഗണിച്ച്‌ ഊഴത്തിന് കാത്തിരിക്കുന്നവര്‍ക്ക് ബോറടിക്കാതിരിക്കാന്‍ നാല് ചുവരിലും അര്‍ദ്ധനഗ്നരായ മദാമ്മമാരുടെ ചിത്രങ്ങള്‍ ഉണ്ട്! ഇപ്പോഴത്തെ പയ്യന്‍സ് കണ്ടാല്‍ ‘നൈസ് ബിക്കിനി ഗേള്‍സ്‌’ എന്ന് മാത്രമേ പറയുകയുള്ളൂ എങ്കിലും ഇന്‍റര്‍നെറ്റും യു-ട്യൂബും ഇല്ലാതിരുന്ന കാലത്ത് പട്ടീല്ലാക്കോണത്ത് നിന്നും ഗള്‍ഫില്‍ പോയ ആളുകള്‍ക്ക് ഏറ്റവുമധികം ഹോം സിക്ക്നസ്സ് ഉണ്ടാക്കിയിരുന്നത് ഒരുപക്ഷെ ആ ചിത്രങ്ങളായിരുന്നു.! അതായിരുന്നു അന്തക്കാലത്ത് ആ ചിത്രങ്ങളും അന്നാട്ടുകാരും തമ്മിലുണ്ടായിരുന്ന ആത്മ ബന്ധം.! ഇന്നിപ്പോള്‍ എല്ലാ പടങ്ങളുടെയും നിറം മങ്ങി. മദാമ്മമാരുടെ ബിക്കിനികളുടെ എക്സ്ക്ലൂസിവ് സോണുകളിലൊക്കെ ഓട്ട വീണു. വീണ ഓട്ടകളിലൂടെ ഗൗളി അകത്തേക്കും പുറത്തേക്കും പോയിത്തുടങ്ങി.!&lt;br /&gt;&lt;br /&gt;പൈലിയാശാന്‍റെ ബാര്‍ബര്‍ഷോപ്പിലെ സ്ഥിരം സന്ദര്‍ശകനാണ് അടുത്ത ക്ഷേത്രത്തിലെ കാര്യകാരനായ മാധവേട്ടന്‍. ഏട്ട് മൂത്ത് പോലീസ്‌, കാര്യക്കാരന്‍ മാധവന്‍ മൂത്ത് മൂത്ത് അമ്പലം വിഴുങ്ങി! അതാണ്‌ ലൈന്‍. ആളുകള്‍ വിളിക്കാന്‍ സൗകര്യപ്രകാരം അമ്പലം വിഴുങ്ങി മാധവന്‍ എന്നത് ചുരുക്കി AVM എന്ന് മോഡേണാക്കി. സ്വഭാവം അങ്ങനെയാണെങ്കിലും പട്ടീല്ലാക്കോണത്തെ ഭക്തിയുടെ ബ്രാന്‍ഡ്‌ അംബാസഡറാണ്‌ AVM. പുരാണ സീരിയലിലെ നാരദന്‍ നാരായണ നാരായണ എന്ന് വിളിച്ചു നടക്കുന്ന പോലെ സ്ഥാനത്തും അസ്ഥാനത്തും “ദേവ്യേയ്‌... അമ്മേ... മഹാമായേ..” ചൊല്ലിയാണ് AVMന്‍റെ നടപ്പ്‌. പൈലിയാശാന്‍റെ ഷോപ്പിലെത്തിയാല്‍ AVM ചുറ്റും ഒന്ന് നോക്കും. എന്നിട്ട്, ലോകത്ത് നടക്കുന്ന എല്ലാ ഭീകരാക്രമണങ്ങള്‍ക്കും പ്രകൃതിദുരന്തങ്ങള്‍ക്കും കാരണം പൈലിയാശാന്‍റെ ഷോപ്പിലെ മദാമ്മമാരാണെന്ന രീതിയില്‍ “ഈ നാണംകെട്ടവള്മാരുടെ വൃത്തികെട്ട പടങ്ങള് മൊത്തം എളക്കിക്കളയെന്‍റ പൈലീ” ന്ന് അറപ്പോടെയും വെറുപ്പോടെയും പറയും.&lt;br /&gt;&lt;br /&gt;അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി പട്ടീല്ലാക്കോണം ഒരു ഓട്ടമത്സരത്തിന് വേദിയായി. മത്സരത്തില്‍ ഒന്നാമതായി ഓടിക്കൊണ്ടിരിക്കുന്നയാള്‍ മുഖമൊക്കെ മൂടിക്കെട്ടി സ്വയം അജ്ഞാതനായ നിലയിലായിരുന്നു! അതാര്- എന്നറിയാനായി രണ്ടാമതായി ദുഷ്യന്തേട്ടനും അദ്ദേഹത്തിന് പിന്നിലായി കുറെ നാട്ടുകാരും ഓടി.! പക്ഷെ ഒന്നാംസ്ഥാനക്കാരന്‍ ‘കൊന്നാലും നിക്കൂല’ എന്ന മട്ടില്‍  പാഞ്ഞു കളഞ്ഞു! പിറ്റേന്ന് രാവിലെ, രാത്രി നടന്ന അത്ലറ്റിക് മീറ്റിന്‍റെ പൂര്‍ണ്ണ റിപ്പോര്‍ട്ട് പട്ടീല്ലാക്കോണത്തെ മുക്കിലും മൂലയിലും പരന്നത് ഇപ്രകാരമായിരുന്നു – “ദുഷ്യന്തന്‍റെ രാജധാനിയില്‍ രാത്രി കള്ളന്‍ കയറി. പിന്നാലെ ഓടിയ ദുഷ്യന്തനെയും നാട്ടുകാരെയും വെട്ടിച്ച് കള്ളന്‍ കടന്നു കളഞ്ഞു”.&lt;br /&gt;&lt;br /&gt;ആഴ്ച്ച ഒന്ന് കൂടി കഴിഞ്ഞു. വീണ്ടും ഒരു രാത്രികൂടി രാജധാനിയില്‍ നിന്നും ആ വിപ്ലവം പൊട്ടിപ്പുറപ്പെട്ട് റോഡിലേക്ക് നീങ്ങി. റിലേ അടിസ്ഥാനത്തില്‍ ഓടി നോക്കിയിട്ടും ദുഷ്യന്തനെയും നാട്ടുകാരെയും ബഹുദൂരം പിന്നിലാക്കി മുഖം മൂടിയ ഉസൈന്‍ ബോള്‍ട്ട് മിന്നല്‍ പിണറായി. പക്ഷേ, പിറ്റേന്ന് രാവിലെ പത്രത്തോടൊപ്പം ഒരു സംസ്കാരം കൂടി പ്രചരിപ്പിക്കുന്ന ന്യൂസ്പേപ്പര്‍ ബോയ്‌ മനുവിന്‍റെ വായില്‍ നിന്നും പട്ടീല്ലാക്കോണം കേട്ടു, ആ ഞെട്ടിക്കുന്ന സത്യം. രാജധാനിയില്‍ കയറിയ കള്ളന്‍ വെറും ചില്ലറ കള്ളനൊന്നുമല്ല, അയാള്‍ മോഷ്ട്ടിക്കുന്നത് സാധാ ഐറ്റംസുമല്ല. ടെറസ്സിലെ അയയില്‍ ശകുന്തളേച്ചി വിശ്രമം അനുവദിച്ചിരുന്ന, അവരുടെ തന്നെ സെക്കന്‍ഡ്‌ പേപ്പേഴ്സാണ് തുടര്‍ച്ചയായ രണ്ടാം തവണയും അപ്രത്യക്ഷമായിരിക്കുന്നത്.!!!&lt;br /&gt;&lt;br /&gt;വാട്ടെവര്‍ ഇറ്റീസ്.... സംഗതി കേറിയങ്ങ് സീരിയസ്സായി. ചരിത്രത്തിലിതു വരെ രേഖപ്പെടുത്തിയിട്ടില്ലാത്ത തരം മോഷണ പരമ്പരയെ പറ്റി ആളുകള്‍ നാണിച്ചും കോണിച്ചും പറയാന്‍ തുടങ്ങി. സാധനം മിസ്സായത് രാജധാനിയുടെ ടെറസ്സില്‍ നിന്നുമായിരുന്നു എങ്കിലും ആള് കൂടിയത് പൈലിയാശാന്‍റെ ഷോപ്പിനു മുന്നിലായിരുന്നു. പൈലിയാശാനെതിരെ വമ്പന്‍ ആരോപണങ്ങളുമായി ആളുകള്‍ രംഗത്ത്. പൈലിയാശാന്‍റെ മദാമ്മമാരാണ് നാട്ടില്‍ ഇത്തരത്തിലുള്ള കള്ളന്മാരെ സൃഷ്ട്ടിക്കുന്നത് എന്നായി AVM  ഉം കൂട്ടരും. ഒടുവില്‍ മനസ്സില്ലാ മനസോടെയാണെങ്കിലും പ്രക്ഷോഭം കണക്കിലെടുത്ത്‌ പൈലിയാശാന്‍ ചുവരിലൊട്ടിച്ചിരുന്ന, ആ നാടിന്‍റെ സംസ്കൃതിയെ താഴെയിറക്കി! ബിക്കിനി മദാമ്മമാര്‍ക്ക്‌ ശാപമോക്ഷം.! ബിക്കിനി ലേഡീസ്‌ എന്ന അലങ്കാരം പോയതോടെ ഐശ്വര്യാറായിക്ക് 90 വയസ്സായാലെന്ന പോലെയായി പൈലിയാശാന്‍റെ ബാര്‍ബര്‍ ഷോപ്പ്!! പക്ഷെ ഒറ്റ മോഷണത്തിലൂടെ തന്‍റെയും തന്‍റെ ഷോപ്പിന്‍റെയും അഭിമാനവും വരുമാനവും തകര്‍ക്കുകയും, തന്നെ കാണുമ്പോള്‍ ആളുകള്‍ സുകുമാര്‍ അഴീക്കോട്‌ ഇന്നസെന്‍റിനെ നോക്കുന്ന ഭാവത്തില്‍ നോക്കുകയും ചെയ്യുന്ന ലെവലിലേക്ക് കാര്യങ്ങള്‍ എത്തിച്ച ആ കള്ളനെ തന്‍റെ മനസ്സിലെ ഹിറ്റ്‌ലിസ്റ്റിലെ ഒന്നാം നമ്പറായി ആണിയടിച്ച് തൂക്കിക്കഴിഞ്ഞിരുന്നു പൈലിയാശാന്‍.! അതിന്‍റെ തുടക്കമെന്നോണമാണ് പൈലിയാശാന്‍ ദുഷ്യന്തേട്ടനെ രഹസ്യമായി കണ്ട്‌ ഒരു കരാര്‍ ഉറപ്പിച്ചത്. മൂന്നാമതൊരാള്‍ അറിയാത്ത ആ കരാറിന്‍ പ്രകാരം രാജധാനിയുടെ ടെറസ്സിന്‍റെ നൈറ്റ്‌ സെക്യൂരിറ്റി ഓഫീസറായി പൈലിയാശാന്‍ സ്വയം അപ്ഗ്രേഡഡായി!&lt;br /&gt;&lt;br /&gt;കളഞ്ഞുപോയ തന്‍റെ ഇമേജ് തിരികെ പിടിക്കാന്‍ ഊണും ഉറക്കവും കളയാന്‍ തയാറായ പൈലിയാശാന്‍റെ കമ്മിറ്റ്മെന്‍റില്‍ ദൈവം പെട്ടെന്ന്‍ കണ്‍വിന്‍സ്ഡായി. രാജധാനിയുടെ ടെറസ്സിലെ അയ ഒരിക്കല്‍ കൂടി കുലുങ്ങി.! മുണ്ടയ്ക്കല്‍ ശേഖരനെ ഒറ്റയ്ക്ക് മുന്നില്‍ കിട്ടിയ മംഗലശേരി നീലകണ്‌ഠനായി മാറി പൈലിയാശാന്‍. അയയിലെ തന്‍റെ ലക്ഷ്യങ്ങള്‍ ഓരോന്നായി കീഴടക്കികൊണ്ടിരുന്ന മുഖം മൂടിയ രൂപം വീണ്ടും ഉസൈന്‍ ബോള്‍ട്ട് ആകും മുന്നേ മംഗലശേരി നീലകണ്ഠന്‍ ചാടി വീണു. അപ്രതീക്ഷിതമായി വീണ പിടിയില്‍ നിന്നും അജ്ഞാതന്‍ കുതറി മാറാന്‍ ശ്രമിച്ചതും, പ്ഠേ....ന്ന് ഒരു ശബ്ദം കേട്ടതും, രാജധാനിയിലെ ലൈറ്റുകള്‍ ഓണ്‍ ആയതും ഒരുമിച്ച്‌.! അജ്ഞാതജീവിയുടെ ചെകിട്ടത്ത് രൂപം കൊണ്ട കമ്പനം തലച്ചോറിലെ റിക്റ്റര്‍ സ്കെയിലില്‍ 8.5 എന്ന് കാണിച്ചു.!! ശബ്ദം കേട്ട് ചാടിക്കിതച്ച് കേറി വന്ന ദുഷ്യന്തേട്ടന്‍ കണ്ടത്‌ പൈലിയാശാന്‍റെ ഒരു സമ്മര്‍ കട്ടില്‍ ഊരും ദിക്കും തെളിയാതെ നിന്ന് കറങ്ങുന്ന മുഖം മൂടിയ ആള്‍ രൂപത്തെ. വിട്ടില്ല; പാഞ്ഞു ചെന്ന് മുട്ടുകാല്‍ മടക്കി ഒറ്റക്കേറ്റ്! അജ്ഞാതന്‍റെ ക്ലോക്കിന്‍റെ പെന്‍ഡുലം ഒടിഞ്ഞ് തൂങ്ങി!! പക്ഷെ- പൈലിയാശാനും, ദുഷ്യന്തേട്ടനും, ബഹളം കേട്ട് കയറി വന്ന ശകുന്തളേച്ചിയും ഞെട്ടിയത് അജ്ഞാതന്‍റെ വായില്‍ നിന്നും വന്ന ‘ദേവ്യേയ്.... അമ്മേ.... മഹാമായേ....’ എന്ന ലിറിക്സും നിന്നിടം നനച്ച്‌കൊണ്ട് അയാള്‍ നടത്തിയ ഇളനീര്‍ അഭിഷേകവും കഴിഞ്ഞപ്പോഴാണ്.!!!&lt;br /&gt;&lt;br /&gt;അതോടെ AVM എന്ന ഭക്തന്‍റെ പേര് JVM (ജട്ടി വിഴുങ്ങി മാധവന്‍) എന്നും, പട്ടീല്ലാക്കോണം എന്ന നാടിന്‍റെ പേര് ജട്ടീല്ലാക്കോണം എന്നും രെജിസ്റ്റര്‍ ചെയ്യപ്പെട്ടു.!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8072965941231762377-1169424131867462859?l=vimalgayathri.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vimalgayathri.blogspot.com/feeds/1169424131867462859/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8072965941231762377&amp;postID=1169424131867462859' title='58 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default/1169424131867462859'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default/1169424131867462859'/><link rel='alternate' type='text/html' href='http://vimalgayathri.blogspot.com/2011/03/jatteellaakkonam.html' title='ജട്ടീല്ലാക്കോണം!!'/><author><name>ആളവന്‍താന്‍</name><uri>http://www.blogger.com/profile/16038107198248268459</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://3.bp.blogspot.com/-Rd_zgLlnIIY/ThB2ejEK6iI/AAAAAAAAAVc/K9-mrY33jrk/s220/33.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-9gOW0_4c9xk/TYLLkzfgJhI/AAAAAAAAANw/fjo9oxEJ31M/s72-c/ghjk.jpg' height='72' width='72'/><thr:total>58</thr:total></entry><entry><id>tag:blogger.com,1999:blog-8072965941231762377.post-2729901271920191880</id><published>2011-02-17T06:00:00.006+02:00</published><updated>2011-02-17T14:44:51.319+02:00</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><title type='text'>ക്ലിന്‍റന്‍ ഹിറ്റ്സ് -1      ഏപ്രില്‍ ഫൂള്‍ !!</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-cMtqiW5yZ9o/TVyeS-z0OyI/AAAAAAAAANM/Ncd0UjSOqcM/s1600/1st%2Bapril%2Bfool%2Bday%252C%2Bfree%2Bimages%2Bwallpaper.png"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 307px; height: 320px;" src="http://2.bp.blogspot.com/-cMtqiW5yZ9o/TVyeS-z0OyI/AAAAAAAAANM/Ncd0UjSOqcM/s320/1st%2Bapril%2Bfool%2Bday%252C%2Bfree%2Bimages%2Bwallpaper.png" border="0" alt=""id="BLOGGER_PHOTO_ID_5574504487712996130" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ക്ലിന്‍റന്‍ - അപ്പേര് കേട്ടാല്‍ ഞങ്ങള്‍ ചിറയിന്‍കീഴ്കാര്‍ക്ക്, ഒരല്‍പം കൂടി പ്രാദേശികമായി പറഞ്ഞാല്‍ ... മുടപുരത്തുകാര്‍ക്ക് ആദ്യം മനസ്സിലേക്ക് വരിക വൈറ്റ്‌ഹൗസിലെ മോണിക്കാചേച്ചിയുമായി എന്തോ ഒരു ഇംപ്രോപ്പര്‍ ബന്ധം ആരോപിക്കപ്പെട്ട് ഇംപീച്ച്‌ ചെയ്യപ്പെട്ട ആ പഴയ അമേരിക്കന്‍ അച്ചായനെയല്ല; മറിച്ച് ഒരു ചെറുപ്പക്കാരനെയാണ്. പറയാനും മാത്രം അതിനും വേണ്ടി ഗെറ്റപ്പൊന്നുമില്ലെങ്കിലും നാട്ടില്‍ ഇപ്പൊ ക്ലിന്‍റന്‍ വലിയൊരു സെറ്റപ്പാണ്! ടിന്‍റുമോന്‍ വൈറസിന് കീഴടങ്ങാത്ത പ്രദേശത്തിന് അവാര്‍ഡ്‌ കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് മുടപുരത്തിനായിരിക്കും.! ക്ലിന്‍റന്‍ കഥകള്‍ പറയാന്‍ തന്നെ സമയം തികയാത്ത പാവം മുടപുരത്തുകാര്‍ ടിന്‍റുമോനെക്കൂടി താങ്ങില്ല. അവര്‍ക്ക് അതിനുള്ള പാങ്ങില്ല!&lt;br /&gt;&lt;br /&gt;ജന്മനാ കിട്ടിയ മണ്ടത്തരത്തിനൊപ്പം വീട്ടുകാര്‍ നല്‍കിയ ഒറിജിനല്‍ പേരിനു മുകളില്‍ ക്ലിന്‍റന്‍ എന്ന ക്ലാസിക്‌ നയിം ഒട്ടിച്ച്‌ചേര്‍ത്ത്‌ ക്ലിന്‍റന്‍റെ സ്വന്തം അമ്മ പോലും അവന്‍റെ യഥാര്‍ത്ഥ പേര് മറന്നുപോകും വിധം അതങ്ങ് വിളക്കിച്ചേര്‍ത്ത ജോയ്‌ സാറിനെ ക്ലിന്‍റന്‍ ഇന്നും മാസത്തില്‍ ഒന്നെന്ന കണക്കില്‍ ചെന്ന് കാണുന്നുണ്ട്; ഗുരുപൂജ ചെയ്യാന്‍ ! മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ക്ലിന്‍റന്‍ നാട്ടില്‍ ഫേമസായതോടെ, കുഞ്ഞാലിക്കുട്ടി എന്നൊരാള്‍ ഉള്ളതുകൊണ്ട് മാത്രം നാലാളറിഞ്ഞ റൗഫിനെപ്പോലെ ‘ക്ലിന്‍റന് പേരിട്ട സാര്‍’ എന്ന ലേബലില്‍ ജോയ്സാറും പ്രശസ്തനായി! വാട്ടെവര്‍ഇറ്റീസ്.... മിക്ക നാട്ടിന്‍പുറങ്ങളിലും കാണാറുള്ള റെഗുലര്‍ എക്സന്‍ട്രിക് പേഴ്സണാലിറ്റികളുടെ പ്രതിനിധിയായിരുന്നില്ല ക്ലിന്‍റന്‍. അവന്‍ സീരിയസ്സാണ്. ചിലപ്പോഴെക്കെ ജീനിയസ്സുമാണ്! അദ്ദാണ് കുഴപ്പം. എത്ര വലിയ മണ്ടത്തരവും സീരിയസ്സായേ പറയൂ... പുത്തന്‍ അറിവുകള്‍ എല്ലാം സ്വയം അങ്ങ് പരീക്ഷിച്ചുകളയും. ക്ലിന്‍റനെ ഒന്‍പതാം ക്ലാസ്സില്‍ ‘പ്രത്യുല്പ്പാദനം’ പഠിപ്പിച്ച ബയോളജി ടീച്ചര്‍ സാറാമ്മയോട് “എന്ത് പഠിപ്പിച്ചാലും ടീച്ചര്‍ ക്ലാസ്സില്‍ സാമ്പിള്‍ കാണിക്കുന്നതല്ലേ... ഇതിനും സാമ്പിള്‍ വേണം. ഞാന്‍ റെഡി ടീച്ചറും വാ” എന്ന് സീരിയസായി  പറഞ്ഞ നിഷ്ക്കളങ്കചരിത്രമാണ് അവന്‍റെ പിന്‍ബലം! പാവം സാറ ടീച്ചര്‍ അതിനു ശേഷം സ്വരക്ഷയും സുരക്ഷയും കരുതി മാത്രം ക്ലിന്‍റനെ മേലില്‍ കയറ്റിയിട്ടില്ല; തിരുത്ത്.... മേലില്‍ ക്ലാസ്സില്‍ കയറ്റിയിട്ടില്ല!!!&lt;br /&gt;&lt;br /&gt;എന്തൊക്കെ പ്രോഗ്രാംസ് ഉണ്ടായാലും ഒരു ദിവസവും ക്ലിന്‍റന്‍ മുടക്കാത്ത ഒന്നുണ്ട്. വൈകുന്നേരം ജങ്ങ്ഷനിലേക്കുള്ള വാക്ക്‌ഡൌണ്‍ . അവിടെ, വായനശാലയുടെ തിണ്ണയില്‍ സമയം തെറ്റാതെ അമരുന്ന ചന്തികളില്‍ ഒന്ന് ക്ലിന്‍റന്‍റെതായിരുന്നു.! ക്ലിന്‍റന് അതൊരു ട്യൂഷന്‍ ക്ലാസും ലബോറട്ടറിയുമാണ്. താനിതുവരെ അറിയാത്ത പല വിഷയങ്ങളെയും പറ്റി ക്ലിന്‍റന്‍ ബെയ്സിക്‌ ഇന്‍ഫോര്‍മേഷന്‍സ് കളക്റ്റ് ചെയ്യുന്നതും ഡൌട്ട്സ് ക്ലിയര്‍ ചെയ്യുന്നതും അവിടെയാണ്. ക്ലിന്‍റന്‍റെ പ്രകൃതം നന്നായറിയാവുന്ന അവന്‍റെ ജങ്ങ്ഷന്‍മേറ്റ്സ് അവനെ കുടുക്കില്‍ ചാടിക്കാനുള്ള വഴികളാവും പലപ്പോഴും ഉപദേശിക്കുക.&lt;br /&gt;&lt;br /&gt;അങ്ങനെ ഒരിക്കല്‍ ഒരു മാര്‍ച്ച്‌ 31 ന്‍റെ ഈവ്‌ മീറ്റിനിടെയാണ് ക്ലിന്‍റന്‍ ജീവിതത്തില്‍ ആദ്യമായി ഏപ്രില്‍ ഫൂള്‍ എന്ന സംഭവത്തെ പറ്റി അറിയുന്നത്. “അതെന്തുവാടാ ഈ ഏപ്രില്‍ ഫൂള്‍ ?” എന്നൊരു നിഷ്ക്കളങ്ക സംശയം ക്ലിന്‍റന്‍റെ വായില്‍ നിന്നും വീണുടയാന്‍ പിന്നെ കാണിപ്പയ്യൂര്‍ സമയം ഗണിച്ച് പറയുന്ന വരെ കാത്തിരിക്കേണ്ടി വന്നില്ല. ഒപ്പമുള്ള തറവാടികള്‍ക്ക് ക്ലിന്‍റനെ പൂട്ടാന്‍ ഒരു വകുപ്പുമായി.&lt;br /&gt;“അയ്യോ അതറിയില്ലേ നിനക്ക്....? മണ്ടന്‍..! എടാ ഏപ്രില്‍ ഫൂള്‍ എന്ന് പറഞ്ഞാ ഒരുതരം ആചാരമാ... അതായത് ഏപ്രില്‍ ഒന്ന്, എന്നുവച്ചാ നാളെ രാവിലെ നീ ആരെയെങ്കിലും പറ്റി അയാളുമായി അടുത്ത ബന്ധമുള്ള ആരോടെങ്കിലും എടുത്താപൊങ്ങാത്ത ഒരു നുണ പറയണം.” – ഒരു സുഹൃത്തിന്‍റെ ഉത്തരം.&lt;br /&gt;“എന്തിന്?” – ക്ലിന്‍റന്‍ ആകെ കണ്‍ഫ്യൂഷനിലായി.&lt;br /&gt;“ങാ... അതായത്, നിനക്ക് ആരുടെ അടുത്തു നിന്നെങ്കിലും എന്തെങ്കിലും നേടാന്‍ ഉണ്ടെങ്കില്‍ അയാളെ പറ്റി വലിയൊരു നുണ പറയണം. വെറുതെ പറഞ്ഞാല്‍ പോര. കേള്‍ക്കുന്നയാള്‍ അതങ്ങു വിശ്വസിക്കണം. എന്നാലേ ഉദ്ദേശം ലക്‌ഷ്യം കാണൂ... നാളത്തെ ദിവസത്തിന്‍റെ മാത്രം പ്രത്യേകതയാ അത്..”&lt;br /&gt;“സത്യമാണോ?” – ക്ലിന്‍റന് ആവേശം മൂത്ത് മൂത്ത് നല്ല ബ്രൗണ്‍ നിറത്തിലായി.!&lt;br /&gt;“ഹാ.. സത്യമാണോന്നോ? എത്ര ഉദാഹരണങ്ങളാ... നമ്മുടെ ചെങ്കപ്പറമ്പിലെ ബൈജു, ഒരു ജോലീം കൂലീം ഇല്ലാതെ നടന്നവനാന്നേ... ഇത് പോലെ ഒരു ഏപ്രില്‍ ഒന്നിന് എയര്‍പോര്‍ട്ടില്‍ വച്ച് മുകേഷ്‌ അംബാനിയുടെ പെണ്ണുമ്പിള്ളയോട്‌ വെറുതെ... വെറും തമാശയ്ക്ക് പറഞ്ഞു- ചേച്ചീ ചേച്ചീടെ കെട്ട്യോന്‍ മുകേഷണ്ണനെ പലപ്രാവശ്യം വേറെ പെണ്ണുങ്ങളുടെ ഒപ്പം ഇവിടെയൊക്കെ കണ്ടിട്ടുണ്ട്. ചേച്ചി ഒന്ന് സൂക്ഷിക്കണം എന്ന്.”&lt;br /&gt;“എന്നിട്ട്”&lt;br /&gt;“എന്നിട്ടെന്താ 24 മണിക്കൂറ്‌ കഴിഞ്ഞില്ല; ബൈജുവിന് റിലയന്‍സ്‌കാര് ഫ്യുവല്‍ ഡ്രോപ്പറായി ജോലി കൊടുത്തില്ലേ?”&lt;br /&gt;“റിലയന്‍സ്‌കാരോ? ഫ്യുവല്‍ ഡ്രോപ്പറോ???”&lt;br /&gt;ങാ.. റിലയന്‍സ്കാരുടെ പമ്പില് പെട്രോള്‍ ഒഴിക്കലല്ലേ അവന്‍റെ പണി.!!”&lt;br /&gt;“ഹോ വിശ്വസിക്കാന്‍ പറ്റണില്ല. ഈ ഏപ്രില്‍ ഫൂള്‍ ഒരു സംഭവം തന്നെ. എനിക്ക് ഇതുകൊണ്ട് ഒരു കാര്യം നേടാനുണ്ട്.” - ക്ലിന്‍റന്‍ നയം ക്ലിയറാക്കി.&lt;br /&gt;“ഹും... നല്ല കാര്യം. പക്ഷെ എല്ലാം പ്ലാന്‍ ചെയ്തു ചെയ്യണം. പറയാന്‍ പോകുന്ന നുണ വേറെ ആരോടും പറയരുത്. എന്നാല്‍ ഫലം പോകും ഓര്‍ത്തോ...!” – കൂട്ടുകാര്‍ വിടുന്ന ഭാവമില്ല.&lt;br /&gt;“ഹ ഹ എടാ മക്കളേ... പള്ളീലെ കപ്പിയാരെയും ബസ്സിലെ കിളിയെയും മണിയടിക്കാന്‍ പഠിപ്പിക്കല്ലേ...! എല്ലാം ഞാന്‍ പ്ലാന്‍ ചെയ്യും. എനിക്ക് ഒരു ബൈക്ക് വാങ്ങണം. കുറച്ചു പൈസ അച്ഛന്‍റെ അടുത്തൂന്ന് ഒപ്പിക്കണം. ങാ വഴിയുണ്ട്...” – ഇതും പറഞ്ഞ് ക്ലിന്‍റന്‍ അന്നത്തെ ക്ലാസ്‌ കട്ട് ചെയ്തു. നാളെ എന്തോ വലിയതൊന്ന് തങ്ങളെ കാത്തിരിക്കുന്നുവെന്ന് മനസ്സുകൊണ്ട് പറഞ്ഞ് ബാക്കിയുള്ളവര്‍ ക്ലിന്‍റനെ യാത്രയാക്കി.!&lt;br /&gt;&lt;br /&gt;അന്ന് രാത്രി ക്ലിന്‍റന്‍ ഓപ്പറേഷന്‍ ഏപ്രില്‍ഫൂളിന്‍റെ തിരക്കഥ തയാറാക്കി. അന്ന് ക്ലിന്‍റന്‍റെ സ്വപ്നങ്ങളെ സമ്പന്നമാക്കിയത് പുത്തന്‍ ബൈക്കുകളുടെ മൂളലും, മുരള്‍ച്ചയും, അലര്‍ച്ചയും അടങ്ങുന്ന ഓഡിയോയും, ചിരിച്ച മുഖവുമായി തനിക്ക് ബൈക്ക്‌ വാങ്ങാന്‍ അച്ഛന്‍ കാശ് തരുന്നതിന്‍റെ വീഡിയോയും ആയിരുന്നു.! &lt;br /&gt;&lt;br /&gt;ടൈംപീസിലെ ചെറിയ സൂചി കറങ്ങിത്തിരിഞ്ഞ് 5 നും 6 നും ഇടയില്‍ വന്നു നിന്നു. കരയാന്‍ ബുക്ക്‌ ചെയ്യപ്പെട്ടിരുന്ന സമയമായപ്പോള്‍ അത് തൊള്ളകീറി നിലവിളിച്ചു.! ചാടിയെണീറ്റ ക്ലിന്‍റന്‍ അലാറം ഓഫ്‌ ചെയ്ത് മെല്ലെ പുറത്തിറങ്ങി. സൂര്യന്‍ കിഴക്ക് കലാപരിപാടി തുടങ്ങാന്‍ പോകുന്നതേയുള്ളൂ. ക്ലിന്‍റന്‍ പുറത്തേക്കിറങ്ങി നാലുപാടും ഒന്ന് നോക്കി. എല്ലാ ദൈവങ്ങളെയും മനസ്സില്‍ കണ്ട് “എടാ അണ്ണാ.........” ന്ന് നിലവിളിച്ചോണ്ട് ചേട്ടന്‍റെ മുറിയുടെ വാതിലില്‍ വന്ന് പടപടോന്നിട്ടിടിച്ചു. ബഹളം കേട്ട് രതിസുഖ സാരേ ജഹാംസെ അച്ഛാ ആയിക്കിടന്ന ചേട്ടന്‍ ചാടിയെണീറ്റു.! ബട്ട്, എ ബിഗ്‌ പ്രോബ്ലം!! ഉറങ്ങാന്‍ കിടക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന രണ്ടു മെയിന്‍ സംഗതികളില്‍ ഒന്ന് മിസ്സിംഗ്‌. ഒന്ന് മിസ്സിസ്. അതിനി മിസ്സ്‌ ആവില്ല. പിന്നൊന്ന് ഉടുതുണി. അത് മിസ്സ്‌ ആയി! ചേട്ടന് കലി കേറി.&lt;br /&gt;“എടീ എന്‍റെ മുണ്ടെന്ത്യേടീ...?”&lt;br /&gt;“ ഇത് കൊള്ളാം. എന്നോടാണോ ചോദിക്കുന്നേ? ആവേശത്തില് എങ്ങോട്ടെങ്കിലും അഴിച്ചെറിഞ്ഞു കാണും.!!”&lt;br /&gt;“ശോ! ഇതിപ്പോ പ്രശ്നായല്ലോ. ഇന്ന് മുതല്‍ ഒരു സ്പെഷ്യല്‍ മുണ്ട് എന്‍റെ തലയ്ക്കല്‍ വച്ചെക്കണം കേട്ടോടീ... തല്‍ക്കാലം ഞാനീ ബെഡ്ഷീറ്റ് കൊണ്ട് അഡ്ജസ്റ്റ്‌ ചെയ്യാം”&lt;br /&gt;“അയ്യോ! ചേട്ടാ അതു ബെഡ്ഷീറ്റല്ല. പില്ലോ കവറാ!!”&lt;br /&gt;“കോപ്പ്!! അതാണ്‌. ഉടുത്തിട്ട് എങ്ങും എത്തുന്നുമില്ല ഉള്ളില്‍ ഇറങ്ങാന്‍ നോക്കീട്ട് പറ്റുന്നുമില്ല.!”&lt;br /&gt;ഒടുക്കം ബെഡ്ഷീറ്റും വാരിപ്പുതച്ച് ചേട്ടന്‍ വാതില്‍ തുറന്നു. പുറത്ത്‌, ഏങ്ങിക്കരഞ്ഞുകൊണ്ട് ക്ലിന്‍റന്‍.&lt;br /&gt;“എന്താടാ ക്ലിന്‍റാ..?”&lt;br /&gt;“എടാ അണ്ണാ..... ചതിച്ചെടാ.... ചതിച്ചു.!”&lt;br /&gt;“എടാ എന്താ നീ കാര്യം പറ.”&lt;br /&gt;“എടാ അണ്ണാ.... ഫ്... ഫ്...ഫാ...”&lt;br /&gt;“നേരം പരപരാന്ന് വെളുക്കും മുന്‍പേ വിളിച്ചുണര്‍ത്തി മുഖത്തിനിട്ടാട്ടുന്നോടാ വൃത്തികെട്ടവനെ.!”&lt;br /&gt;“ ആട്ടിയതും കുലുക്കിയതുമൊന്നും അല്ലണ്ണാ; ഫാദര്‍ ഇന്‍ വെല്‍....!”&lt;br /&gt;“എന്തോന്ന്?”&lt;br /&gt;“എടാ ഔര്‍ ഫാദര്‍ ഇന്‍ വെല്‍”&lt;br /&gt;“ഡാ നീ എന്തുവാ ഈ പറയുന്നേ?”&lt;br /&gt;“അണ്ണാ... എടാ നമ്മുടെ അച്ഛന്‍ കിണറ്റില്‍ ചാടി!!”&lt;br /&gt;“ഈശ്വരാ..” ന്നും വിളിച്ച് ചേട്ടന്‍ ഉടുത്തിരുന്ന ബെഡ്ഷീറ്റുമായി പുറത്തേക്കോടി. മുന്നും പിന്നും നോക്കീല. കിണറ്റിന്‍റെ പടിയില്‍ കയറിയിരുന്ന് ഉള്ളിലേക്ക് ഒറ്റച്ചാട്ടം.! പുറകെ നിലവിളിച്ചുകൊണ്ട് മിസ്സിസ്സും പോയി. പക്ഷെ ചാടീല.!&lt;br /&gt;“എടാ അണ്ണാ... വല്ലതും തടഞ്ഞോ?” - ക്ലിന്‍റന്‍ കിണറ്റിന്‍റെ കരയില്‍ നിന്നും വിളിച്ച് ചോദിച്ചു.&lt;br /&gt;“ഇല്ലെടാ. അച്ഛന്‍റെ പൊടിപോലുമില്ല! ഈ കിണറ്റിലല്ലെന്നാ തോന്നുന്നേ!”&lt;br /&gt;ങാ... എന്നാ നീ മെല്ലെ ഇങ്ങ് കേറിപ്പോരെ”&lt;br /&gt;ഒടുക്കം അവിടേം ഇവിടേം പിടിച്ചു തൂങ്ങി ബെഡ്ഷീറ്റ് ചേട്ടന്‍ മുകളിലെത്തി. അപ്പോഴതാ കിണറ്റില്‍ ചാടിയെന്ന് അനിയന്‍ പറഞ്ഞ അച്ഛന്‍.. അതേ അച്ഛന്‍ ചുള്ളനായി ഓടി വരുന്നു.&lt;br /&gt;“ഹ ഹ ഹ കൂയ്‌.. എടാ അണ്ണാ നീ ഞെട്ടണ്ട. ഞാനേ നിന്നെ എപ്രിള്‍ഫൂളാക്കിയതാ. എങ്ങനുണ്ട്? എങ്ങനുണ്ട്?”&lt;br /&gt;‘കൂ’ – എന്ന് തുടങ്ങുന്ന എന്തോ ഒന്ന് പറയാന്‍ വന്നിട്ട് രംഗം പന്തിയല്ലാത്തത് കൊണ്ട് “കൂടുന്നു നിനക്ക്” എന്ന് മാത്രമേ ചേട്ടന്‍ പറഞ്ഞുള്ളൂ. കൊച്ചുവെളുപ്പാന്‍കാലത്ത്‌ പച്ച വെള്ളത്തില്‍ വീണ് ട്രാന്‍സ്‌പാരന്‍റ് ബെഡ്ഷീറ്റുമായി ചേട്ടന്‍ നിന്നു വിറയ്ക്കുകയാണ്. ഷിവറിംഗ് ചേട്ടന്‍റെ ഗുദാം വരെ കയ്യേറിയിരിക്കുന്നു എന്ന് മനസ്സിലാക്കിയ മിസ്സിസ് ‘പ്രഥമശുശ്രൂഷ’ നല്‍കാന്‍ ചേട്ടനെ വീണ്ടും വിളിച്ചോണ്ടു പോയി.! അമ്മയും തിരിഞ്ഞു നടന്നു. സീനും സിറ്റുവേഷനും മനസ്സിലാകാതെ ഡയലോഗ് മാത്രം കേട്ട് നിന്ന അച്ഛന്‍ ക്ലിന്‍റനോട്‌ കാര്യം തിരക്കി.&lt;br /&gt;“അച്ഛാ... അത് പിന്നെ, ഇന്ന് ഏപ്രില്‍ ഒന്നാ..”&lt;br /&gt;“അതിന്?”&lt;br /&gt;“അല്ല... ഒന്നുമില്ല, ചേട്ടനെ ഒന്ന് ഫൂള്‍ ആക്കിയതാ.”&lt;br /&gt;“അതിനെന്തിനാടാ അവന്‍ രാവിലെ കിണറ്റില്‍ ചാടിയെ?”&lt;br /&gt;“അതുപിന്നെ അച്ഛാ... ആക്ച്വലീ അച്ഛന്‍ കിണറ്റില്‍ ചാടി എന്നും പറഞ്ഞാ അവനെ ഞാന്‍ പറ്റിച്ചത്... പിന്നേയ്, ആ ബൈക്ക് വാങ്ങാനുള്ള കാശ്... ഇപ്പൊ തന്നെ തരണ്ട. സാവധാനം... ബ്രേക്ക്‌ഫാസ്റ്റൊക്കെ കഴിച്ചിട്ട് മതി!!”&lt;br /&gt;“വേണ്ടടാ കുരുത്തം കെട്ടവനേ... പിന്നീടേക്കാക്കണ്ട. ഇപ്പൊ തന്നെ അങ്ങ് പിടിച്ചോ” – കണ്ട്രോള്‍ പോയ അച്ഛന്‍ കൈ വീശി ക്ലിന്‍റന്‍റെ ചെകിട്ടത്ത് തന്നെ കൊടുത്തു ആദ്യ ഗഡു! പക്ഷെ കൊണ്ടില്ല! ക്ലിന്‍റന്‍ അതി വിദഗ്ദ്ധമായി ഒഴിഞ്ഞുമാറിക്കളഞ്ഞു. വിചാരിച്ചതിലും ഒരല്‍പം വേഗത്തില്‍ കൈ വീശിപ്പോയ അച്ഛന്‍റെ ബാലന്‍സ് തെറ്റി. അച്ഛന്‍ നിന്നിടത്ത് നിന്നൊന്നു കറങ്ങി. പിന്നെ നാലുകാലും പറിച്ച് നേരെ കിണറ്റിനുള്ളിലേക്ക് ബുര്‍ഷ്ഷ്‌ഷ്‌..... എന്ന ശബ്ദത്തോടെ ക്രാഷ്‌ലാന്‍ഡ്‌ ചെയ്തു! ഒടുക്കം ഫൂള് കളി കാര്യമായി. അച്ഛനതാ കിണറ്റിനുള്ളില്‍ കൈകാലിട്ടടിച്ചു കളിക്കുന്നു.! ക്ലിന്‍റനിലെ സീരിയസ് പേഴ്സണാലിറ്റി ഉണര്‍ന്നു. ഒരു തവണ റെസ്ക്യൂഡ്രില്‍ നടത്തി ക്ഷീണിച്ച ചേട്ടന്‍ വേച്ചു വേച്ചു വീട്ടിലേക്ക് കയറുമ്പോള്‍ പുറകില്‍ നിന്നും ഒരിക്കല്‍ കൂടി ക്ലിന്‍റന്‍ അണ്ണനെ വിളിച്ചു... വീണ്ടും ഒരു റിക്വസ്റ്റുമായി.&lt;br /&gt;“എടാ അണ്ണാ.... റിയലീ...... ബിലീവ് മീ ഡാ.... ഔര്‍ ഫാദര്‍ ഇന്‍ വെല്‍ !!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8072965941231762377-2729901271920191880?l=vimalgayathri.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vimalgayathri.blogspot.com/feeds/2729901271920191880/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8072965941231762377&amp;postID=2729901271920191880' title='88 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default/2729901271920191880'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default/2729901271920191880'/><link rel='alternate' type='text/html' href='http://vimalgayathri.blogspot.com/2011/02/clinton-hits-1-april-fool.html' title='ക്ലിന്‍റന്‍ ഹിറ്റ്സ് -1      ഏപ്രില്‍ ഫൂള്‍ !!'/><author><name>ആളവന്‍താന്‍</name><uri>http://www.blogger.com/profile/16038107198248268459</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://3.bp.blogspot.com/-Rd_zgLlnIIY/ThB2ejEK6iI/AAAAAAAAAVc/K9-mrY33jrk/s220/33.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-cMtqiW5yZ9o/TVyeS-z0OyI/AAAAAAAAANM/Ncd0UjSOqcM/s72-c/1st%2Bapril%2Bfool%2Bday%252C%2Bfree%2Bimages%2Bwallpaper.png' height='72' width='72'/><thr:total>88</thr:total></entry><entry><id>tag:blogger.com,1999:blog-8072965941231762377.post-2143857526073610894</id><published>2011-01-19T04:45:00.015+02:00</published><updated>2011-01-29T14:17:14.406+02:00</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><title type='text'>ദി സേക്രഡ്‌  ഫെയ്സ് പാക്ക്‌!!!</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_HqHu5gOnfGQ/TTZ3fI5KoWI/AAAAAAAAAM0/jf9BNbcQZQI/s1600/images.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 198px; height: 255px;" src="http://3.bp.blogspot.com/_HqHu5gOnfGQ/TTZ3fI5KoWI/AAAAAAAAAM0/jf9BNbcQZQI/s320/images.jpg" border="0" alt=""id="BLOGGER_PHOTO_ID_5563765766509732194" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;9/12/2010 – ഈ ദിവസം എന്‍റെ ജീവിതത്തില്‍ കേറിയങ്ങ് പ്രസക്തവും ആകാംഷാഭരിതവും ആയത് കുറച്ചു നാളുകള്‍ക്കു മുന്‍പ്‌, മേല്‍പ്പറഞ്ഞ ദിവസം ഞാന്‍ ഒരമ്മാവനും എന്‍റെ അളിയന്‍ ഒരച്ഛനും ആകുമെന്ന് അങ്ങ് കരുനാഗപ്പള്ളിയിലുള്ള ഒരു ഗൈനക്കോളജിസ്റ്റ് പ്രവചിച്ചതോടെയാണ്.! ഒരു വശത്ത് ചാര്‍ത്തിക്കിട്ടാന്‍ പോകുന്ന പുതിയ പട്ടത്തെ ഓര്‍ത്തുള്ള ടെന്‍ഷന്‍. മറുവശത്ത്‌ പറഞ്ഞ ദിവസം തന്നെ ഡോക്ട്ടര്‍ക്ക് എന്നെ അമ്മാവനാക്കി വാക്ക് പാലിക്കാന്‍ പറ്റുമോ എന്ന ഡൌട്ട്!&lt;br /&gt;&lt;br /&gt;എനിവെയ്സ്... ഒടുവില്‍ ആ ദിവസമായി. ഡോക്റ്റര്‍ നടത്തിയ പ്രെഡിക്ഷന്‍ തന്നാല്‍ കഴിയുന്ന അളവില്‍ തെറ്റിക്കാന്‍ കച്ചകെട്ടിയിരുന്ന ഗായത്രി, രണ്ടു പ്രാവശ്യം ഡ്രിപ്പ് കൊടുത്തിട്ടും 'ഇല്ല ഡോക്റ്ററെ... ഞാന്‍ പെറൂല; ഇത്തവണ ഡോക്റ്റര്‍ പെടും' എന്ന നിലപാട്‌ സ്വീകരിച്ചപ്പോള്‍ ഒടുക്കം ഡോക്ട്ടര്‍ക്ക് തന്‍റെ മാനം രക്ഷിക്കാന്‍ 'സിസേറിയന്‍' എന്ന പതിനെട്ടാം അടവ് പുറത്തെടുക്കേണ്ടി വന്നു. ഫലമോ, എനിക്ക് തിരുവോണം നാളുകാരിയായ ഒരു അനന്തിരവള്‍ ! അങ്ങനെയാണ് കഴിഞ്ഞ എട്ടൊമ്പത് മാസക്കാലമായി ഭാവിയില്‍ ഓസിന് കിട്ടാന്‍ പോകുന്ന അഞ്ച്‍‌‌‌‌‍‍‍ കോടിയും ബി.എം.ഡബ്ലിയൂ വും സ്വപ്നം കണ്ടിരുന്ന എന്‍റെ അളിയന്‍ സ്ത്രീധനസമ്പ്രദായത്തെ നഖശിഖാന്തം എതിര്‍ക്കുന്നവരുടെ ഇന്‍റര്‍നാഷണല്‍ റാങ്കിങ്ങില്‍ ശ്രീമാന്‍ രാജാറാംമോഹന്‍ റോയിയുടെ ഒന്നാം സ്ഥാനത്തിന് ഒരുഗ്രന്‍ വെല്ലുവിളിയായി മാറിയത്.&lt;br /&gt;&lt;br /&gt;അമ്മയ്ക്ക് ഇപ്പോള്‍ ഒരു ചെറിയ പ്രശ്നമുണ്ട്; മാനസിക പ്രശ്നം. വട്ടല്ല! ഒരു ചെറിയ പേടി. നാട്ടിലെ ക്ഷേത്രങ്ങളില്‍ കഴിഞ്ഞ കുറെ നാളുകളായി വഴിപാടിനത്തില്‍ വന്നു ചേരുന്ന വരുമാനത്തിന്‍റെ മെയിന്‍ സോഴ്സ് എന്‍റെ രണ്ടു കസിന്‍ ചേട്ടന്മാരുടെ വീടുകളാണ്. പെണ്ണ് വേണം! ഈ ചേട്ടന്മാരുടെ കല്യാണം നടക്കണം. ഗള്‍ഫ്‌ കാരായിപ്പോയതാണ് ഫിസിക്കലി 100% ഫിറ്റ്‌ ആയിരുന്ന ഇവന്മാരുടെ ഏക പോരായ്മ. ഈ കുറവ് തന്നെയാണല്ലോ എന്‍റെ ഒരേ ഒരു മകനും ഉള്ളത് എന്ന തിരിച്ചറിവാണ് എന്‍റമ്മയെ ഇപ്പോള്‍ ഇത്രയും ഭയചകിതയാക്കിയിരിക്കുന്നത്.! കാള പ്രഗനന്‍റ് ആണെന്ന് കേട്ടാല്‍ അപ്പൊ വടമെടുക്കുന്ന സ്വഭാവക്കാരിയായതിനാലും തന്‍റെ മകന്‍ ഒരു കെട്ടാച്ചരക്കായി ഗള്‍ഫില്‍ തന്നെ നിന്ന് പോകുമോ എന്ന പേടി കൊണ്ടും, പരിചയമുള്ളവരോടൊക്കെ 'എന്‍റെമോനും കൂടി ഒരു പെണ്ണ് വേണം' എന്ന ന്യായമായ ആവശ്യം ഉന്നയിക്കാനും, വേണ്ടി വന്നാല്‍ അപേക്ഷിക്കാനും അമ്മ ശീലിച്ചു. അതിന്‍റെ ആദ്യ പ്രതികരണമെന്ന നിലയ്ക്കാണ് ഞാന്‍ എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലെത്തി മണിക്കൂറുകള്‍ക്കകം ലീല എന്ന ലീലാമ്മയുടെ വിരലുകള്‍ വീടിനുള്ളിലെ ചുവരില്‍ പെട്ടിയോടെ അടക്കം ചെയ്തിരുന്ന ആ കിളിയെ വീണ്ടും ചിലപ്പിച്ചത്.&lt;br /&gt;&lt;br /&gt;സ്വന്തമായി ഒരു കല്യാണം കഴിച്ചിട്ടില്ലെങ്കിലും ലീലാമ്മ കല്യാണ ബ്രോക്കറാണ്‌, നമ്മുടെ കുടുംബ സുഹൃത്താണ്; സര്‍വ്വോപരി- സാധാരണ കിറുക്കിനും അപ്പുറം തലയ്ക്കുള്ളില്‍ ഓളങ്ങള്‍ അലതല്ലുന്ന രോഗമുള്ളവളാണ്!! സാരിയുടുത്ത്, മുല്ലപ്പൂ ചൂടി, തോളത്ത് ഒരു കുഞ്ഞു ബാഗും തൂക്കി, റോഡിലേക്കിറങ്ങിയാല്‍ പിന്നെ കല്യാണ പ്രായമായവരെ മാത്രം ശ്രദ്ധിക്കാറുള്ള ലീലാമ്മയെ കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ അറിയാം... ആള് മറ്റേതാണ് (കല്യാണ ബ്രോക്കര്‍ ) എന്ന്! "എന്നാലെന്താ അവര്‌ കൊണ്ട് വരുന്നതൊക്കെ നല്ല ഒന്നാം ക്ലാസ്‌ ആലോചനകള്‍ തന്നെയാ" എന്ന് അമ്മ ഊറ്റം കൊള്ളുമ്പോള്‍, ടാറ്റയുടെയും ബിര്‍ളയുടെയും ഇളമുറക്കാരായ തന്തമാര്‍ക്ക് ഇനിയും കല്യാണം കഴിപ്പിക്കാത്ത പെണ്മക്കള്‍ ഉണ്ടാവും എന്ന പ്രത്യാശയായിരുന്നു എന്‍റെയുള്ളില്‍.&lt;br /&gt;&lt;br /&gt;"മോന്‍റെ ജോലി എന്തെരാണ്?" – ലീലാമ്മ എന്നോട് ചോദിച്ച ആദ്യത്തെ ചോദ്യം.&lt;br /&gt;"സേഫ്റ്റി അഡ്വൈസര്‍ ആണ്" – അല്‍പ്പം ശബ്ദം ഇടറിച്ച് ഞാന്‍...&lt;br /&gt;"അതെന്തെര്?" – ലീലാമ്മയുടെ രണ്ടാമത്തെ ചോദ്യം.&lt;br /&gt;എന്നാല്‍ കഴിയും വിധം ഞാന്‍ കാര്യങ്ങള്‍ ലീലാമ്മയെ പറഞ്ഞു മനസ്സിലാക്കി.&lt;br /&gt;"ഉം പ്രശ്നമാണ്... ഇപ്പൊ കൊഴപ്പം പെണ്‍പിള്ളാരുടെ തന്തമാര്‍ക്കാ. അവര് പേര്‍ഷ്യയില് പോയി കായിയുണ്ടാക്കി. ഇപ്പൊ പെണ്‍മക്കളെ പേര്‍ഷ്യാക്കാര്‍ക്ക് കൊന്നാലും കൊടുക്കൂല. ഇതെന്തെര് ലോകം?"&lt;br /&gt;ലീലാമ്മ അപ്പറഞ്ഞത് ശരിയാണ്. ഞങ്ങള്‍ ഗള്‍ഫ്‌ മല്ലുക്കുട്ടന്മാര്‍ക്ക് പെണ്ണ് തരാന്‍ മുന്‍ ഗള്‍ഫ്‌ മല്ലൂസ് ആയിരുന്ന പെണ്ണിന്‍റെ തന്തമാര്‍ക്ക് താല്‍പ്പര്യമില്ലത്രേ. ബ്ലഡി ഫാദര്‍ഇന്‍ ലോസ്. മൂരാച്ചികള്‍!!!&lt;br /&gt;&lt;br /&gt;കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക്‌ കീശയും ബാഗും ഗായത്രിയുടെ കട്ടിലിനടുത്തു വച്ച്, തൊട്ടിലില്‍ കിടന്ന കുഞ്ഞിനെ കൊഞ്ചിച്ചു നിന്ന ലീലാമ്മയുടെ സെറിബ്രത്തില്‍ രൂപം കൊണ്ട ആ മെസ്സേജ് പതിഞ്ഞ ശബ്ദത്തില്‍ ആയമ്മയുടെ വായില്‍ നിന്നും പുറപ്പെട്ട് എന്‍റമ്മയെ ലക്ഷ്യമാക്കി വായുവിലൂടെ പാഞ്ഞു.!&lt;br /&gt;"ടീ.... നിന്‍റെ മോന്‍റെ മറ്റേ സംഗതികളൊക്കെ എനിക്കൊന്നു കാണണം.!" - ഈശോയേ....ഇതെന്ത് സ്ത്രീ?!!&lt;br /&gt;അല്‍പ്പ സമയം നിശബ്ദത. ആര്‍ക്കും ഒന്നും പറയാനില്ല. ഞാന്‍ ഇതൊന്നും കേട്ടതേയില്ല എന്ന മട്ടില്‍ ഗായത്രി ഉറങ്ങിക്കിടന്ന കൊച്ചിനെ തട്ടിയുണര്‍ത്തി വീണ്ടും താരാട്ട് പാടി ഉറക്കാന്‍ തുടങ്ങി.!&lt;br /&gt;"എന്ത് സംഗതികള്? ലീല ചേച്ചി ഇതെന്തോന്ന്..... പിള്ളേരുടെ മുന്നേ വച്ച്..." – അമ്മ ആകെ നാണിച്ചു പോയി.&lt;br /&gt;"പിന്നല്ലാതെ.... ചെക്കന് സംഗതികളൊന്നും ഇല്ലാതെ ഞാന്‍ ഒരു കല്യാണം നടത്തില്ല. പറഞ്ഞില്ലാന്ന് വേണ്ട. ങാ...." -മിസ്‌ ലീലാമ്മ മിസിസ്സ് അശ്ലീലാമ്മ ആയിത്തുടങ്ങി.!&lt;br /&gt;&lt;br /&gt;അമ്മ എന്നെ ദയനീയമായോന്നു നോക്കി. രംഗം വഷളായേക്കും എന്ന് ഉള്‍വിളി കിട്ടിയ ഞാന്‍ റൂമിലേക്ക്‌ പാഞ്ഞു. ഉടുത്തിരുന്ന മുണ്ട് മാറ്റി ജീന്‍സ്‌ ഇട്ടു! അല്ല പിന്നെ, കളി കണിയാനോടോ.! അല്ലെങ്കിലും ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പാന്‍റ്സാണ് സേഫ്‌. പാന്‍റ്സ് തന്നെയാണ് സേഫ്‌; പാന്‍റ്സ് മാത്രമാണ് സേഫ്‌!!&lt;br /&gt;"എടീ ആലോചിച്ച് നിക്കാതെ ചെക്കന്‍റെ ജാതകവും ഗ്രഹനിലയും എടുത്തോണ്ട് വാ.." – ലീലാമ്മ വീണ്ടും അലറി&lt;br /&gt;"ഹോ!. അതായിരുന്നോ കാര്യം. ഇതാദ്യമേ അങ്ങ് പറഞ്ഞൂടായിരുന്നോ. ഞാന്‍ ചുമ്മാ.." – മഞ്ഞ് പെട്ടെന്നുരുകി. അമ്മയ്ക്കാശ്വാസം.. ഓരോ ശ്വാസത്തിലും. എനിക്കും!&lt;br /&gt;&lt;br /&gt;ഹൃദയവും കരളും കൈമാറുന്ന ശ്രദ്ധയോടെ അമ്മ ജാതകവും ഗ്രഹനിലയും കൈമാറി. പഴംപൊരിയും ഉഴുന്ന് വടയും വാങ്ങുന്ന ലാഘവത്തോടെ ലീലാമ്മ അത് വാങ്ങി. പുറത്ത്, ഞങ്ങടെ പോമറേനിയന്‍ സുന്ദരി സൂസി ചെറുതായൊന്ന് കുരച്ചു. എല്ലാം ശുഭം!&lt;br /&gt;"മോനൊരു കാര്യം ചെയ്യ്‌. എന്‍റെ കൂടെ വാ. എനിക്ക് ജാതകത്തിന്‍റെ കോപ്പി മതി. ഇതിന്‍റെ ഒരു കോപ്പി എടുത്തു തന്ന് എന്നെ ഒന്ന് വീട്ടില്‍ ആക്കി തന്നാല്‍ വലിയ ഉപകാരം" – ലീലാമ്മയുടെ ഒരു റിക്വസ്റ്റ്.&lt;br /&gt;എന്നെ കല്യാണം കഴിപ്പിക്കാന്‍ പോകുന്ന സ്ത്രീ; ഇങ്ങനെ ഒരു ചേതമില്ലാത്ത ഉപകാരമെങ്കിലും ഞാന്‍ അവര്‍ക്ക് വേണ്ടി ചെയ്യണ്ടേ... വേണം.!&lt;br /&gt;&lt;br /&gt;മഴയൊന്നു കനത്തു. ബൈക്കിന്‍റെ പിന്‍സീറ്റില്‍ നിന്നും ലീലാമ്മയുടെ ഒരു നിലവിളി. – "അയ്യോ എന്‍റെ ചന്ദനം!"&lt;br /&gt;ഞാന്‍ വണ്ടി നിര്‍ത്തി. ലീലാമ്മ കയ്യിലുള്ള കീശ അമര്‍ത്തിപ്പിടിക്കുന്നു, വെള്ളം കയറാതെ.&lt;br /&gt;"എന്താ അതിനുള്ളില്"&lt;br /&gt;"ചന്ദനമാ മോനേ.."&lt;br /&gt;"ചന്ദനോ?"&lt;br /&gt;"ഉം... അങ്ങ് ഹരിദ്വാറിലെ ഒരു സ്വാമിയുടെ അടുത്തു നിന്നും എന്‍റെ ഒരു കൂട്ടുകാരി കൊണ്ട് വന്നതാ. മുഖത്ത് തേക്കാന്‍. കറുത്ത പാടുകള്‍ മുഴുവന്‍ പോകും; സിദ്ധൗഷധം! ഇതും വാങ്ങി വരുന്ന വഴിക്കാണ് മോന്‍റെ വീട്ടില്‍ കേറിയത്. മോന്‍ വണ്ടി വിട്ടോ.."&lt;br /&gt;&lt;br /&gt;ലീലാമ്മയെ വീടിനു മുന്നില്‍ ഇറക്കി ഞാന്‍ ജാതകത്തിന്‍റെ കോപ്പി എടുക്കാന്‍ പോയി. തിരികെയെത്തി ഹോണ്‍ അടിച്ചപ്പോള്‍ ഇറങ്ങി വന്നത് 'പുതിയ മുഖം' ലീലാമ്മ! മൂക്കിന്‍റെ രണ്ടു തുള ഒഴികെ മുഖം മൊത്തം ചന്ദനം പൊത്തിയ ലീലാമ്മ.!!&lt;br /&gt;"ചന്ദനക്കട്ട ആകെ നനഞ്ഞുകുഴഞ്ഞു പോയി. പിന്നെ ഞാന്‍ വെയ്റ്റ് ചെയ്തില്ല. വാരിയങ്ങു തേച്ചു. ഒരു ചെറിയ സ്മെല്ലുണ്ട്. ഈ പച്ചിലമരുന്നൊക്കെ ചേരുന്നതല്ലേ അതാ... പക്ഷെ സ്വാമി ഏതായാലും ഭയങ്കര സെറ്റപ്പാ. വിലപിടിപ്പുള്ള എന്തോ പ്രത്യേകതരം സാധനം കൊണ്ടാ ചന്ദനക്കട്ട പൊതിഞ്ഞിരുന്നത്. നല്ല പിതുപിതാന്ന്." –ലീലാമ്മ സ്വാമിയുടെ കട്ടയെപ്പറ്റി വാചാലയായി.!&lt;br /&gt;&lt;br /&gt;ജാതകത്തിന്‍റെ കോപ്പി ലീലാമ്മയ്ക്ക് കൊടുത്ത് കല്യാണം ഏറെക്കുറെ ഉറപ്പാക്കിയ മട്ടില്‍ ഞാന്‍ വീട്ടിലെത്തി. അത്ഭുതം! അയല്‍പക്കത്തെ സ്ത്രീകളെല്ലാം വീട്ടില്‍ തടിച്ചു കൂടിയിട്ടുണ്ട്. എന്നെ കണ്ടപ്പോള്‍ ചിലരൊക്കെ അടക്കം പറയുന്നു. പെട്ടെന്നാണ് അത് കണ്ടത്. ഗായത്രിയുടെ മുറിയില്‍ നിന്ന് പുറത്തേക്ക് ഒരു ചെറിയ ക്യൂ.! മറുവശത്തു കൂടി തൊഴുതു പിടിച്ച കൈയ്യോടെ അമ്മച്ചി മാരും ചേച്ചിമാരും ഒക്കെ ഇറങ്ങി വരുന്നു. ശ്ശെടാ! ഇതെന്തു പാട്? ഞാന്‍ ഒന്ന് എത്തി നോക്കി. വരുന്നവരെല്ലാം കുഞ്ഞിന്‍റെ കാല്‍ തൊട്ട് തൊഴുന്നു!!! എന്നെ കണ്ട പാടേ ഗായത്രിയും അമ്മയും ചാടി പുറത്തിറങ്ങി.&lt;br /&gt;"എന്താ എന്ത് പറ്റി?" – ഞാന്‍&lt;br /&gt;"ചേട്ടാ.... ദിവ്യ..... എന്‍റെ മോള് ദിവ്യ..." – ഗായത്രി&lt;br /&gt;"ആഹാ നീ കുഞ്ഞിന് പേരും ഇട്ടോ? ദിവ്യ. നല്ല പേര്." – ഞാന്‍&lt;br /&gt;"അയ്യോ അതല്ല; മാതൃഭൂമിക്കാരുടെ നമ്പരുണ്ടോ അല്ലെങ്കി മലയാള മനോരമ?" – വീണ്ടും ഗായത്രി&lt;br /&gt;"മലയാള മനോരമയോ? എന്തിന്.....?" – വീണ്ടും ഞാന്‍&lt;br /&gt;"വേണ്ട വേണ്ട ഏഷ്യാനെറ്റ്‌ കാരെ വിളി. അതാവുമ്പോ ലോകം മൊത്തം കിട്ടും." – ഇത് അമ്മയുടെ വക.&lt;br /&gt;"ഹാ! നിങ്ങള് കാര്യം പറയുന്നുണ്ടോ?"&lt;br /&gt;"ചേട്ടാ... എന്‍റെ മോള്..."&lt;br /&gt;"നിന്‍റെ മോള്..?"&lt;br /&gt;"എന്‍റെ മോള് ദിവ്യ ശിശുവാണ് ചേട്ടാ ദിവ്യ ശിശു!!"&lt;br /&gt;"ങേ..! ദിവ്യ ശിശുവാ...!! അതെങ്ങനെയായി?"&lt;br /&gt;&lt;br /&gt;ഒന്നര മണിക്കൂര്‍ മുന്‍പ്‌ വരെ സാധാശിശുവായിരുന്ന പാവം കുഞ്ഞ് പെട്ടെന്ന് ദിവ്യ ശിശുവായി മാറിയ "സീക്രട്ട്" ഗായത്രിയില്‍ നിന്നും അറിഞ്ഞ ഞാന്‍ ചിരിക്കണോ കരയണോ എന്നറിയാതെ കിട്ടിയ കസേരയില്‍ ചന്തി കുത്തി. അപ്പോഴും ദിവ്യശിശുവിനെ കാണാന്‍ വരുന്ന നാട്ടുകാര്‍ക്ക് ചായ ഇടാനും, പലഹാരം എടുക്കാനുമായി അമ്മ അടുക്കളയിലും, തന്‍റെ ദിവ്യ മകളുടെ 'യൂസ്ഡ് സ്നഗ്ഗി' യും അതിനുള്ളിലെ 'സീക്രട്ടും' 'ദിവ്യ ചന്ദനക്കട്ട'യായി രൂപാന്തരം പ്രാപിച്ച അത്ഭുത കഥ വിരുന്നുകാരോട് വീണ്ടും വീണ്ടും പറഞ്ഞ് ഗായത്രി കുഞ്ഞിന്‍റെയടുത്തും ബിസിയായിരുന്നു!!!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8072965941231762377-2143857526073610894?l=vimalgayathri.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vimalgayathri.blogspot.com/feeds/2143857526073610894/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8072965941231762377&amp;postID=2143857526073610894' title='120 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default/2143857526073610894'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default/2143857526073610894'/><link rel='alternate' type='text/html' href='http://vimalgayathri.blogspot.com/2011/01/sacred-face-pack.html' title='ദി സേക്രഡ്‌  ഫെയ്സ് പാക്ക്‌!!!'/><author><name>ആളവന്‍താന്‍</name><uri>http://www.blogger.com/profile/16038107198248268459</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://3.bp.blogspot.com/-Rd_zgLlnIIY/ThB2ejEK6iI/AAAAAAAAAVc/K9-mrY33jrk/s220/33.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_HqHu5gOnfGQ/TTZ3fI5KoWI/AAAAAAAAAM0/jf9BNbcQZQI/s72-c/images.jpg' height='72' width='72'/><thr:total>120</thr:total></entry><entry><id>tag:blogger.com,1999:blog-8072965941231762377.post-3705143057270341688</id><published>2010-12-08T15:52:00.007+02:00</published><updated>2010-12-08T16:32:54.938+02:00</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മ്മം'/><title type='text'>ഒരൊന്നൊന്നര ഗുദ്രാ ഗാട്ട.!!</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_HqHu5gOnfGQ/TP-O_oXI9DI/AAAAAAAAAMA/FCpIOhPzFxo/s1600/images.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 256px; height: 192px;" src="http://4.bp.blogspot.com/_HqHu5gOnfGQ/TP-O_oXI9DI/AAAAAAAAAMA/FCpIOhPzFxo/s320/images.jpg" border="0" alt=""id="BLOGGER_PHOTO_ID_5548310489761117234" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ദൈവം തന്‍റെ കരവിരുത് ഏറ്റവുമധികം യൂസ് ചെയ്ത് റിലീസ്‌ ചെയ്ത പ്രോഡക്റ്റ് ഏതാണെന്ന് ചോദിച്ചാല്‍ അന്നാട്ടുകാര്‍ക്ക് ഒന്നേയുള്ളൂ ഉത്തരം – കുട്ടപ്പന്‍. കരിമ്പിന്‍റെ നിറവും കാരിരുമ്പിന്‍റെ ശക്തിയും ഒത്തു ചേര്‍ന്ന വ്യക്തിത്വം; ഫൈവ് ഫീറ്റ് ഹൈറ്റ്, ചകിരിയില്‍ കരിയോയില്‍ പുരട്ടിയ വണ്ണം തലമുടി, Zig Zag പാറ്റേണില്‍ അറേഞ്ച് ചെയ്യപ്പെട്ട ദന്തനിര.! ചുണ്ടുകളുടെ മാര്‍ദ്ദവത്തെ വകഞ്ഞുമാറ്റി ഇടയ്ക്കിടെ പുറത്തേക്ക് ഉന്തി വരുന്ന മുന്‍വശത്തെ രണ്ടു ഷേപ്പ്ലെസ്സ് പല്ലുകള്‍ വിളിച്ചു പറയും കുട്ടപ്പന്‍ ചിരിക്കുകയാണെന്ന്!! കുട്ടപ്പന്‍ കിഴക്കോട്ട് നോക്കുമ്പോള്‍ ഇടതു കാലിലെ തള്ള വിരല്‍ തെക്ക് നിന്ന് വടക്കോട്ടും ബാക്കി വിരലുകള്‍ വടക്ക് നിന്നും തെക്കോട്ടും നോക്കും.! ഇത്രെയുമാണ് കുട്ടപ്പന്‍റെ എക്സ്റ്റീരിയേഴ്സ്. അസൂയ, കുശുമ്പ്, പാരവയ്പ്പ്‌, അഹങ്കാരം എന്നിവയ്ക്ക് പുറകേ അന്നാട്ടില്‍ ഏറ്റവും അറിവുള്ള ആള്‍ താന്‍ തന്നെ എന്ന ചിന്തയുമൊക്കെയാണ് ഇന്‍റീരിയേഴ്സ്.!&lt;br /&gt;&lt;br /&gt;ഇങ്ങനെ കുട്ടപ്പന്‍റെ പേരിനും രൂപത്തിനും തമ്മില്‍ മലയാള സിനിമയും ഓസ്കാറും തമ്മിലുള്ള ബന്ധമായിയിരുന്നുവെങ്കിലും ആളുകള്‍ക്കിടയില്‍ കുട്ടപ്പനെ ഏറ്റവുമധികം ശ്രദ്ധേയനാക്കിയത് അയാളുടെ ഗീര്‍വാണങ്ങളായിരുന്നു. അങ്ങനെയാണ് വെറും കുട്ടപ്പനായിരുന്ന കുട്ടപ്പന്‍ ബ്ലണ്ടര്‍ കുട്ടപ്പനായത്. ട്രോപ്പോസ്‌ഫിയറിലാണ് നില്‍ക്കുന്നതെങ്കിലും എക്സോസ്ഫിയറിനും മുകളിലാണ് തന്‍റെ തല എന്ന രീതിയിലാണ്‌ കുട്ടപ്പന്‍റെ ബ്ലണ്ടറുകള്‍ . അതിനു കുട്ടപ്പന്‍ തിരഞ്ഞെടുക്കുന്നതോ.... തറ, പറ തുടങ്ങിയ സാധനങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ മാത്രം വിവരമുള്ള അപ്പാവികളെയും.!! ഇമ്മാതിരിക്കാര്‍ക്ക്, തങ്ങളുടെ ‘തള്ളുകള്‍ക്ക്’  മാക്സിമം പഞ്ച് കൊടുക്കാന്‍ എല്ലായിടത്തും ഉണ്ടാവാറുള്ളത് പോലെ കുട്ടപ്പനും ഉണ്ടായിരുന്നു ഒരാള്‍ - സ്പ്ലെണ്ടര്‍ ബാബുമോന്‍. ബ്ലണ്ടറും സ്പ്ലെണ്ടറും ജന്മനാ കൂട്ടുകാരായിരുന്നു എന്നാണ്‌ നാട്ടുപ്പാട്ട്.! എന്നുവച്ചാ ക്ലെച്ചും ഗിയറും പോലെ അഭേദ്യമായ ബന്ധം! അങ്ങനെയിരിക്കെയാണ് അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കുട്ടപ്പന് ദുബായില്‍ ഒരു വിസ ശരിയായി അവന്‍ അങ്ങോട്ട്‌ പോയത്.&lt;br /&gt;&lt;br /&gt;ഇന്ന് കുട്ടപ്പന്‍ ദുബായില്‍ നിന്നും മടങ്ങി വരികയാണ്. ആസ്ഥാന നികേഷ്കുമാറായ കൃഷ്ണേട്ടന്‍റെ ചായക്കടയില്‍ ഇന്ന് പതിവിലും അധികം ആളുകളുണ്ട്. എല്ലാവരും സംസാരിക്കുന്നത് ബ്ലണ്ടറിന്‍റെ മടങ്ങി വരവിനെ പറ്റിയും. പെട്ടെന്ന്, വലിയ കുറേ പെട്ടികളും ചുമന്നു വന്ന ഒരു ഇന്നോവ ചായക്കടയുടെ മുന്നില്‍ ‍,വന്നു സഡന്‍ ബ്രെക്കിട്ടു. വണ്ടിയുടെ ഫ്രണ്ടില്‍ നിന്നും ബാബുമോന്‍ ഫുള്‍ വോള്‍ട്ടേജ് ചിരിയുമായി  ചാടിയിറങ്ങി പിന്നിലെ ഡോര്‍ തുറന്നു. ചുണ്ടന്‍വള്ളം പോലുള്ള ഒരു ഷൂവും അതില്‍ ഫിറ്റ്‌ ചെയ്ത ഒരു കാലും പുറത്തേക്ക് നീണ്ടു.! 5 വര്‍ഷങ്ങള്‍ക്കു ശേഷം ആ രണ്ടു പല്ലുകളുടെ തിളക്കം ആസ്വദിച്ചു കൊണ്ട് നാട്ടുകാര്‍ ഉറപ്പു വരുത്തി - “ഇത് നമ്മുടെ ബ്ലണ്ടര്‍ തന്നെ!!”&lt;br /&gt;&lt;br /&gt;വെളുത്ത പാന്‍റും ദുബായ് എന്നെഴുതിയ കറുത്ത ടീ ഷര്‍ട്ടും വേഷം. അപ്പിയറന്‍സില്‍ മേമ്പൊടിയ്ക്കായി ഒരു കൂളിംഗ് ഗ്ലാസ്സും. ഇറങ്ങിയപാടേ പോക്കറ്റില്‍ നിന്നും 555 ന്‍റെ സിഗരറ്റ് പുറത്തെടുത്ത്‌ ചുണ്ടിലേക്ക് തിരുകി. എന്നിട്ട് ആളുകളെ നോക്കി കൈവീശിക്കൊണ്ട് പറഞ്ഞു – “ ഹായ് ഗായ്സ്....!”&lt;br /&gt;&lt;br /&gt;ആളുകള്‍ ഞെട്ടി പരസ്പരം നോക്കി.&lt;br /&gt;&lt;br /&gt;“ഒരു ചായ എടുക്കട്ടോ കുട്ടപ്പാ....” കുട്ടപ്പന്‍ ചായക്കടയിലേക്ക് കേറിയതും കൃഷ്ണേട്ടന്‍റെ വക ഓഫര്‍ ‍!&lt;br /&gt;&lt;br /&gt;“ഓ... നോ നോ.... ഞാനീ ചായയൊന്നും കുടിക്കാറേ ഇല്ല. വിസ്കിയുണ്ടോ വിസ്കി”&lt;br /&gt;&lt;br /&gt;കൃഷ്ണേട്ടന്‍ ഇല്ലെന്നു തലയാട്ടി.&lt;br /&gt;&lt;br /&gt;“അറ്റ്‌ലീസ്റ്റ് ഒരു ബിയറെങ്കിലും കിട്ടോ, എനിക്കൊന്നു മുഖം കഴുകാന്‍..”&lt;br /&gt;&lt;br /&gt;“കുട്ടപ്പാ അതൊന്നും ഇമ്മാതിരി കടകളില്‍ നിന്ന് കിട്ടൂല. ഒന്നുകില്‍ ബാറില്‍ പോണം അല്ലെങ്കില്‍ ബിവറേജസിന്‍റെ ഷോപ്പില്” – ബാബുമോന്‍ ഇടിച്ചു കേറി.&lt;br /&gt;&lt;br /&gt;“ശോ! ഇതാണ്; ഇതാണ് ഞാനീ നശിച്ച നാട്ടിലേക്ക് വരാത്തത്. അപ്പൊ എനിക്കൊന്ന് മുഖം കഴുകണമെങ്കില്‍ 25 കിലോമീറ്റര്‍ വണ്ടിയോടിച്ച് സിറ്റിയില്‍ പോകണമെന്ന്... ഹോറിബിള്‍ ‍. ങാ... ബാബൂ... നീയൊരു കാര്യം ചെയ്യ്. ഇവിടത്തെ എക്സൈസ്‌ മന്ത്രീടെ നമ്പര്‍ കൊണ്ട് താ. ഞാന്‍ ദുബായിലെ എന്‍റെ അറബിയെ വിളിച്ച് നാളെ തന്നെ ബിവറേജസ്‌ ഷോപ്പ്‌ ഇങ്ങോട്ട് മാറ്റാന്‍ വേണ്ടത് ചെയ്യാന്‍ പറയാം. ഓക്കേ...?”&lt;br /&gt;&lt;br /&gt;“ശോ!! എന്നാലും ഇവന്‍ ഇത്രേം വലിയ ഒരു പ്രസ്ഥാനമായിട്ടാണല്ലോ തിരികെ വന്നത്” എന്ന രൂപേണ  ബ്ലണ്ടറിനെ നോക്കി നിന്ന കൃഷ്ണേട്ടന്‍റെ തുറന്ന വായില്‍ക്കൂടി ഉള്ളില്‍ കടന്ന കുറേ ഓക്സിജന്‍ കപ്പിള്‍സ്‌ ഉള്ളില്‍ നിന്ന് ഓരോ കാര്‍ബണിനെയും പിടിച്ചുവലിച്ച് പലതവണ പുറത്തേക്ക് പോയി.!!&lt;br /&gt;&lt;br /&gt;“അല്ല ബ്ലണ്ടറേ, ഇങ്ങക്ക് അവിടെ കുതിരക്കാട്ടം കോരുന്ന പണിയാണെന്നാണല്ലോ ഇവിടെയൊക്കെ കേട്ടത്...” – ആള്‍ക്കൂട്ടത്തില്‍ തനിയെ നിന്ന ഒരു അഹങ്കാരി വിളിച്ച് പറഞ്ഞു.&lt;br /&gt;&lt;br /&gt;അത് കേട്ടപ്പൊ കുട്ടപ്പന്‍ ഒന്ന് ഞെട്ടി. മുഖത്ത് സ്വതവേ ഉണ്ടായിരുന്ന ചുളിവുകളുടെ എണ്ണം കൂട്ടാതെ തന്നെ, നിന്നെ ഞാന്‍ എടുത്തോളാമെടാ എന്ന മട്ടില്‍ സംശയം പറഞ്ഞവനെ ഒന്ന് നോക്കിക്കൊണ്ട് കുട്ടപ്പന്‍ തുടര്‍ന്നു- “ഹ ഹ ഹ.... കുതിരക്കാട്ടമല്ല; ഗു... ഗു... ഗുദ്രാ.... ഗാട്ടാ.!”&lt;br /&gt;&lt;br /&gt;“ഗുദ്രാ ഗാട്ടയോ???” ആരുടെയോ ന്യായമായ സംശയം.&lt;br /&gt;&lt;br /&gt;“ഓ സോറി നിങ്ങള്‍ക്ക് ആര്‍ക്കും അറബി അറിയില്ലല്ലോ. ഗുദ്രാ....ഗാട്ടാ.... എന്ന് പറഞ്ഞാല്‍ അറബിയില്‍ കുതിരയിറച്ചി.!! ലോകത്തില്‍ തന്നെ ആദ്യമായി ഗുദ്രാ ഗാട്ട കയറ്റുമതി ചെയ്തത് എന്‍റെ കമ്പനിയല്ലേ. അതിന്‍റെ മാനേജരാണ് ഞാനിപ്പോള്‍ ” - ബ്ലണ്ടര്‍ വച്ച് കീറി.&lt;br /&gt;&lt;br /&gt;“ങാ... ഇവനെന്നു പറഞ്ഞാല്‍ ആ അറബിക്ക് ജീവനാ. അറിയോ..?” – ബാബുമോന്‍ പഞ്ചിംഗ് തുടങ്ങി.&lt;br /&gt;&lt;br /&gt;“അതെ, അദ്ദേഹം എന്നെ സ്വന്തം മകനെ പോലെയല്ലേ കാണുന്നത്. ങാ അത് പറഞ്ഞപ്പോഴാ, ദേ നിങ്ങളായതുകൊണ്ട് പറയാം. ഞാന്‍ ഇങ്ങോട്ട് വരുമ്പോ എന്‍റെ അറബി ഫ്ലൈറ്റിന്‍റെ പൈലറ്റിനെ വിളിച്ച് സംസാരിച്ചു. ഇടയ്ക്ക് ഉറങ്ങിക്കളയരുതെന്നും, എന്‍റെ ചെക്കന്‍ പുറകില്‍ ഉണ്ടെന്നും ഓര്‍മ്മിപ്പിക്കാനാ വിളിച്ചത്. ഇതറിഞ്ഞതും പൈലറ്റ് ഓടിയിങ്ങു വന്നില്ലേ. പുള്ളി അപ്പോഴേ പറഞ്ഞു സാറ് എയര്‍പോര്‍ട്ട്‌ വരെ വന്നു ബുദ്ധിമുട്ടണ്ട, വീടിനു മുകളില്‍ എത്തുമ്പോ പറഞ്ഞാ മതി സൈഡാക്കി തരാം എന്നിട്ട് പാരച്യൂട്ട് വഴി ഇറക്കാം എന്നൊക്കെ. പിന്നെ ദേ.. ഈ ബാബു എയര്‍പോര്‍ട്ടില്‍ കാത്തു നില്‍ക്കും, ഞാന്‍ വഴിയില്‍ ഇറങ്ങി പോയാല്‍ പിന്നെ അവന്‍ എന്നോട് പിണങ്ങും എന്നൊക്കെ പറഞ്ഞ്‌ ഒരു തരത്തിലല്ലേ ഞാന്‍ പൈലറ്റിനെ സമ്മതിപ്പിച്ചത്. രസമതല്ലേയ്.... ഞാന്‍ ഇത് പറഞ്ഞ്‌ തീരുന്നതിനും മുന്‍പേ പഹയന്‍ ഒരു പുതു പുത്തന്‍ പാരച്യൂട്ട് എടുത്ത് പാക്കറ്റ് കവറും പൊട്ടിച്ചു കളഞ്ഞില്ലേ...!!”&lt;br /&gt;&lt;br /&gt;അന്യഗ്രഹ ജീവിയെ നോക്കുന്ന കൗതുകത്തോടെ നാട്ടുകാര്‍ കുട്ടപ്പനെ നോക്കി. ‘ഇവന്‍റെ ചന്തിയില്‍ വരച്ച കോല് കൊണ്ട് ഒരേറ് പോലും തങ്ങള്‍ക്ക് കിട്ടിയില്ലല്ലോ എന്‍റീശ്വരാ’ എന്ന ഭാവേന അവര്‍ ദീര്‍ഘം നിശ്വസിച്ചു..!&lt;br /&gt;&lt;br /&gt;“ങാ... ഞാന്‍ ഇപ്പൊ വന്നത് ഒരു കല്യാണം കൂടി കഴിക്കാനാ. എല്ലാവര്‍ക്കും ഒരു സന്തോഷവാര്‍ത്ത കൂടി ഉണ്ട്. കല്യാണത്തിന് പ്രധാന വിഭവം, ദുബായിലെ എന്‍റെ കമ്പനിയില്‍ നിന്നും പ്രത്യേകം കൊണ്ട് വരുന്ന ഗുദ്രാ ഗാട്ട ആയിരിക്കും.!” – ഇത്രേം പറഞ്ഞൊപ്പിച്ച് കുട്ടപ്പനും, ബാബുവും വണ്ടിയില്‍ കേറി സ്ഥലം വിട്ടു.  ആളുകള്‍ ഗുദ്രാ ഗാട്ട കഴിക്കാന്‍ കൊതി മൂത്ത് ബ്ലണ്ടറിന്‍റെ കല്യാണം പെട്ടെന്ന് നടക്കണേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചു.&lt;br /&gt;&lt;br /&gt;രണ്ടു ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ചായക്കടയുടെ മുന്നില്‍ കുട്ടപ്പന്‍റെ ഇന്നോവ വന്നു നിന്നു. ആദ്യ ചിത്രം പ്രതീക്ഷിക്കാതെ സൂപ്പര്‍ ഹിറ്റായ നായകനെ പോലെ ബ്ലണ്ടറും പുറകെ ബാബുമോനും പുറത്തിറങ്ങി. ചായക്കടയിലേക്ക് കേറിയ കുട്ടപ്പന്‍ വിളിച്ചു പറഞ്ഞു – “സക്സസ്സ്.... സക്സസ്സ്.... എന്‍റെ കല്യാണം ഉറപ്പിച്ചു.!!"&lt;br /&gt;&lt;br /&gt;ആളുകളുടെയെല്ലാം മുഖം തെളിഞ്ഞു.&lt;br /&gt;&lt;br /&gt;"കുട്ടിയെവിടുന്നാ കുട്ടപ്പാ?” – കൃഷ്ണേട്ടന് സംശയം.&lt;br /&gt;&lt;br /&gt;“ഒത്തിരി ദൂരെന്നാ. എന്‍റെ കൃഷ്ണേട്ടാ... ഞാന്‍ ദുബായില് നല്ല ചൊക ചൊകാന്നുള്ള ഒരുപാട് പെണ്‍കുട്ട്യോളെ കണ്ടിട്ടുണ്ട്. പക്ഷെ ഇത് പോലൊരെണ്ണം, ഉം.. ഹും... ഇവളെ എനിക്ക് വേണ്ടി ദൈവം മാറ്റി വച്ചത് പോലെ... ഹോ! എന്നെ കണ്ട പാടെ അവള്‍ കേറി പറഞ്ഞു കളഞ്ഞു അവള്‍ക്കു എന്നെ തന്നെ കെട്ടിയാ മതീന്ന്.” – ഉന്തിയ പല്ല് കാട്ടി ചിരിച്ചു കൊണ്ട് കുട്ടപ്പന്‍ തുടര്‍ന്നു.&lt;br /&gt;&lt;br /&gt;“നമ്മളീ അപ്സരസ്സ് എന്നൊക്കെ പറയില്ലേ.... ഐശ്വര്യാറായിയും കാവ്യാ മാധവനുമൊക്കെ ഇവളുടെ ഒരു നാലഞ്ചു വരി പിന്നിലെ ഇരിക്കൂ. ഒരൊന്നൊന്നര തലമുടി, ഒരൊന്നൊന്നര കണ്ണ്, മൂക്ക്, ചുണ്ട്. എന്‍റെ കൃഷ്ണേട്ടാ.... അങ്ങനെ ആകെ മൊത്തം ഒരൊന്നൊന്നര പെണ്ണ്.!” – കുട്ടപ്പന് കുളിര് കോരി; കേട്ട് നിന്നവര്‍ക്കും.! ആളുകളുടെ മനസ്സില്‍ “ഗുദ്രാ ഗാട്ട”യായിരുന്നു.&lt;br /&gt;&lt;br /&gt;വാട്ടെവര്‍ ഇറ്റീസ്, അങ്ങനെ കല്യാണം കഴിഞ്ഞു. വൈകിട്ട് ബ്ലണ്ടറിന്‍റെ വീട്ടിലാണ് ആളുകളെ ഗുദ്രാ ഗാട്ട കഴിക്കാനായി ക്ഷണിച്ചിരിക്കുന്നത്. ആളുകള്‍ , പ്രായ ഭേദമില്ലാതെ ബ്ലണ്ടറിന്‍റെ വീട്ടിലേക്ക് വച്ച് വിട്ടു. വന്നവര്‍ വന്നവര്‍ നിരന്നിരുന്ന് ഗുദ്രാ ഗാട്ട കഴിക്കാന്‍ തുടങ്ങി. പെട്ടെന്നാണ് ഒരു പോലീസ്‌ ജീപ്പ്‌ വന്നു നിന്നത്. S.I ജീപ്പില്‍ നിന്നും ചാടിയിറങ്ങി ഭക്ഷണം കഴിക്കുന്നവരോടായി അലറി –“ ആരും ഒന്നും കഴിക്കരുത്.ത്.ത്.ത്.ത്”&lt;br /&gt;&lt;br /&gt;എക്കോ കേട്ട് വീട്ടില്‍ നിന്നും കുട്ടപ്പനും, ബാബുവും പുറത്തിറങ്ങി. S.I, ജീപ്പിന്‍റെ പുറകില്‍ നിന്നും കശാപ്പുകാരന്‍ ഷംസുവിനെ പുറത്തിറക്കുന്നത് കണ്ടതും ബാബുമോന്‍ അവിടെ നിന്നും എസ്കേപ്പായി.!&lt;br /&gt;&lt;br /&gt;“ഇവിടെ ആരാ ഈ കുട്ടപ്പന്‍?” - S.I വീണ്ടും അലറി.&lt;br /&gt;&lt;br /&gt;“ഞാനാ സര്‍ . സാര്‍ ഇരിക്കണം ഇപ്പൊ വിളമ്പാം. ഡേയ് സാറിന് ഇവിടൊരു പ്ലേറ്റ്” – നെഞ്ചും വിരിച്ചുകൊണ്ട് കുട്ടപ്പന്‍ ആദ്യം S.I യോടും പിന്നെ സപ്ലയറോടും പറഞ്ഞു.&lt;br /&gt;&lt;br /&gt;“ഇതെന്തുവാടാ നീ ആളുകള്‍ക്ക് കഴിക്കാന്‍ കൊടുത്തത്?” - S.I വീണ്ടും.&lt;br /&gt;&lt;br /&gt;“ഗുദ്രാ... ഗാട്ട.” – നാനോ കാറിനെ ലോകത്തിനു പരിചയപ്പെടുത്തിയ രത്തന്‍ ടാറ്റായെ പോലെ അഭിമാനം തുളുമ്പുന്ന മുഖത്തോടെ കുട്ടപ്പന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;“അവന്‍റമ്മൂമ്മേടൊരു ഗുദ്രാ ഗാട്ട; പട്ടിയെ പിടിച്ച്‌ കശാപ്പ് ചെയ്താ അറിയില്ലെന്ന് കരുതിയോടാ...!!?”&lt;br /&gt;&lt;br /&gt;ഗുദ്രാ ഗാട്ട കഴിക്കാന്‍ തുടങ്ങിയവരും, കഴിച്ചു തുടങ്ങിയവരും, ദഹിച്ചു തുടങ്ങിയവരും ചാടി എണീറ്റു. പിന്നെ കൈയ്യോണ്ടാണോ കാലോണ്ടാണോ S.I യും നാട്ടുകാരും കൂടി ചോദ്യം ചെയ്തതെന്ന് ബ്ലണ്ടറിനു മനസ്സിലായില്ല. മനസ്സിലായത്‌ ഒന്ന് മാത്രം. എല്ലാം ഷെയര്‍ ചെയ്യാന്‍ എന്നും ഒപ്പം ഉണ്ടായിരുന്ന ബാബുമോന്‍ ഇത്തവണ കൂടെയില്ല എന്ന്. സംഭരിച്ചോണ്ട് വന്ന എനര്‍ജി തീര്‍ന്നപ്പോള്‍ പോലീസും നാട്ടാരും തിരികെ പോയി. കുട്ടപ്പന്‍ വേച്ച് വേച്ച് മണിയറയിലേക്കും. ഒടിവും, ചതവും, രക്തവുമായി കയറി വരുന്ന ഭര്‍ത്താവിനെ കണ്ട് പാലും, പഴവും, മുന്തിരിയുമായി വെയ്റ്റ് ചെയ്യുകയായിരുന്ന ഒന്നൊന്നര പുതുപ്പെണ്ണ് ചക്ക വെട്ടിയിട്ട പോലെ കട്ടിലിലേക്ക് വീണു.!&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;പിറ്റേന്ന് രാവിലെ ഹോസ്പിറ്റലില്‍.......&lt;/span&gt;&lt;br /&gt;&lt;br /&gt;ചായ വാങ്ങാന്‍ ഫ്ലാസ്കുമായി ആശുപത്രി വരാന്തയിലൂടെ നടക്കുന്ന ബാബുമോന്‍ പെയിന്‍റര്‍ ചന്ദ്രപ്പന്‍റെ വിളികേട്ട് തിരിഞ്ഞു.&lt;br /&gt;&lt;br /&gt;“ഡാ ബാവൂ, അമ്മയ്ക്ക് വയ്യാതെ ഇവിടെ കിടത്തിയിരിക്കുവാ. അതാ ഇന്നലെ കല്യാണത്തിനു വരാതിരുന്നത്. എങ്ങനീണ്ടായെടാ കല്ല്യാണം? ശോ എനിക്കതല്ല ആ ഗുദ്രാ ഗാട്ട ഒന്ന് കഴിക്കാന്‍ പറ്റിയില്ലല്ലോ എന്നോര്‍ക്കുമ്പോഴാ.”&lt;br /&gt;&lt;br /&gt;“ങാ അതുകൊണ്ട് അവന് അത്രേം തല്ലു കുറഞ്ഞു” – ബാബു മനസ്സില്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;“അല്ല ബാവൂ, പെണ്ണ് ഒരൊന്നൊന്നര മോതലാണെന്ന് കുട്ടപ്പന്‍ എല്ലരോടും പറഞ്ഞെന്ന് കേട്ടൂ.... സത്യാണോടാ... അവള്‍ ഒന്നൊന്നരയാണോ?”&lt;br /&gt;&lt;br /&gt;“അതെ, അവന്‍ പറഞ്ഞതില്‍ ഒരു തരി പോലും മാറിപ്പോയിട്ടില്ല. അവള്‍ ഒന്നര തന്നെയായിരുന്നു. ഇന്നലെ രാത്രി ചില പ്രത്യേക സാഹചര്യത്തില്‍ അവള്‍ക്ക് ഒന്ന് ബോധം കെടേണ്ടി വന്നു. അങ്ങനെ ആശുപത്രിയില്‍ കൊണ്ട് വന്നപ്പോഴല്ലേ അത് പൂര്‍ണ്ണമായി മനസ്സിലായത്‌.”&lt;br /&gt;&lt;br /&gt;“എന്ത്?”&lt;br /&gt;&lt;br /&gt;“അവള്‍ ഒന്നല്ല ഒന്നരയാണെന്ന്”&lt;br /&gt;&lt;br /&gt;“എന്നുവച്ചാ?”&lt;br /&gt;&lt;br /&gt;“അവള് ഗര്‍ഭിണിയായിരുന്നു ഹേ. അതും അഞ്ചു മാസം.!!”&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8072965941231762377-3705143057270341688?l=vimalgayathri.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vimalgayathri.blogspot.com/feeds/3705143057270341688/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8072965941231762377&amp;postID=3705143057270341688' title='103 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default/3705143057270341688'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default/3705143057270341688'/><link rel='alternate' type='text/html' href='http://vimalgayathri.blogspot.com/2010/12/gudraa-gaatta.html' title='ഒരൊന്നൊന്നര ഗുദ്രാ ഗാട്ട.!!'/><author><name>ആളവന്‍താന്‍</name><uri>http://www.blogger.com/profile/16038107198248268459</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://3.bp.blogspot.com/-Rd_zgLlnIIY/ThB2ejEK6iI/AAAAAAAAAVc/K9-mrY33jrk/s220/33.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_HqHu5gOnfGQ/TP-O_oXI9DI/AAAAAAAAAMA/FCpIOhPzFxo/s72-c/images.jpg' height='72' width='72'/><thr:total>103</thr:total></entry><entry><id>tag:blogger.com,1999:blog-8072965941231762377.post-4950323373008264023</id><published>2010-11-09T19:44:00.010+02:00</published><updated>2010-12-08T18:24:56.196+02:00</updated><category scheme='http://www.blogger.com/atom/ns#' term='കുറ്റാന്വേഷണം'/><title type='text'>Murder!!! - Climax</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_HqHu5gOnfGQ/TNmYCPCTrKI/AAAAAAAAALw/X6qXZxbBoX4/s1600/climax_2.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 300px; height: 300px;" src="http://3.bp.blogspot.com/_HqHu5gOnfGQ/TNmYCPCTrKI/AAAAAAAAALw/X6qXZxbBoX4/s320/climax_2.jpg" border="0" alt=""id="BLOGGER_PHOTO_ID_5537624380992105634" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a href= http://vimalgayathri.blogspot.com/2010/10/murder.html&gt; Murder Part - 1 &lt;/a&gt;&lt;br /&gt;&lt;a href= http://vimalgayathri.blogspot.com/2010/10/murder-part-2.html &gt; Murder Part - 2 &lt;/a&gt;&lt;br /&gt;&lt;a href= http://vimalgayathri.blogspot.com/2010/11/blog-post.html&gt; Murder Part - 3 &lt;/a&gt;&lt;br /&gt;&lt;a href= http://vimalgayathri.blogspot.com/2010/11/murder-part-4.html&gt; Murder Part - 4 &lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;പോലീസ്‌ ക്ലബ്ബിലെ ഈവന്‍റ് ഹാള്‍ . നിരത്തിയിട്ടിരിക്കുന്ന കസേരകളില്‍ , കേസിന്‍റെ വിവിധ ഘട്ടങ്ങളില്‍ അന്വേഷണ സംഘം ഇടപെട്ടതും ചോദ്യം ചെയ്തതുമായ ആളുകള്‍ ‍. മുന്‍നിരയില്‍ ‍, മരിച്ച പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ . ഒരു വശത്ത് ക്യാമറയും മൈക്കുകളുമായി പത്ര–ടി.വി മാധ്യമപ്രവര്‍ത്തകര്‍ . അവിടേക്ക് കടന്നു വരുന്ന ആഭ്യന്തര മന്ത്രിയും ഡി.ജി.പി യും സദസ്സിന് അഭിമുഖമായിട്ടിരിക്കുന്ന മേശയ്ക്കപ്പുറമുള്ള കസേരകളില്‍ ഇരിപ്പുറപ്പിക്കുന്നു.&lt;br /&gt;&lt;br /&gt;വാതില്‍ തുറന്ന് ഉള്ളിലേക്ക് വരുന്ന അശോക്‌ പ്രഭാകര്‍ കയ്യിലുണ്ടായിരുന്ന ഫയലുകള്‍ മേശപ്പുറത്ത് വച്ച് മന്ത്രിയുടെയും ഡി.ജി.പി യുടെയും മുന്നില്‍ അറ്റന്‍ഷനാകുന്നു. തുടര്‍ന്ന് ഡി.ജി.പി യോടായി.......&lt;/span&gt;&lt;br /&gt;&lt;br /&gt;അശോക്‌: Sir, shall we start?&lt;br /&gt;&lt;br /&gt;D.G.P : Sure.&lt;br /&gt;&lt;br /&gt;അശോക്‌: &lt;span style="font-style:italic;"&gt;(സദസ്സിനെ അഭിമുഖീകരിച്ചുകൊണ്ട്‌)&lt;/span&gt; good morning everybody.  കഴിഞ്ഞ 13 ദിവസങ്ങളായി ചാനലുകളും പത്രങ്ങളും ഒക്കെ ആഘോഷിച്ച ഒരു കൊലക്കേസിന്‍റെ ഫയല്‍ ഇന്നിവിടെ ക്ലോസ് ചെയ്യപ്പെടുകയാണ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന പേരൊന്നും ചേരില്ലെങ്കിലും ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എന്‍റെ ജീവിതത്തിലെ ഒരു വ്യത്യസ്ത അനുഭവം തന്നെയായിരുന്നു കുന്നേറ്റുംകര കൊലക്കേസ്‌.!&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;വാതില്‍ തുറന്ന്, ചുടുകട്ട രമണനുമായി ഉള്ളിലേക്ക് വരുന്ന ശരത്.&lt;/span&gt;&lt;br /&gt;&lt;br /&gt;അശോക്‌: മരിച്ചവര്‍ - ശാരിക എന്ന 19 കാരിയും ശിവദാസമേനോന്‍ എന്ന 68 കാരനും. ഇരട്ടക്കൊലപാതകം എന്ന നിലയില്‍ അന്വേഷണമാരംഭിച്ച ഈ കേസിന്‍റെ പുരോഗതിക്കിടെ ശിവദാസമേനോന്‍റെ മരണം ഒരു സ്വാഭാവികമരണമായിരുന്നു എന്ന് വ്യക്തമായിരുന്നു; അയാള്‍ ആക്രമിക്കപ്പെട്ടിരുന്നു എങ്കിലും.! സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ ദേ... ഇയാളെ, രമണന്‍ എന്ന ഈ മോഷ്ട്ടാവിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു; കൃത്യം നടന്ന മുറിയില്‍ നിന്നും ലഭിച്ച, ഇയാളുടെ മൊബൈല്‍ഫോണിന്‍റെ അടിസ്ഥാനത്തില്‍ . പക്ഷെ മുറിയിലെ കട്ടില്‍പ്പടിയില്‍ കണ്ട രക്തക്കറ മരണപ്പെട്ടവരുടെയും മോഷ്ട്ടാവിന്‍റെയും അല്ല എന്ന് തെളിഞ്ഞിടത്തു നിന്നാണ് സംഭവത്തില്‍ മറ്റൊരു വ്യക്തിയുടെ സാന്നിധ്യം ഞങ്ങള്‍ ഉറപ്പിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ശാരികയുടെ മുറിയുടെ പുറകിലായുള്ള പറമ്പില്‍ നിന്നും അതേ രക്തക്കറയോടുകൂടിയ ഒരു പ്രിസ്ക്രിപ്ഷന്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. അത് ഞങ്ങളെ എത്തിച്ചത് ഡോക്റ്റര്‍ അലി മുഹമ്മദ്‌ എന്ന ന്യൂറോളജിസ്റ്റിന്‍റെ അടുത്താണ്. അദ്ദേഹം തന്ന വിവരമനുസരിച്ചാണ് പ്രതി ഞങ്ങളുടെ പിടിയിലായത്. അയാള്‍ കുറ്റം സമ്മതിച്ചിട്ടുമുണ്ട്.&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;ശരത് വീണ്ടും പുറത്തേക്ക്.&lt;/span&gt;&lt;br /&gt;&lt;br /&gt;മന്ത്രി: അശോക്‌.... ആരാണത്?&lt;br /&gt;&lt;br /&gt;അശോക്‌: സര്‍ , പ്രതിയെ ഒരുപക്ഷെ ഈ ഇരിക്കുന്നവരില്‍ ഭൂരിഭാഗവും അറിയും. അയാള്‍ ആ വീട്ടിലെ സ്ഥിരം സന്ദര്‍ശകനുമായിരുന്നു.&lt;br /&gt;&lt;span style="font-style:italic;"&gt;പതുക്കെ ശ്രീകലയ്ക്ക് നേരെ തിരിയുന്ന അശോക്‌. &lt;/span&gt;&lt;br /&gt;അശോക്‌: ശ്രീകല, വീട്ടിലെ വാതില്‍ നന്നാക്കിക്കാന്‍ ഒരുപാട് പേരെ ചട്ടം കെട്ടിയിരുന്നു ആല്ലേ....?&lt;br /&gt;&lt;span style="font-style:italic;"&gt; അന്തംവിട്ട് അശോകിനെയും MLAയേയും നോക്കുന്ന ശ്രീകല. സദസ്സിലിരിക്കുന്നവര്‍ പരസ്പരം അടക്കം പറയുന്നതിനിടെ ശരത്തും മൈക്കിളും പ്രതിയുമായി കടന്നു വന്നു. പ്രതിയെ കണ്ട് എം.എല്‍ .എ യും, ജഗന്നാഥനും, കലയും ഞെട്ടി..&lt;/span&gt;&lt;br /&gt;&lt;br /&gt;അശോക്‌: ഇത് വിനോദ്. ഓട്ടോഡ്രൈവര്‍ ആണ്. ശാരികയുടെ വീട്ടിലെ മിക്കവാറും എല്ലാ ഒട്ടങ്ങളും ഓടാറുള്ളത് ഈ വിനോദാണ്. അതുകൊണ്ടുതന്നെ ഒരു ഓട്ടോഡ്രൈവര്‍ എന്ന നിലയില്‍ കവിഞ്ഞ ഒരു സ്വാതന്ത്ര്യം ഇയാള്‍ക്ക്‌ ആ വീട്ടില്‍ ഉണ്ടായിരുന്നു. അതേ സര്‍ ‍, ആ കട്ടിലില്‍ കണ്ട രക്തക്കറയുടെ ഉടമ ഇയാളാണ്.! ലോകത്ത് 0.45 ശതമാനവും ഇന്ത്യന്‍ ജനസംഖ്യയുടെ 0.2 ശതമാനവും മാത്രം ആളുകള്‍ക്കുള്ള AB നെഗറ്റീവ്‌ എന്ന റെയറസ്റ്റ് ബ്ലഡ്‌ ഗ്രൂപ്പിന്‍റെ ഉടമ.!&lt;br /&gt;&lt;br /&gt;DGP: But how…?&lt;br /&gt;&lt;br /&gt;അശോക്‌: പറയാം സര്‍ ‍. സംഭവം നടന്ന 21-ാ൦ തീയതി ഉച്ചയ്ക്ക്, സുഖമില്ലാത്ത അമ്മയെ ഡോക്റ്റര്‍ അലി മുഹമ്മദിനെ കാണിച്ച്, മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്നും വാങ്ങി സ്വന്തം ഓട്ടോയില്‍ വീട്ടിലേക്ക് തിരിച്ച വിനോദിന്‍റെ മൊബൈലിലേക്ക് ഒരു കോള്‍ വന്നു. മരിച്ച ശാരികയുടെ അമ്മ ശ്രീകലയുടെ കോള്‍ .! തന്‍റെ അച്ഛന് ഒരപകടം പറ്റിയെന്നും അത്യാവശ്യമായി തന്നെ ഒന്ന് തറവാട്ടില്‍ കൊണ്ട് വിടണമെന്നുമായിരുന്നു കല പറഞ്ഞത്. അതനുസരിച്ച്, അമ്മയെ വീട്ടിലാക്കിയ വിനോദ് നേരെ പോയത് ശ്രീകലയെ അവരുടെ തറവാട്ടില്‍ കൊണ്ട് ചെന്ന് വിടാനായിരുന്നു. അന്ന് വൈകുന്നേരം, വിനോദിന് ശാരികയുടെ വീട്ടിലെ നമ്പരില്‍ നിന്നും രണ്ടാമതൊരു കോള്‍ കൂടി വന്നു. വിളിച്ചത് ശിവദാസമേനോന്‍. അതിന്‍പ്രകാരം വിനോദ് ചെന്നു. ശ്രീകല ഇല്ലാത്തതിനാലും വേലക്കാരി അന്ന് അവധിയായിരുന്നതിനാലും രാത്രിയിലേക്ക് ഭക്ഷണമില്ലെന്നും, ഹോട്ടലില്‍ നിന്നും എന്തെങ്കിലും വാങ്ങി വരുവാനും പറഞ്ഞ് മേനോന്‍ വിനോദിന് കാശും നല്‍കി വിട്ടു. അവിടെ നിന്നാണ് വിനോദ് എന്ന ഓട്ടോഡ്രൈവര്‍ കൗശലക്കാരനായ ഒരു കുറ്റവാളിയായി മാറിയത്. ഏറെക്കാലമായി വിനോദ് മനസ്സില്‍ കൊണ്ട് നടന്ന മോഹമായിരുന്നു സുന്ദരിയായ ശാരിക. ഹോട്ടലില്‍ നിന്ന് പൊറോട്ടയും ചിക്കന്‍കറിയും വാങ്ങിയ ഇയാള്‍ വഴിമധ്യേ, ഡോക്റ്റര്‍ അലി മുഹമ്മദ്‌ തന്‍റെ അമ്മയ്ക്ക് കുറിച്ച് നല്‍കിയ zolpidem എന്ന ഗുളിക, മനുഷ്യന്‍റെ സര്‍വ്വനാഡികളും തളര്‍ത്തിക്കളയാന്‍ ശേഷിയുള്ള മയക്കുമരുന്ന്‌, ചിക്കന്‍കറിയില്‍ പൊടിച്ചു ചേര്‍ത്തു. ഒന്നോ രണ്ടോ അല്ല, നാലെണ്ണം. ഒരു സാധരണ വ്യക്തിയെ 6 മണിക്കൂറിലേറെ ഉറക്കിക്കിടത്താന്‍ കഴിയുന്ന തരത്തിലുള്ള 4 ഗുളികകള്‍ !&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;എല്ലാപേരുടെയും കണ്ണുകള്‍ വിനോദിലേക്ക് ചുരുങ്ങുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;*************************************************************************************&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;21/10/2010&lt;br /&gt;&lt;br /&gt;വൈകുന്നേരം 7 മണി.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;ശാരികയുടെ വീട്ടുമുന്നില്‍ വന്നു നില്‍ക്കുന്ന ഓട്ടോറിക്ഷ. കയ്യില്‍ പാര്‍സലുമായി വിനോദ് വീടിനുള്ളിലേക്ക്. ഉള്ളില്‍ ടി.വി കണ്ടുകൊണ്ടിരിക്കുന്ന  ശിവദാസമേനോന്‍. ഹാളിന്‍റെ ഒഴിഞ്ഞ കോണിലെ സോഫയില്‍ എന്തോ ആലോചിച്ച് കണ്ണും അടച്ചിരിക്കുന്ന ശാരിക. വിനോദിനെ കണ്ട്......&lt;/span&gt;&lt;br /&gt;&lt;br /&gt;മേനോന്‍: ങാ... നീ വന്നോ....&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;ശബ്ദം കേട്ട് ഞെട്ടി ഉണരുന്ന ശാരിക. വിനോദ് പാര്‍സല്‍ ടേബിളില്‍ വച്ച്, ബാക്കി കാശ് മേനോന് കൊടുക്കുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;മേനോന്‍: ഡാ. നീ പോവല്ലേ. ഭക്ഷണം നിനക്കും കൂടിയാ. കഴിച്ചിട്ട് പോയാമതി. ഞാന്‍ രാത്രി കഴിക്കാറില്ല. ഒരു ഗ്ലാസ്‌ പാല്. അത്രന്നെ.&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;വിനോദ് ഒന്ന് ഞെട്ടുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;വിനോദ്: അയ്യോ എനിക്ക് വേണ്ട. ഞാന്‍ കഴിച്ചതാ. ങാ... അല്ലെങ്കില്‍ ഒരു പൊറോട്ട മാത്രം മതി. തീരെ വിശപ്പില്ല. അതാ.&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;ശാരിക പ്ലേറ്റ്‌ കൊണ്ട് വന്ന് പാര്‍സലില്‍ നിന്നും പൊറോട്ട എടുത്ത് വിനോദിന് കൊടുത്തു. ഗ്ലാസില്‍ പാലൊഴിച്ച് മേനോന് നല്‍കിക്കൊണ്ട്.....&lt;/span&gt;&lt;br /&gt;&lt;br /&gt;ശാരിക: അപ്പൂപ്പാ, എനിക്ക് ഒന്നും വേണ്ട. ആകെ ഒരു വയ്യായ്ക.&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;വിനോദിന്‍റെ മുഖത്ത്, തന്‍റെ പ്രതീക്ഷകള്‍ തെറ്റുമോ എന്ന ആശങ്ക.&lt;/span&gt;&lt;br /&gt;&lt;br /&gt;മേനോന്‍: നല്ല കഥയായി. പിന്നെ ഇതൊക്കെ ആര്‍ക്കാ വാങ്ങിയത്? ഒന്നും പറയണ്ട. രാത്രി പെണ്‍കുട്ടികള്‍ പട്ടിണി കിടക്കാന്‍ പാടില്ല. മക്കളതെടുത്ത് കഴിക്ക്.&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;മേനോന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി മനസ്സില്ലാമനസോടെ ശാരിക ഭക്ഷണം കഴിച്ചു; ചിക്കന്‍ കറിയും. ബാക്കി വന്ന ഭക്ഷണവും, പാത്രങ്ങളും എടുത്ത് അവള്‍ അടുക്കളയിലേക്ക് പോകുമ്പോഴും വിനോദിന്‍റെ കണ്ണുകള്‍ അവളെ വിട്ടു പിരിയുന്നില്ല.&lt;/span&gt;&lt;br /&gt;&lt;span style="font-style:italic;"&gt;&lt;br /&gt;പെട്ടെന്ന് തിരികെ വരുന്ന ശാരിക.&lt;/span&gt;&lt;br /&gt;&lt;br /&gt;ശാരിക: അപ്പൂപ്പാ, എനിക്കെന്തോ വല്ലാത്ത ക്ഷീണം. ഇത്തിരിനേരം കിടക്കട്ടെ. പിന്നീട് വന്ന് പാത്രങ്ങള്‍ കഴുകാം.&lt;br /&gt;&lt;br /&gt;മേനോന്‍: ശരി മോളെ.&lt;br /&gt;&lt;span style="font-style:italic;"&gt;&lt;br /&gt;ശാരിക മുകളിലേക്ക്. വിനോദ് മേനോന്‍റെ ഒപ്പം ടി.വി യില്‍ മുഴുകി. അരമണിക്കൂര്‍ കഴിഞ്ഞിട്ടും ശാരികയെ കാണാഞ്ഞ്.....&lt;/span&gt;&lt;br /&gt;&lt;br /&gt;മേനോന്‍: ഈ കുട്ടിയെന്താ ഉറങ്ങിയോ....? ഞാനൊന്ന് നോക്കട്ടെ.&lt;br /&gt;&lt;span style="font-style:italic;"&gt;&lt;br /&gt;മുകളിലേക്ക് പോകുന്ന മേനോന്‍. തന്‍റെ കള്ളി പോളിയുമോ എന്ന് സംശയിച്ച് വിനോദ് അയാളെ തന്നെ നോക്കിയിരുന്നു. മേനോന്‍ തിരികെ വരുന്നതറിയുന്ന അയാള്‍ ശ്രദ്ധ ടി.വി യിലേക്ക് മാറ്റുന്നു. പടിയിറങ്ങുന്നതിനിടെ......&lt;/span&gt;&lt;br /&gt;&lt;br /&gt;മേനോന്‍: പാവം, അതുറങ്ങി. ഇന്ന് ഏതോ ഒരു കൂട്ടുകാരിയുടെ ഇന്‍റര്‍വ്യൂവിന് ഒപ്പം പോയി വന്നതാ. യാത്രയുടെയായിരിക്കും, വന്നപ്പോഴേ ആകെ വാടിക്കുഴഞ്ഞ്‌. ദേ കണ്ടില്ലേ. ഇപ്പൊ വരാമെന്നും പറഞ്ഞു പോയതാ; സുഖ ഉറക്കം. ഇനിയിപ്പോ കിടക്കട്ടെ. പാത്രം രാവിലെ ശാന്ത കഴുകിക്കൊള്ളും.&lt;br /&gt;&lt;br /&gt;വിനോദ്: എന്നാപ്പിന്നെ ഞാനും ഇറങ്ങുവാ. വീട്ടില് അമ്മ ഒറ്റയ്ക്കാ.&lt;br /&gt;&lt;br /&gt;മേനോന്‍: എന്നാ ശരി. കല നാളെ വരുമെന്ന് പറഞ്ഞാ പോയത്. ഇപ്പൊ അങ്ങോട്ട്‌ വിളിച്ചിട്ട് കിട്ടുന്നുമില്ല. നാളെ വരുന്നുണ്ടെങ്കില്‍ അവള് നിന്നെ വിളിച്ചോളും.&lt;br /&gt;വിനോദ്: ങാ.. ശരി.&lt;br /&gt;&lt;span style="font-style:italic;"&gt;&lt;br /&gt;വിനോദ് വണ്ടിയുമായി പുറത്തേക്ക്. മേനോന്‍ പുറകെ ചെന്ന് ഗേറ്റ് അടയ്ക്കുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;*************************************************************************************&lt;br /&gt;&lt;br /&gt;DGP: ഹാ  അതുകൊണ്ട് ഇയാള്‍ എങ്ങനെ.....?&lt;br /&gt;&lt;br /&gt;അശോക്‌: സംഭവം നടന്നത് പിന്നെയാണ് സര്‍ .അവിടെ നിന്നിറങ്ങിയ ഇയാള്‍ വീട്ടിലേക്കു പോയില്ല. നന്നായി മദ്യപിച്ച ശേഷം ഉദ്ദേശം രാത്രി പത്തരയോടെ ഓട്ടോയില്‍ ശാരികയുടെ വീടിന്‍റെ പുറകുവശത്തുള്ള പറമ്പിലെത്തി. ശാരിക മുറി പൂട്ടിയിട്ടില്ല എന്ന് മേനോന്‍റെ സംസാരത്തില്‍ നിന്നും ഇയാള്‍ക്ക് വ്യക്തമായിരുന്നു. പുറത്തുനിന്നും ഉള്ളിലേക്ക് കടക്കുന്ന വാതിലിന്‍റെ പൂട്ട്‌ വീഴുന്നില്ലെന്നും ശരിയാക്കാന്‍ ആരെയെങ്കിലും കൂട്ടി വരണമെന്നും മുന്‍പ്‌ പലതവണ കലയും വിനോദിനോട്‌ സൂചിപ്പിച്ചിരുന്നു. മതില്‍ വഴി മുകളിലത്തെ നിലയിലെത്തിയ ഇയാള്‍ നേരെ ശാരികയുടെ മുറിയിലേക്ക് പോയി. വികാരമറ്റ് കട്ടിലില്‍ കിടന്ന ശാരിക എന്ന വെറും മാംസക്കഷണത്തില്‍ ഇയാള്‍ തന്‍റെ കാമം ഒഴിച്ചു തീര്‍ത്തു; അവള്‍ പോലുമറിയാതെ.&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;പൊട്ടിക്കരയുന്ന  ശ്രീകലയും ജഗന്നാഥനും. ചാടി എഴുന്നേല്‍ക്കുന്ന MLA……&lt;/span&gt;&lt;br /&gt;&lt;br /&gt;MLA: ടാ...... എന്നാലും നീ ഞങ്ങടെ മോളെ...... എങ്ങനെ തോന്നിയെടാ നിനക്ക്.... ആ പാവത്തിനെ കൊല്ലാന്‍...&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;MLA യെ നിയന്ത്രിക്കാന്‍ ശ്രമിച്ചുകൊണ്ട്.....&lt;/span&gt;&lt;br /&gt;&lt;br /&gt;അശോക്‌: sir, please cool down. സാര്‍ തെറ്റിദ്ധരിച്ചു. വിനോദ് ശാരികയെ റേപ്പ്‌ ചെയ്തു എന്നാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ...... കൊന്നു എന്ന് പറഞ്ഞില്ല.! അല്ല, സാറിനെന്താ ആകെ ഒരു ധൃതി? ഒന്ന് ക്ഷമിക്കൂ....&lt;br /&gt;&lt;span style="font-style:italic;"&gt;&lt;br /&gt;ഹാള്‍ ഒറ്റ നിമിഷത്തില്‍ നിശബ്ദമായി. MLA യുടെ മുഖത്ത് പരിഭ്രമം. മുഖത്തോട് മുഖം നോക്കുന്ന ആഭ്യന്തരമന്ത്രിയും DGP യും.&lt;/span&gt;&lt;br /&gt;&lt;br /&gt;DGP: What do you mean Mr. ashok?&lt;br /&gt;&lt;br /&gt;അശോക്‌: Exactly what I said sir….. ശാരിക കൊല്ലപ്പെട്ടത് വിനോദിന്‍റെ കൈ കൊണ്ടല്ല.&lt;br /&gt;&lt;br /&gt;DGP: Then who is that….?&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;അശോക്‌ ഒരു ചെറു പുഞ്ചിരിയോടെ സദസ്സിലെ മുഴുവന്‍ ആളുകളെയും നോക്കിക്കൊണ്ട്.....&lt;/span&gt;&lt;br /&gt;&lt;br /&gt;അശോക്‌: പറയാം സര്‍ . പക്ഷെ അതിനു മുന്‍പ്‌ ഒന്ന് രണ്ടു കാര്യങ്ങള്‍ കൂടി. വന്ന കാര്യം നടത്തി വിനോദ് ആ മുറിയില്‍ നിന്നും പോയി എന്നത് സത്യമാണ്. പക്ഷെ പോകുന്നതിനു മുന്‍പ് ഇയാള്‍ക്ക് ഒരു അബദ്ധം പറ്റി. കട്ടിലില്‍ നിന്ന് എഴുന്നേറ്റു പോകാന്‍ തുടങ്ങുന്നതിനിടയില്‍ അമിതമായി മദ്യപിച്ചിരുന്ന ഇയാള്‍ ബാലന്‍സ്‌ തെറ്റി വീണു. വീഴച്ചയ്ക്കിടെ കട്ടിലില്‍ തട്ടി ഇയാളുടെ നെറ്റി പൊട്ടിയിരുന്നു. നെറ്റി തുടച്ച കൈ കൊണ്ട് ഇയാള്‍ വീണ്ടും കട്ടിലിന്‍റെ പടിയില്‍ പിടിച്ച് എഴുന്നേറ്റു. അങ്ങനെയാണ് ഇയാളുടെ രക്തക്കറ കട്ടിലില്‍ കാണപ്പെട്ടത്. കഴിഞ്ഞില്ല; മുറിക്കുള്ളിലെ ബാത്ത്റൂമില്‍ കയറിയ ഇയാള്‍ വാഷ്‌ബേസിനില്‍ കയ്യും മുഖവും കഴുകിയിട്ടാണ് അവിടം വിട്ടു പോയത്. അതും ബാത്ത്‌റൂമിലെ ലൈറ്റ് ഓഫ് ചെയ്യാതെ. തിരികെ ഓട്ടോയിലെത്തിയ വിനോദ് വണ്ടിയില്‍ ബാക്കിയുണ്ടായിരുന്ന മദ്യം കൂടി കഴിച്ചു. വണ്ടിയിലെ ഗ്ലാസില്‍ , മുഖത്ത് കൂടി ഒലിച്ചിറങ്ങുന്ന രക്തം കണ്ട വിനോദ് തന്‍റെ പോക്കറ്റില്‍ ഉണ്ടായിരുന്ന, ഡോക്റ്റര്‍ അലി മുഹമ്മദിന്‍റെ പ്രിസ്ക്രിപ്ഷന്‍ കൊണ്ട് രക്തം തുടച്ച് വലിച്ചെറിഞ്ഞു. ഒപ്പം കാലിയായ മദ്യക്കുപ്പിയും. ഇയാളുടെ ഓട്ടോറിക്ഷ അവിടം വിട്ടു പോയതിനു ശേഷമാണ് ചുടുകട്ട രമണന്‍ അവിടെ എത്തുന്നത്. മുകളിലെത്തിയ രമണനെ ഞെട്ടിച്ചത് തുറന്നു കിടന്ന വാതിലുകള്‍ ആയിരുന്നു. ശാരികയുടെ മുറിയിലേക്ക് കയറാന്‍ തുടങ്ങിയ ഇയാള്‍ പാതി ചാരിയ ബാത്ത്റൂമിലെ ലൈറ്റ് കണ്ട് അതിനുള്ളില്‍ ആളുണ്ട് എന്ന് തെറ്റിദ്ധരിച്ചാണ് കട്ടിലിനടിയില്‍ ഒളിച്ചത്. എന്നാല്‍ പത്തു മിനിറ്റിനു ശേഷവും ആരും പുറത്തു വരാതായപ്പോള്‍ അതിനുള്ളില്‍ ആരുമില്ല എന്ന് മനസിലാക്കിയ രമണന്‍ കട്ടിലിനടിയില്‍ നിന്നും പുറത്തേക്കിറങ്ങി. കട്ടിംഗ് പ്ലെയര്‍ ഉപയോഗിച്ച് ശാരികയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മുറിച്ചെടുത്ത് അയാളും ആ മുറി വിട്ടു പോയി. പക്ഷെ കട്ടിലിനടിയിലേക്ക് കയറുമ്പോഴോ ഇറങ്ങുമ്പോഴോ ഇയാളുടെ മൊബൈല്‍ഫോണ്‍ ഇയാള്‍ക്ക് അവിടെ നഷ്ട്ടപ്പെട്ടിരുന്നു. അതായത് ഈ ക്രൈം സ്റ്റോറിയില്‍ വിനോദ് എന്ന ഓട്ടോ ഡ്രൈവര്‍ക്കും രമണന്‍ എന്ന മോഷ്ട്ടാവിനും ഉണ്ടായിരുന്ന റോള്‍ അവിടെ അവസാനിച്ചു.&lt;br /&gt;&lt;br /&gt;ഒരു മാധ്യമപ്രവര്‍ത്തക:  അപ്പൊ പിന്നെ ആരായിരുന്നു സാര്‍ ആ കൊലയാളി?&lt;br /&gt;&lt;br /&gt;അശോക്‌: കൊലയാളിയല്ല, കൊലയാളികള്‍ ‍. കൊന്നത് ഒരാളാണെങ്കിലും കൊലയാളിയെ സഹായിക്കാന്‍ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;മന്ത്രി: Ashok, Who are they?&lt;br /&gt;&lt;br /&gt;അശോക്‌: (&lt;span style="font-style:italic;"&gt;MLA യെ സൂക്ഷിച്ചു നോക്കിക്കൊണ്ട്&lt;/span&gt;) സര്‍ ‍, ആ കൊലപാതകി ശാരികയുടെ രക്തബന്ധത്തില്‍പെട്ട ഒരാളാണ്.&lt;br /&gt;&lt;span style="font-style:italic;"&gt;&lt;br /&gt;MLA  യുടെ ചുണ്ടുകള്‍ വിറച്ചു തുടങ്ങി. മുഖം വിയര്‍ക്കുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;DGP: Please leave the suspense Ashok. Who is that?&lt;br /&gt;&lt;br /&gt;അശോക്‌: സര്‍ , ശാരിക മരണപ്പെട്ടത് സ്വന്തം അച്ഛനെക്കാള്‍ അവള്‍ ഇഷ്ട്ടപ്പെട്ടിരുന്ന, സ്നേഹിച്ചിരുന്ന ഇളയച്ഛന്‍റെ കൈകള്‍ കൊണ്ടാണ്.&lt;br /&gt;&lt;br /&gt;DGP: What??????&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;എല്ലാപേരുടെയും കണ്ണുകള്‍ MLA കൃഷ്ണദാസിലേക്ക്......&lt;/span&gt;&lt;br /&gt;&lt;br /&gt;MLA: എന്താടോ താനീ പറയുന്നേ? ഞാനോ..... ഇല്ല. നിങ്ങള്‍... എന്താ നിങ്ങടെ ഉദ്ദേശം? എന്തും പറയാമെന്നാ.....&lt;br /&gt;&lt;br /&gt;അശോക്‌: ഹാ..... ക്ഷോഭിക്കാതെ, Mr. MLA. അല്ലെങ്കിലും നിങ്ങള്‍ ഈ രാഷ്ട്രീയക്കാരുടെ കുഴപ്പമാണ് തോക്കില്‍ കേറിയുള്ള വെടി വയ്പ്പ്. ഞാന്‍ മുഴുവന്‍ പറയട്ടെ. ശാരികയുടെ ഇളയച്ഛന്‍ എന്ന് പറഞ്ഞാല്‍ അത് നിങ്ങള്‍ എന്ന് മാത്രമാണോ അര്‍ത്ഥം? ആണെങ്കില്‍ ജഗന്നാഥന്‍ പറയട്ടെ.......&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;ജഗന്നാഥന്‍  പരുങ്ങുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകള്‍ തുടച്ചുകൊണ്ട് ശ്രീകല ജഗന്നാഥനെ തുറിച്ചു നോക്കുന്നു.&lt;br /&gt;&lt;br /&gt;മന്ത്രിയോടും DGP യോടുമായി...&lt;/span&gt;&lt;br /&gt;&lt;br /&gt;അശോക്‌: അതെ, ഈ ജഗന്നാഥന്‍ ആ കുട്ടിയുടെ അച്ഛനല്ല; ഇളയച്ഛനാണ്.&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;സദസ്സിലിരിക്കുന്നവര്‍ പരസ്പരം പിറുപിറുക്കുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;അശോക്‌: ഒരു പതിനെട്ട് വര്‍ഷം മുന്‍പ്‌ നടന്ന കഥ. ശാരികയ്ക്ക് കഷ്ട്ടിച്ച് ഒരു വയസ്സ് പ്രായമുള്ളപ്പോഴാണ് ശ്രീകലയുടെ ആദ്യ ഭര്‍ത്താവ്, ജഗന്നാഥന്‍റെയും കൃഷ്ണദാസിന്‍റെയും മൂത്ത സഹോദരന്‍ ഹരിദാസ്‌ ഒരപകടത്തില്‍ മരിച്ചത്. തുടര്‍ന്നാണ് ശ്രീകലയെ ജഗന്നാഥന്‍ വിവാഹം ചെയ്തത്. ആ ദാമ്പത്യത്തില്‍ കുട്ടികള്‍ ഇല്ല. ശ്രീകലയ്ക്ക് ഒരു പുതു ജീവിതം കൊടുക്കുക എന്ന  സദുദ്ദേശമായിരുന്നില്ല ജഗന്നാഥന്‍റെയുള്ളില്‍ . മറിച്ച്, അവരുടെ പേരില്‍ ഉണ്ടായിരുന്ന കണക്കറ്റ സ്വത്തുവകകളായിരുന്നു. ജേഷ്ഠന്‍റെ മകളെ സ്വന്തം മകളായി വളര്‍ത്തും എന്ന് ശ്രീകലയ്ക്ക് വാക്ക് നല്‍കിയ ഇയാള്‍ ‍, ശാരിക കൊല്ലപ്പെടുന്ന ദിവസം വരെയും അത് പാലിക്കുകയും ചെയ്തു. പക്ഷെ, ഇത്രയും നാള്‍ നോക്കി നടത്തിയിട്ടും ഇനിയും തന്‍റെ പേരിലേക്ക് മാറ്റപ്പെട്ടിട്ടില്ലാത്ത സമ്പത്തിന്മേല്‍ താന്‍ നടത്തിയ കണക്ക് കൂട്ടലുകള്‍ ഒറ്റ ദിവസം കൊണ്ട് ശാരിക തെറ്റിക്കും എന്ന അവസ്ഥ വന്നപ്പോള്‍ വളര്‍ത്തുമകളെക്കാള്‍ ഇയാള്‍ സ്വത്തിനെ സ്നേഹിച്ചു. അതിനയാള്‍ കണ്ടെത്തിയ പോംവഴി ശാരികയുടെ മരണവും......&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;ജഗന്നാഥന്‍റെ മുഖത്തേക്ക് നോക്കിക്കൊണ്ട്...&lt;/span&gt;&lt;br /&gt;&lt;br /&gt;അശോക്‌: എന്താ ജഗന്നാഥന്‍, ശരിയല്ലേ...&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;ജഗന്നാഥന്‍ മറുപടിയില്ലാതെ നിന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;അശോക്‌: അന്ന്, ഞങ്ങള്‍ നിങ്ങളുടെ വീട്ടില്‍ വന്ന ദിവസം. നിങ്ങളുടെ പാസ്പോര്‍ട്ടില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു ജഗന്നാഥാ, ഈ കഥയില്‍ നിങ്ങടെ കഥാപാത്രത്തിന്‍റെ ഡെപ്ത്.&lt;br /&gt;&lt;br /&gt;DGP: Ashok, But how? And for what?&lt;br /&gt;&lt;br /&gt;അശോക്‌: I’ll explain sir.&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;മേശപ്പുറത്തിരുന്ന ഫയലില്‍ നിന്നും ഒരു പാസ്പോര്‍ട്ട് എടുത്തുകൊണ്ട്...&lt;/span&gt;&lt;br /&gt;&lt;br /&gt;അശോക്‌: സര്‍ , ഇത് ജഗന്നാഥന്‍ റിന്യൂ ചെയ്യാന്‍ കൊടുത്ത, ഇയാളുടെ പാസ്പോര്‍ട്ട് ആണ്. ഞങ്ങള്‍ ഇയാളുടെ വീട്ടില്‍ ചെന്ന ദിവസം, ചോദിക്കാത്ത ഒരു ചോദ്യത്തിന് ഇയാള്‍ ഉത്തരം പറഞ്ഞിരുന്നു. താന്‍ അവസാനം നാട്ടില്‍ വന്നത് മൂന്നു മാസം മുന്‍പാണ് എന്ന്. അതില്‍ പകുതി മാത്രമായിരുന്നു സത്യം. മൂന്നു മാസം മുന്‍പ്‌ ഇയാള്‍ വന്നിരുന്നു, പക്ഷെ അവസാനമായി നാട്ടില്‍ വന്നത് അന്നല്ല. ഇനി ഞാന്‍ പറയുന്നത് വ്യക്തമായി കേള്‍ക്കണം.&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;ക്യാമറകള്‍ അശോകിലേക്ക് സൂം ചെയ്യപ്പെടുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;അശോക്‌: ശാരിക മരിക്കുന്നതിന്‍റെ തലേ ദിവസം. അതായത് 20- ാ൦ തീയതി, ഇയാള്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വന്നിറിങ്ങി എന്ന് എമിഗ്രേഷന്‍ സ്റ്റാമ്പില്‍ നിന്നും വ്യക്തമായിരുന്നു. പിന്നെ 22-ാ൦ തീയതി, അതായത് കൊലപാതകം പുറത്തറിഞ്ഞ ദിവസം തിരികെ ദുബായിലേക്ക് പോയ ഇയാള്‍ അന്ന് തന്നെ ദുബായില്‍ നിന്നും തിരിച്ചു വരികയും ചെയ്തു. തിരുവനന്തപുരത്തു ഇറങ്ങിയത് പിറ്റേന്ന്, അതായത് 23-ാ൦ തീയതി. തുടര്‍ന്ന് ഞങ്ങള്‍ 22-ാ൦ തീയതി തിരുവനന്തപുരത്തു നിന്നും ദുബായിലേക്ക് ഫ്ലൈ ചെയ്ത എയര്‍ലൈനുകളുമായി ബന്ധപ്പെട്ടു. അങ്ങനെയാണ് എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ ഇയാള്‍ കഴിഞ്ഞ 22 ന് യാത്ര ചെയ്തിരുന്നു എന്ന് വ്യക്തമായത്. ടിക്കറ്റ്‌ ബുക്ക്‌ ചെയ്തത് തിരുവനന്തപുരത്തെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ നിന്നും.! ട്രാവല്‍ ഏജന്‍സിയില്‍ എത്തിയ എന്‍റെ സഹപ്രവര്‍ത്തകര്‍ക്ക് കിട്ടിയത് മറ്റൊരു ട്വിസ്റ്റ്‌ ആയിരുന്നു. ഒറ്റ ബില്ലില്‍ സെറ്റില്‍ ചെയ്തിരുന്നത് രണ്ടു പേര്‍ക്കുള്ള ടിക്കറ്റുകള്‍!! സ്വന്തം പേരില്‍ ഒരു റിട്ടേണ്‍ ടിക്കറ്റും, ഒപ്പമുണ്ടായിരുന്ന ആളിന് തിരുവനന്തപുരം- ദുബായ് വണ്‍വേ ടിക്കറ്റും. അങ്ങനെ 22 ന് വെളുപ്പിന് 4:30 നുള്ള EK 523 വിമാനത്തില്‍ ജഗന്നാഥനും കൂട്ടാളിയും തിരുവനന്തപുരത്ത് നിന്നും ദുബായിലേക്ക് പോയി. അന്ന് രാത്രിതന്നെ ദുബായില്‍ നിന്നുള്ള റിട്ടേണ്‍ ഫ്ലൈറ്റില്‍ തിരിച്ച ജഗന്നാഥന്‍ 23 ന് വെളുപ്പിന് മരണമറിഞ്ഞിട്ട്‌ വന്നതെന്ന രീതിയില്‍ നാട്ടിലെത്തി. ഫ്ലൈറ്റ്‌ നമ്പര്‍ EK 522.&lt;br /&gt;&lt;br /&gt;DGP: So who is that stranger?&lt;br /&gt;&lt;br /&gt;അശോക്‌: Iam coming to that sir.&lt;br /&gt;&lt;br /&gt;അശോക്‌ ഫോണ്‍ എടുത്ത് ഡയല്‍ ചെയ്ത്‌ ചെവിയോടു ചേര്‍ത്തു.&lt;br /&gt;&lt;br /&gt;അശോക്‌: ങാ... രവി. തന്‍റെ എന്‍ട്രിയ്ക്ക് ടൈം ആയി. ഇങ്ങു പോരെ....&lt;br /&gt;&lt;span style="font-style:italic;"&gt;&lt;br /&gt;വാതില്‍ തുറന്ന് വരുന്ന well dressed personality.  ഒപ്പം, കയ്യില്‍ വിലങ്ങുമായി  മറ്റൊരാളും.&lt;/span&gt;&lt;br /&gt;&lt;br /&gt;ജഗന്നാഥന്‍ വീണ്ടും ഞെട്ടുന്നു.&lt;br /&gt;&lt;span style="font-style:italic;"&gt;&lt;br /&gt;പുതുമുഖത്തിനെ ഒപ്പം ചേര്‍ത്തു നിര്‍ത്തി DGP ക്ക് പരിചയപ്പെടുത്തുന്ന അശോക്‌&lt;/span&gt;&lt;br /&gt;&lt;br /&gt;അശോക്‌: സര്‍ ‍, ഇത് രവിശങ്കര്‍ . എന്‍റെ സുഹൃത്താണ്. ഇന്‍വെസ്റ്റിഗേറ്റിവ്‌ ജേര്‍ണലിസ്റ്റ്. ഇപ്പൊ BBC യ്ക്ക് വേണ്ടി ദുബായില്‍ വര്‍ക്ക്‌ ചെയ്യുന്നു.  കുന്നേറ്റുംകര ദുബായിലേക്ക് വളര്‍ന്നപ്പോള്‍ എന്‍റെ മനസ്സില്‍ ആദ്യം എത്തിയത് രവിയുടെ മുഖമാണ്. എന്‍റെ ആവശ്യപ്രകാരം രവി അവിടെ നടത്തിയ അന്വേഷണത്തില്‍ നിന്നാണ് പേരുകൊണ്ട് മാത്രം ഞങ്ങള്‍ക്ക് പരിചയമുണ്ടായിരുന്ന, ഈ നില്‍ക്കുന്ന ക്രിസ്റ്റി കഥയിലേക്ക്‌ വരുന്നത്. ക്രിസ്റ്റി ജഗന്നാഥന്‍റെ കമ്പനിയുടെ മാനേജരാണ്. ഇയാളായിരുന്നു അന്ന് ജഗന്നാഥനോടൊപ്പം ഉണ്ടായിരുന്ന സഹയാത്രികനും, കൊലപാതകത്തിലെ സഹപ്രവര്‍ത്തകനും.!&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് എല്ലാപേരുടെയും ശ്രദ്ധ അങ്ങോട്ട്‌ തിരിയുന്നു. കടന്നു വരുന്നത് സബ്ഇന്‍സ്പെക്ടര്‍ അന്‍വര്‍. ഒപ്പം ഒരു പെണ്‍കുട്ടിയും.&lt;/span&gt;&lt;br /&gt;&lt;br /&gt;അശോക്‌: ജഗന്നാഥന്‍ ഈ പെണ്‍കുട്ടിയെ അറിയോ?&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;ജഗന്നാഥന്‍ മറുപടി പറയുന്നില്ല.&lt;/span&gt;&lt;br /&gt;&lt;br /&gt;അശോക്‌: പക്ഷെ ഈ കുട്ടി ജഗന്നാഥനെ അറിയും, ക്രിസ്റ്റിയേയും.&lt;br /&gt;&lt;br /&gt;DGP: അശോക്‌, മനസ്സിലായില്ല.&lt;br /&gt;&lt;br /&gt;അശോക്‌: സര്‍ , ഇത് അശ്വതി. ഈ കുട്ടി, മരിച്ച ശാരികയുടെ കൂട്ടുകാരിയായിരുന്നു. ശാരിക മരിച്ച ദിവസം രാവിലെ ഈ കുട്ടിയുടെ ഒരു ഇന്‍റര്‍വ്യൂവിന്‍റെ കാര്യത്തിനായി ഒപ്പം പോയിരുന്നു. വീട്ടിലെ ബുദ്ധിമുട്ടുകള്‍ കൊണ്ട് പത്രത്തില്‍ കണ്ട ഒരു പരസ്യത്തിന് പിന്നാലെ പോകുകയായിരുന്നു ഈ കുട്ടി. വിദേശത്ത്‌ റിസപ്ഷനിസ്റ്റ് ആയി ജോലി എന്നതായിരുന്നു ഓഫര്‍ ‍. പരസ്യത്തില്‍ പറഞ്ഞതനുസരിച്ച് ഇന്‍റര്‍വ്യൂ നടക്കുന്ന ഹോട്ടലില്‍ അശ്വതിയും ശാരികയും എത്തി. ശാരികയെ പുറത്തിരുത്തി അശ്വതി ഇന്‍റര്‍വ്യൂ ഹാളിലേക്ക് പോയി. അവിടെയുണ്ടായിരുന്നത്  ക്രിസ്റ്റി ആയിരുന്നു. തന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ ഒന്നും നോക്കാതെ തന്നെ ജോലി ദുബായില്‍ ഓക്കേ ആണെന്നും വൈകാതെ പുറപ്പെടണമെന്നും പറഞ്ഞ ക്രിസ്റ്റിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അശ്വതി ജോലിയെ പറ്റി അന്വേഷിച്ചു. ഉള്ളിലെ മുറിയില്‍ എം.ഡി ഉണ്ടെന്നും ബാക്കി കാര്യങ്ങള്‍ അദ്ദേഹം പറയുമെന്നും ക്രിസ്റ്റി അശ്വതിയെ വിശ്വസിപ്പിച്ചു. ഇതേ സമയം, പുറത്തിരുന്ന ശാരികയോട് ഹോട്ടലിലെ ഒരു ജീവനക്കാരന്‍ ഇവിടെ നില്‍ക്കണ്ട എന്നും ഇന്‍റര്‍വ്യൂ എന്ന പേരില്‍ പെണ്‍കുട്ടികളെ ചതിയില്‍ പെടുത്തി വിദേശത്തേക്ക് കയറ്റി അയക്കുന്ന ആളുകളാണ് അവര്‍ എന്നും ഇന്നലെയും ഇവിടെ ഇതേ ഇന്‍റര്‍വ്യൂ ഉണ്ടായിരുന്നു എന്നും പറഞ്ഞു. അപകടത്തില്‍ പെട്ട കൂട്ടുകാരിയെ രക്ഷിക്കാന്‍ ഉള്ളിലേക്ക് ചെന്ന ശാരിക കാണുന്നത് തന്‍റെ കൂട്ടുകാരിയെ കയറിപ്പിടിക്കുന്ന വളര്‍ത്തച്ഛനെയാണ്. ഒപ്പം ക്യാമറയില്‍ അത് ഷൂട്ട്‌ ചെയ്യുന്ന ക്രിസ്റ്റിയേയും. ശാരികയെ കണ്ട് ഞെട്ടുന്ന ജഗന്നാഥന്‍റെ കയ്യില്‍ നിന്നും രക്ഷപ്പെട്ട് അശ്വതി പുറത്തേക്കോടി. പുറകെ ശാരികയും. വിവരം ശ്രീകല അറിഞ്ഞാല്‍ ഉണ്ടാകുന്ന ഭവിഷത്തുകള്‍ മനസ്സിലാക്കിയ ജഗന്നാഥന്‍ ആദ്യം ചെയ്തത് ശാരിക വീട്ടില്‍ എത്തുന്നതിന് മുന്നേ ശ്രീകലയെ വീട്ടില്‍ നിന്നും മാറ്റുക എന്നതായിരുന്നു. അതിനുവേണ്ടി ശ്രീകലയുടെ അച്ഛന്‍റെ ബൈക്ക്‌ ഒരു അപകടത്തില്‍ പെടുത്തി. വിവരമറിഞ്ഞ് തറവാട്ടിലേക്ക് പുറപ്പെട്ട ശ്രീകല ഫോണ്‍ വഴി ശാരികയുമായി ബന്ധപ്പെടാതിരിക്കാനായി ശ്രീകലയുടെ വീട്ടിലെ ഫോണ്‍ കണക്ഷന്‍ കട്ട് ചെയ്തു. എല്ലാം ചെയ്തത് ക്രിസ്റ്റി, ചെയ്യിച്ചത് ജഗന്നാഥന്‍.! തുടര്‍ന്ന് സുഹൃത്തിന്‍റെ കാറില്‍ ട്രാവല്‍ ഏജന്‍സിയില്‍ പോയി ടിക്കറ്റുകള്‍ എടുത്ത് രാത്രി ഒരു മണിയോടെ ജഗന്നാഥനും ക്രിസ്റ്റിയും ശാരികയുടെ മുറിയിലെത്തി.  രണ്ടു കുറ്റകൃത്യങ്ങള്‍ അതിനോടകം നടന്നിരുന്ന ആ മുറി അതേ രാത്രിയില്‍ തന്നെ ഒരു കൊലപാതകത്തിനും കൂടി സാക്ഷ്യം വഹിച്ചു. തലയിണ കൊണ്ട് ശാരികയെ ശ്വാസം മുട്ടിച്ചു കൊന്നു, ജഗന്നാഥന്‍. ഒന്ന് പിടയാന്‍ പോലും അനുവദിക്കാതെ അവളുടെ കാലുകള്‍ കൂട്ടി പിടിച്ചത് ക്രിസ്റ്റി. മരണം ഉറപ്പാക്കിയ ഇവര്‍ , മുറിയില്‍ തന്നെയുണ്ടായിരുന്ന ചുരിദാറിന്‍റെ ഷോള്‍ ഉപയോഗിച്ച് ശാരികയെ ഫാനില്‍ കെട്ടിത്തൂക്കുമ്പോഴാണ് ശിവദാസമേനോന്‍ അവിടെ വന്നത്. മുന്നിലെ അരണ്ട വെളിച്ചത്തിലെ കാഴ്ചകളില്‍ നിന്നും ആ വൃദ്ധന്‍റെ കണ്ണുകള്‍ ജഗന്നാഥനെ തിരിച്ചറിഞ്ഞു. കയ്യില്‍ ഉണ്ടായിരുന്ന ടോര്‍ച്ച് കൊണ്ട് ക്രിസ്റ്റി മേനോന്‍റെ തലയ്ക്കടിച്ചു വീഴ്ത്തി. മേനോനും മരണപ്പെട്ടു എന്ന് മനസ്സിലാക്കിയ അവര്‍ അവിടെ നിന്നും നേരെ എയര്‍പോര്‍ട്ടിലേക്ക് പോയി. എയര്‍പോര്‍ട്ടില്‍ നിന്നും കാറിന്‍റെ ഉടമയെ വിളിച്ച് അത്യാവശ്യമായി ദുബായിലേക്ക് തിരികെ പോകണമെന്നും കാര്‍ എയര്‍പോര്‍ട്ട് പാര്‍ക്കിങ്ങില്‍ ഇട്ടിട്ടുണ്ടെന്നും പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;കേട്ടത് വിശ്വസിക്കാനാവാതെ താടിക്ക് കൈ കൊടുക്കുന്ന മന്ത്രി.&lt;/span&gt;&lt;br /&gt;&lt;br /&gt;അശോക്‌: ജഗന്നാഥന്‍ ദുബായിലെ തന്‍റെ കമ്പനിയുടെ മറവില്‍ നടത്തിയത്‌ പെണ്‍വാണിഭമായിരുന്നു. അയാള്‍ ദുബായിലെ സെക്സ് റാക്കറ്റുകളിലെ ഒരു പ്രധാനിയുമാണ് എന്ന് രവിയുടെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. നാല് ദിവസം മുന്‍പ് ക്രിസ്റ്റിയുടെ മൊബൈലില്‍ നിന്നും ജഗന്നാഥന് ഒരു മെസേജ് കിട്ടിയിരുന്നു. ഫ്രെണ്ട്സിന്‍റെ ഒപ്പം ജര്‍മനിക്ക് പോകുകയാണെന്നും പത്തു ദിവസം കഴിഞ്ഞേ വരൂ, വന്നിട്ടേ ഇനി വിളിക്കൂ എന്നുമായിരുന്നു മെസേജിന്‍റെ കണ്ടന്‍റ്. ഞങ്ങള്‍ നിങ്ങടെ പുറകെ ആണ് എന്ന് നിങ്ങള്‍ക്ക് തോന്നാതിരിക്കാനും ദുബായില്‍ രവിയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും വേണ്ടി, ഞാന്‍ പറഞ്ഞതനുസ്സരിച്ച് ക്രിസ്റ്റിയുടെ ഫോണില്‍ നിന്നും രവി തന്നെ അയച്ചതായിരുന്നു ആ മെസേജ്‍. എത്ര വിദഗ്ദമായി ചെയ്യുന്ന ക്രൈം ആയാലും ദൈവമായിട്ട്‌ കാട്ടി തരുന്ന ചില തെളിവുകള്‍ ഉണ്ടാകും സത്യത്തിലേക്ക്. രമണന് മൊബൈല്‍ ഫോണ്‍ വില്ലനായപ്പോള്‍ വിനോദിനെ സ്വന്തം രക്തം ചതിച്ചു. ജഗന്നാഥന് വിനയായത് പാസ്പോര്‍ട്ടും. ഒരുപക്ഷെ ആ പാസ്പോര്‍ട്ട് അന്ന് ഞങ്ങള്‍ കണ്ടില്ലായിരുന്നു എങ്കില്‍ കഥ മറ്റൊന്നായേനെ. ഈ അന്വേഷണം ഒരുപക്ഷേ വിനോദില്‍ അവസാനിക്കുമായിരുന്നു.&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;തിരിഞ്ഞ് DGP യോടായി...&lt;/span&gt;&lt;br /&gt;&lt;br /&gt;അശോക്‌: Sir, I think my duty is over.&lt;br /&gt;&lt;br /&gt;DGP: Excuse me Ashok. I have a doubt.&lt;br /&gt;&lt;br /&gt;അശോക്‌: Please sir.... &lt;br /&gt;&lt;br /&gt;DGP: ഈ മേനോന്‍ എന്തിനാവും ആ സമയത്ത് ആ മുറിയില്‍ വന്നത്?&lt;br /&gt;&lt;br /&gt;അശോക്‌: (&lt;span style="font-style:italic;"&gt;ചിരിച്ചുകൊണ്ട്&lt;/span&gt;) No idea sir. ജീവിതത്തില്‍ ഉത്തരം കിട്ടാത്ത സിറ്റുവേഷനുകള്‍ വരുമ്പോള്‍ നമ്മള്‍ സ്വയം പറഞ്ഞ് രക്ഷപ്പെടുന്ന ഒരു വാക്കില്ലേ... വിധി... ജീവന് തുല്യം സ്നേഹിച്ചിരുന്ന പേരക്കുട്ടിയോടൊപ്പം ഈ ലോകം വിട്ടു പോകാനായിരുന്നിരിക്കണം മേനോന്‍റെ വിധി.&lt;br /&gt;&lt;br /&gt;DGP: Anyways, you have done an excellent job, ashok.&lt;br /&gt;&lt;span style="font-style:italic;"&gt;ശരത്തിനോട് ജഗന്നാഥനെ അറസ്റ്റ്‌ ചെയ്യാന്‍ പറയുന്ന DGP. DGPക്കും മന്ത്രിക്കും കൈ കൊടുത്ത് തിരികെ നടക്കുന്ന അശോക്‌. ഹാളിലെ ആളുകള്‍ എഴുന്നേല്‍ക്കുന്നു. പുറകെ, പ്രതികളെയും കൂട്ടി രവിയും, ശരത്തും, അന്‍വറും, മൈക്കിളും.......... ക്യാമറകള്‍ ഫ്ലാഷ് ചൊരിയുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;അവസാനിച്ചു.&lt;/span&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_HqHu5gOnfGQ/TNmYLZOjL7I/AAAAAAAAAL4/NPZBNV9nXzk/s1600/the-end-3.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 198px;" src="http://4.bp.blogspot.com/_HqHu5gOnfGQ/TNmYLZOjL7I/AAAAAAAAAL4/NPZBNV9nXzk/s320/the-end-3.jpg" border="0" alt=""id="BLOGGER_PHOTO_ID_5537624538346631090" /&gt;&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8072965941231762377-4950323373008264023?l=vimalgayathri.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vimalgayathri.blogspot.com/feeds/4950323373008264023/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8072965941231762377&amp;postID=4950323373008264023' title='73 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default/4950323373008264023'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default/4950323373008264023'/><link rel='alternate' type='text/html' href='http://vimalgayathri.blogspot.com/2010/11/murder-climax.html' title='Murder!!! - Climax'/><author><name>ആളവന്‍താന്‍</name><uri>http://www.blogger.com/profile/16038107198248268459</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://3.bp.blogspot.com/-Rd_zgLlnIIY/ThB2ejEK6iI/AAAAAAAAAVc/K9-mrY33jrk/s220/33.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_HqHu5gOnfGQ/TNmYCPCTrKI/AAAAAAAAALw/X6qXZxbBoX4/s72-c/climax_2.jpg' height='72' width='72'/><thr:total>73</thr:total></entry><entry><id>tag:blogger.com,1999:blog-8072965941231762377.post-841115547385623690</id><published>2010-11-04T06:53:00.007+02:00</published><updated>2010-12-08T18:27:21.301+02:00</updated><category scheme='http://www.blogger.com/atom/ns#' term='കുറ്റാന്വേഷണം'/><title type='text'>Murder!!  Part -4</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_HqHu5gOnfGQ/TNJCVqF69TI/AAAAAAAAALU/FbH0PYhKMaU/s1600/anonymity2.jpg.bmp"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 205px; height: 148px;" src="http://1.bp.blogspot.com/_HqHu5gOnfGQ/TNJCVqF69TI/AAAAAAAAALU/FbH0PYhKMaU/s320/anonymity2.jpg.bmp" border="0" alt=""id="BLOGGER_PHOTO_ID_5535559831835571506" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a href= http://vimalgayathri.blogspot.com/2010/10/murder.html&gt; Murder Part - 1 &lt;/a&gt;&lt;br /&gt;&lt;a href= http://vimalgayathri.blogspot.com/2010/10/murder-part-2.html &gt; Murder Part - 2 &lt;/a&gt;&lt;br /&gt;&lt;a href= http://vimalgayathri.blogspot.com/2010/11/blog-post.html&gt; Murder Part - 3 &lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;ഡോക്റ്റര്‍ അലി മുഹമ്മദിന്‍റെ വീട്. തുറന്നു കിടക്കുന്ന ഗേറ്റ് കടന്ന്‌  ഒരു ഓട്ടോറിക്ഷ റോഡിലേക്കിറങ്ങി പോകുന്നു. റോഡില്‍ നിന്നും പോലീസിന്‍റെ ടാറ്റാ സുമോ വാന്‍ ഗേറ്റ് കടന്ന് ഉള്ളിലേക്ക്. വാനില്‍ നിന്നും മഫ്തിയില്‍ പുറത്തിറങ്ങുന്ന അശോകും ശരത്തും. കോളിംഗ്ബെല്‍ ശബ്ദിക്കുമ്പോള്‍ വന്നു വാതില്‍ തുറക്കുന്ന ഡോക്റ്റര്‍ അലി മുഹമ്മദ്‌. അതിഥികളെ മനസ്സിലാകാതെ.....&lt;/span&gt;&lt;br /&gt;&lt;br /&gt;ഡോക്റ്റര്‍ : ആരാ?&lt;br /&gt;&lt;br /&gt;അശോക്‌: ഡോക്റ്റര്‍ അലി മുഹമ്മദ്‌...?&lt;br /&gt;&lt;br /&gt;ഡോക്റ്റര്‍ ‍: അതെ. നിങ്ങള്‍ ‍...?&lt;br /&gt;&lt;br /&gt;അശോക്‌: we are from police department. I am ashok, ashok prabhaakar – DYSP. and  this is CI sharath.&lt;br /&gt;&lt;br /&gt;ഡോക്റ്റര്‍ ‍: please come in.&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;ഇരുവരെയും കൂട്ടി ഡോക്റ്റര്‍ ഉള്ളിലേക്ക്. അതിഥികളോട് ഇരിക്കാന്‍ ആംഗ്യം കാട്ടിക്കൊണ്ട്..&lt;br /&gt;&lt;/span&gt;&lt;br /&gt;ഡോക്റ്റര്‍ ‍: yes, tell me officers…. What should I do for you?&lt;br /&gt;&lt;br /&gt;അശോക്‌: ഡോക്റ്റര്‍ ‍, കുന്നേറ്റുംകര കൊലപാതകം ഇപ്പൊ അന്വേഷിക്കുന്നത് ഞങ്ങളാണ്. ഡോക്റ്ററുടെ ഒരു ചെറിയ സഹായം ഞങ്ങള്‍ക്ക്‌ വേണം.&lt;br /&gt;&lt;br /&gt;ഡോക്റ്റര്‍ ‍: of course. പറയൂ....&lt;br /&gt;&lt;span style="font-style:italic;"&gt;&lt;br /&gt;ശരത് കയ്യിലെ ബാഗ് തുറന്ന് ഒരു പേപ്പര്‍ എടുത്ത്‌ അശോകിന് നല്‍കുന്നു&lt;/span&gt;&lt;br /&gt;&lt;br /&gt;അശോക്‌: ഈ പ്രിസ്ക്രിപ്ഷന്‍ ഡോക്റ്ററുടെതല്ലേ?&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;പേപ്പര്‍ വാങ്ങിക്കൊണ്ട്...&lt;/span&gt;&lt;br /&gt;&lt;br /&gt;ഡോക്റ്റര്‍ ‍: അതെ. എന്താ കാര്യം.&lt;br /&gt;&lt;br /&gt;ശരത്: ഡോക്റ്റര്‍ ‍, ഈ മെഡിസിന്‍......?&lt;br /&gt;&lt;br /&gt;ഡോക്റ്റര്‍ : this is Zolpidem 10mg tablet.  ഇന്‍സോംനിയ  എന്ന ഡിസോര്‍ഡറിന് പൊതുവേ പ്രിസ്ക്രൈബ് ചെയ്യുന്ന ഒരു ഡ്രഗ് ആണിത്.&lt;br /&gt;&lt;br /&gt;ശരത്: ഇന്‍സോംനിയ...?&lt;br /&gt;&lt;br /&gt;ഡോക്റ്റര്‍ ‍: yes. ഇന്‍സോംനിയ. പൂര്‍ണ്ണമായോ ഭാഗീകമായോ ഉറക്കം നഷ്ട്ടപ്പെടുന്ന അവസ്ഥ.&lt;br /&gt;&lt;br /&gt;അശോക്‌: ഡോക്റ്റര്‍ ‍, ഇതിന്‍റെ ഡോസേജ്.....&lt;br /&gt;&lt;br /&gt;ഡോക്റ്റര്‍ : ഞാനീ എഴുതിയിരിക്കുന്ന 10mg യുടെ ഒരു ടാബ്ലറ്റിന് ഒരു നോര്‍മല്‍ ഹ്യൂമന്‍ ബീയിങ്ങിനെ ഏകദേശം ആറ്‌ മണിക്കൂര്‍ വരെ ഉറക്കിക്കിടത്താന്‍ സാധിക്കും. ഒരു അഞ്ച് ടാബ്ലറ്റിനും മുകളിലേക്കായാല്‍ ഒരുപക്ഷെ വ്യക്തി മരിച്ചുപോകാനും വേറെ കാരണം തിരക്കണ്ട.&lt;br /&gt;&lt;br /&gt;അശോക്‌: ഡോക്റ്റര്‍ ഈ മരുന്ന് കുറിച്ചിരിക്കുന്ന മീനാക്ഷിയമ്മയെ, ഡോക്റ്റര്‍ക്ക് നേരിട്ടറിയാമോ?&lt;br /&gt;&lt;br /&gt;ഡോക്റ്റര്‍ : ഇപ്പൊ, ഒരു പേഷ്യന്‍റ് എന്ന നിലയില്‍ അറിയാം. രണ്ടു പ്രാവശ്യമേ കണ്ടിട്ടുള്ളൂ. അവരുടെ മകനാണ് അവരെ ചെക്കപ്പിന് കൊണ്ട് വരാറ്. ഹാ അയാള്‍ ദേ ഇപ്പൊ ഇവിടുന്നങ്ങോട്ട്‌  പോയതല്ലെയുള്ളൂ.&lt;br /&gt;&lt;br /&gt;അശോക്‌: ഇപ്പോഴോ?&lt;br /&gt;&lt;br /&gt;ഡോക്റ്റര്‍ : അതേന്നേ... നിങ്ങള്‍ വരുന്നതിനും.... കഷ്ടിച്ചൊരു രണ്ടു മിനിറ്റ്‌ മുന്‍പ്‌.&lt;br /&gt;&lt;br /&gt;ശരത്: ഡോക്റ്റര്‍ ‍, ഞങ്ങള്‍ ഇങ്ങോട്ടേക്കെത്തുമ്പോള്‍ ഒരു ഓട്ടോറിക്ഷ പുറത്തേക്ക് പോയിരുന്നു.&lt;br /&gt;&lt;br /&gt;ഡോക്റ്റര്‍ ‍: ആഹാ... അപ്പൊ അത് തന്നെ. അയാള്‍ ഒരു ഓട്ടോഡ്രൈവറാ.&lt;br /&gt;&lt;br /&gt;അശോക്‌: അയാള്‍ എന്തിനാ ഇപ്പൊ വന്നത്?&lt;br /&gt;&lt;br /&gt;ഡോക്റ്റര്‍ ‍: നിങ്ങള്‍ ഈ കൊണ്ടുവന്ന പ്രിസ്ക്രിപ്ഷന്‍ കൈമോശം വന്നുവെന്നും, മെഡിക്കല്‍സ്റ്റോറില്‍ നിന്നും അതില്ലാതെ മരുന്ന് കൊടുക്കുന്നില്ല എന്നും പറഞ്ഞാ വന്നത്. സംഗതി ശരിയാ. ഇത്തരം ഡ്രഗ്സ്‌ without prescription വില്‍ക്കാന്‍ പാടില്ല. ആരും അങ്ങനെ കൊടുക്കുകയും ഇല്ല.&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;പരസ്പരം നോക്കുന്ന അശോകും ശരത്തും.&lt;/span&gt;&lt;br /&gt;&lt;br /&gt;ഡോക്റ്റര്‍ : അല്ല, എന്താ സര്‍ ‍? anything wrong?&lt;br /&gt;&lt;br /&gt;അശോക്‌: ഡോക്റ്റര്‍ , ഞങ്ങളുടെ ഊഹം ശരിയാണെങ്കില്‍ ഞങ്ങള്‍ അന്വേഷിക്കുന്ന കേസിലെ ഒരു പ്രധാന പ്രതിയാണയാള്‍ ‍.&lt;br /&gt;&lt;br /&gt;ഡോക്റ്റര്‍ : is it? My god…!&lt;br /&gt;&lt;br /&gt;അശോക്‌: ഡോക്റ്റര്‍ ‍, അയാളുടെ സ്ഥലമോ, അഡ്രസ്സോ അങ്ങനെയെന്തെങ്കിലും....&lt;br /&gt;&lt;br /&gt;ഡോക്റ്റര്‍ ‍: I am sorry, രണ്ടു ദിവസത്തെ പരിചയമുണ്ടെന്നല്ലാതെ കൂടുതലൊന്നും....&lt;br /&gt;&lt;br /&gt;അശോക്‌: it’s ok doctor. ഇനിയും അയാള്‍ ഇവിടെ വരുകയാണെങ്കില്‍ അപ്പൊ തന്നെ ഞങ്ങളെ ഇന്‍ഫോം ചെയ്യണം. ഞങ്ങള്‍ അല്ലാതെ തന്നെ അന്വേഷിച്ചോളാം. പിന്നെ, നമ്മള്‍ കണ്ടതും സംസാരിച്ചതും നമ്മളില്‍ തന്നെ നിന്നാല്‍ മതി.&lt;br /&gt;&lt;br /&gt;ഡോക്റ്റര്‍ ‍: sure. I can understand.&lt;br /&gt;&lt;br /&gt;അശോക്‌: ok doctor, thanks a lot for your time.&lt;br /&gt;&lt;span style="font-style:italic;"&gt;&lt;br /&gt;യാത്ര പറഞ്ഞ് അശോകും ശരത്തും തിരിയുമ്പോള്‍ എന്തോ ഓര്‍ത്തുകൊണ്ട്...&lt;/span&gt;&lt;br /&gt;&lt;br /&gt;ഡോക്റ്റര്‍ ‍: excuse me….&lt;br /&gt;&lt;br /&gt;അശോക്‌: yes…..&lt;br /&gt;&lt;br /&gt;ഡോക്റ്റര്‍ : ഇന്നയാള്‍ ഇവിടെ വരുന്നതിനു മുന്‍പ് എന്‍റെ മൊബൈലില്‍ വിളിച്ചിരുന്നു. ഞാന്‍ വീട്ടിലുണ്ടോ എന്നറിയാന്‍. ഒരു മൊബൈല്‍നമ്പര്‍ തന്നെയായിരുന്നു. If you need……&lt;br /&gt;&lt;br /&gt;*************************************************************************************&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;നാല് ദിവസങ്ങള്‍ക്ക് ശേഷം ഒരു വൈകുന്നേരം.....&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;പോലീസ്‌ ക്ലബ്‌. അങ്ങിങ്ങായ്‌ ഇട്ടിരിക്കുന്ന മേശകള്‍ക്ക് ചുറ്റും ഇരുന്ന്ചീട്ടു കളിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്ന പോലീസുകാര്‍ ‍. ഒഴിഞ്ഞ ഒരു മൂലയിലെ മേശയ്ക്ക് ചുറ്റിനും അശോകും ശരത്തും അന്‍വറും. അവിടേക്ക് നാല് ക്യാന്‍ പെപ്സിയുമായി വരുന്ന മൈക്കിള്‍ , ക്യാനുകള്‍ മേശപ്പുറത്ത് വച്ച് ഒഴിഞ്ഞുകിടന്ന കസേരയില്‍ ഇരിക്കുന്നു. സംസാരത്തിനിടെ, ശബ്ദിക്കുന്ന മൊബൈല്‍ഫോണ്‍ എടുക്കുന്ന അശോക്‌.&lt;br /&gt;&lt;/span&gt;&lt;br /&gt;അശോക്‌: ഹലോ... ങാ.. രവീ, നീ എത്തിയോ? ഓക്കേ.. ഓക്കേ... ഏതായാലും അരമണിക്കൂറെങ്കിലും എടുക്കില്ലെ... അതിനുള്ളില്‍ അന്‍വര്‍ എത്തും. ആര്‍ക്കും സംശയമൊന്നുമില്ലല്ലോ? Ok, that’s good. Anyway നീയിങ്ങ് പോരേ. ബാക്കി നേരില്‍ സംസാരിക്കാം. ഓക്കേ ഡാ...&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;ഫോണ്‍ കട്ട് ചെയ്ത് ഗൂഢമായി ചിരിച്ചുകൊണ്ട്&lt;br /&gt;&lt;/span&gt;&lt;br /&gt;അശോക്‌: so... we approach the climax.  രവിയായിരുന്നു ഫോണില്‍ . Flight has just landed. എയര്‍പോര്‍ട്ടിലേക്ക് അന്‍വര്‍ പോയാല്‍ മതി. തന്നെ അറിയാം അവന്.  അവന്‍ പുറത്തിറങ്ങുമ്പോള്‍ അന്‍വര്‍ അവിടുണ്ടാവണം. അറിയാമല്ലോ... ആര്‍ക്കും സംശയത്തിന് ഒരിടകൊടുക്കരുത് be extra careful. പിന്നെ... ജീപ്പ് വേണ്ട. എന്‍റെ വണ്ടി എടുത്തോ.&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;പോക്കറ്റില്‍ നിന്നും വണ്ടിയുടെ ചാവി എടുത്ത് അന്‍വറിനു നല്‍കുന്ന അശോക്‌. അതും വാങ്ങി പോകുന്ന അന്‍വര്‍ ‍.&lt;/span&gt;&lt;br /&gt;&lt;br /&gt;അശോക്‌: ശരത്തിനും മൈക്കിളിനും ഒരു ജോലി കൂടി ബാക്കിയുണ്ട്.&lt;br /&gt;&lt;br /&gt;ശരത്: എന്താ സര്‍ &lt;br /&gt;&lt;br /&gt;അശോക്‌: കുന്നേറ്റുംകര കൊലക്കേസിലെ കൊലയാളിയും നമ്മളും തമ്മിലുള്ള ദൂരം  ഇനി മണിക്കൂറുകള്‍ മാത്രമാണ്. പക്ഷെ അതിനുമുന്‍പ്‌, ഈ കേസില്‍ നമ്മള്‍ ശല്യം ചെയ്തവരും, നമ്മളെ ശല്യം ചെയ്തവരുമായ എല്ലാപേരും; വേലക്കാരി ശാന്തയില്‍ തുടങ്ങി ഈ കേസിന്‍റെ പുരോഗതിക്കിടെ നമുക്ക് മുന്നിലൂടെ കടന്നുപോയ each and every single face… ഒപ്പം, ഹോം മിനിസ്റ്ററും DGP യും ഒക്കെ അടങ്ങുന്ന ഒരു സദസ്സ് നാളെ ഇവിടെ വേണം. നമ്മുടെ കലാശക്കൊട്ട് കാണാന്‍.&lt;br /&gt;&lt;br /&gt;ശരത്: മനസ്സിലായി സര്‍ ‍. ഉണ്ടാവും. എല്ലാവരും ഉണ്ടാവും. പ്രസ്സും മീഡിയയും അടക്കം.&lt;br /&gt;&lt;br /&gt;ഉത്സാഹത്തോടെ നടന്നു നീങ്ങുന്ന ശരത്തും, മൈക്കിളും. പകുതി കുടിച്ച പെപ്സി ക്യാന്‍ വീണ്ടും ചുണ്ടോടു ചേര്‍ക്കുന്ന അശോക്‌....&lt;br /&gt;&lt;br /&gt; &lt;br /&gt;&lt;br /&gt;ഇനി ക്ലൈമാക്സ്...!!!!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8072965941231762377-841115547385623690?l=vimalgayathri.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vimalgayathri.blogspot.com/feeds/841115547385623690/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8072965941231762377&amp;postID=841115547385623690' title='47 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default/841115547385623690'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default/841115547385623690'/><link rel='alternate' type='text/html' href='http://vimalgayathri.blogspot.com/2010/11/murder-part-4.html' title='Murder!!  Part -4'/><author><name>ആളവന്‍താന്‍</name><uri>http://www.blogger.com/profile/16038107198248268459</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://3.bp.blogspot.com/-Rd_zgLlnIIY/ThB2ejEK6iI/AAAAAAAAAVc/K9-mrY33jrk/s220/33.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_HqHu5gOnfGQ/TNJCVqF69TI/AAAAAAAAALU/FbH0PYhKMaU/s72-c/anonymity2.jpg.bmp' height='72' width='72'/><thr:total>47</thr:total></entry><entry><id>tag:blogger.com,1999:blog-8072965941231762377.post-6237576832521048965</id><published>2010-11-01T07:06:00.008+02:00</published><updated>2010-12-31T11:32:46.511+02:00</updated><category scheme='http://www.blogger.com/atom/ns#' term='കുറ്റാന്വേഷണം'/><title type='text'>Murder!! Part -3</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_HqHu5gOnfGQ/TM5OwEsLi5I/AAAAAAAAALM/1lVgtlshet8/s1600/3179674845_81b765df86_o.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 320px;" src="http://4.bp.blogspot.com/_HqHu5gOnfGQ/TM5OwEsLi5I/AAAAAAAAALM/1lVgtlshet8/s320/3179674845_81b765df86_o.jpg" border="0" alt=""id="BLOGGER_PHOTO_ID_5534447579884653458" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a href= http://vimalgayathri.blogspot.com/2010/10/murder.html &gt; Murder Part - 1 &lt;/a&gt;&lt;br /&gt;&lt;a href= http://vimalgayathri.blogspot.com/2010/10/murder-part-2.html&gt; Murder Part - 2 &lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;കൊലപാതകം നടന്ന ഇരുനില വീട്ടിലേക്ക് ഗേറ്റ് കടന്നു വരുന്ന പോലീസ്‌ ജീപ്പ്. പിന്നാലെ DYSP അശോക്‌ പ്രഭാകറിന്‍റെ പ്രാഡോ.&lt;br /&gt;പോലീസ്‌ വാഹനം വരുന്നത് കണ്ട്, എങ്ങോട്ടോ പോകാനായി കാറിന്‍റെ ഡോര്‍ തുറക്കാന്‍ തുടങ്ങുകയായിരുന്ന ജഗന്നാഥന്‍ താക്കോല്‍ തിരികെ എടുക്കുന്നു. മറുകയ്യില്‍ പാസ്പോര്‍ട്ട്.&lt;br /&gt;ജീപ്പ് നിര്‍ത്തി ശരത്തും പ്രാഡോയില്‍ നിന്നും ബാക്കി മൂന്നു പേരും പുറത്തിറങ്ങുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;അശോക്‌: ഇതാരാ ശരത്?&lt;br /&gt;&lt;br /&gt;ശരത്: പറയും പോലെ സാര്‍ കണ്ടിട്ടില്ലല്ലോ, മരിച്ച കുട്ടിയുടെ ഫാദറാ. ജഗന്നാഥന്‍.&lt;br /&gt;&lt;br /&gt;അശോക്‌: ഓ... അത് ശരി.&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;ജഗന്നാഥന് ബാക്കി എല്ലാവരെയും ശരത് പരിചയപ്പെടുത്തി. നാല് പേരെയും കൂട്ടി ജഗന്നാഥന്‍ വീടിനുള്ളിലേക്ക്....&lt;br /&gt;വിശാലമായ സ്വീകരണ മുറിയിലെ സോഫയിലേക്ക് ഇരുന്നു കൊണ്ട്&lt;/span&gt;&lt;br /&gt;&lt;br /&gt;അശോക്‌: ജഗന്നാഥന്‍ എങ്ങോട്ടോ പോകാന്‍ തുടങ്ങുവായിരുന്നു എന്ന് തോന്നുന്നു.  &lt;br /&gt;&lt;br /&gt;ജഗന്നാഥന്‍: അതെ സാര്‍ പാസ്പോര്‍ട്ട് ഓഫീസ്‌ വരെ. പാസ്പോര്‍ട്ടിന്‍റെ എക്സ്പൈറി അടുത്തു. എനിക്ക് ഒരുപാട് വൈകാതെ ദുബായിലേക്ക് പോണം. അങ്ങ് പോയിട്ട് പിന്നെ റിന്യൂവലിനു കൊടുക്കാന്‍ പ്രയാസാ. തിരികെ പോകാതിരിക്കാന്‍ പറ്റാഞ്ഞിട്ടാ. അവിടെയും ആകെ പ്രശ്നങ്ങളാണേ.&lt;br /&gt;&lt;br /&gt;അന്‍വര്‍: അവിടെ എന്താ ചെയ്യുന്നേ?&lt;br /&gt;&lt;br /&gt;ജഗന്നാഥന്‍: ഒരു ചെറിയ മാന്‍പവര്‍ സപ്ലേ കമ്പനിയുണ്ട്. ഇപ്പൊ പിന്നെ റിസെഷനും ഒക്കെയായി ആകെ പ്രയാസമാ. അല്ലെങ്കി തന്നെ ഇനി എന്തിനാ ഇതൊക്കെ, ആര്‍ക്കു വേണ്ടിയാ? എല്ലാം കഴിഞ്ഞില്ലേ... (&lt;span style="font-style:italic;"&gt;നെടുവീര്‍പ്പെടുന്നു&lt;/span&gt;). &lt;br /&gt;&lt;br /&gt;ഓ....സംസാരത്തിനിടയില് മറന്നു ,സര്‍ , കുടിക്കാന്‍ എന്തെങ്കിലും ??...&lt;br /&gt;&lt;br /&gt;അശോക്‌: നോ, താങ്ക്സ്. സീ മിസ്റ്റര്‍ ജഗന്നാഥന്‍... ഈ മര്‍ഡര്‍ വെറും ഒരു മോഷണത്തിനിടയില്‍ സംഭവിച്ചത് തന്നെയാകും എന്ന് തന്നെയായിരുന്നു ഇന്നലെ വരെ പോലീസിന്‍റെയും നിഗമനം. പക്ഷെ, ഫോറന്‍സിക്‌ ലാബില്‍ നിന്നും ഇന്ന് വന്നിരിക്കുന്ന രണ്ട് ടെസ്റ്റ്‌ റിസള്‍ട്ടുകള്‍ ഈ കേസിന്‍റെ സ്വഭാവം അടിമുടി  മാറ്റിയിട്ടുണ്ട്.&lt;br /&gt;&lt;br /&gt;ഒന്ന്... മൃതദേഹങ്ങള്‍ കിടന്ന മുറിയില്‍ നിന്നും ലഭിച്ച രണ്ട് രക്ത സാമ്പിളുകള്‍. അതില്‍ ഒന്ന് നിങ്ങളുടെ അച്ഛന്‍ ശിവദാസ മേനോന്‍റെ തന്നെയാണ്; ‘A’ പോസിറ്റീവ്. രണ്ടാമത്തേത്, അതായത് കട്ടിലില്‍ കണ്ട രക്തക്കറ. അത് ‘AB’ നെഗറ്റീവ്. ശാരികയുടെ ബ്ലഡ്‌ഗ്രൂപ്‌ ‘O’ പോസിറ്റീവ് ആണ്. ഇപ്പൊ ഞങ്ങളെ കുഴപ്പിച്ചത് ആ രക്തക്കറ, ചുടുകട്ട രമണന്‍ എന്ന മോഷ്ട്ടാവിന്‍റെതും അല്ല എന്നതാണ്. അയാളുടെ ബ്ലഡ്‌ഗ്രൂപ്‌ ‘B’ പോസിറ്റീവ് ആണ്.&lt;br /&gt;&lt;br /&gt;ജഗന്നാഥന്‍: സാര്‍ എന്ന് വച്ചാ...&lt;br /&gt;&lt;br /&gt;അശോക്‌: കഴിഞ്ഞില്ല, പ്രോബ്ലം ഒന്ന് കൂടി ഉണ്ട്. ക്ഷമിക്കണം... അറിയാമല്ലോ. പെണ്‍കുട്ടിയെ ശാരീരികമായി..... ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ അതിനായി നടത്തിയ ചുടുകട്ട രമണന്‍റെ ടെസ്റ്റിന്‍റെ റിസള്‍ട്ട് നെഗറ്റീവാണ്. I mean, സ്പേംസ് മാച്ചാവുന്നില്ല.&lt;br /&gt;&lt;br /&gt;ജഗന്നാഥന്‍: അപ്പൊപ്പിന്നെ ആരാ സാര്‍ ‍.... എന്‍റെ മോളെ..... (&lt;span style="font-style:italic;"&gt;കയ്യിലിരുന്ന പാസ്പോര്‍ട്ട് വഴുതി താഴെ വീണു. ആ അച്ഛന്‍റെ ശബ്ദമിടറി. ചെറിയ ഒരു ഗദ്ഗദം പതിയെ കരച്ചിലിനു വഴിമാറി&lt;/span&gt;)&lt;br /&gt;&lt;br /&gt;അശോക്‌: മിസ്റ്റര്‍ ജഗന്നാഥന്‍, പ്ലീസ്‌. നിങ്ങളുടെ ഒരു സഹകരണമില്ലാതെ ഞങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയില്ല.&lt;br /&gt;&lt;br /&gt;ജഗന്നാഥന്‍: (&lt;span style="font-style:italic;"&gt;കണ്ണ് തുടച്ചുകൊണ്ട്&lt;/span&gt;) സോറി സാര്‍ ,ഒരുപാട് ശ്രമിക്കുന്നുണ്ട്, എല്ലാരുടെയും മുന്നില്‍ ഒന്ന് അഭിനയിച്ച് നില്‍ക്കാന്‍. പക്ഷെ....&lt;br /&gt;&lt;br /&gt;അശോക്‌: ഒരു ഫൗള്‍പ്ലേ നടന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. കുട്ടിയെ റേപ്പ്‌ ചെയ്തതും കൊലപാതകത്തിനും പിന്നില്‍ മറ്റൊരാള്‍ തന്നെയാണ്. സംഭവം കണ്ട ശിവദാസമേനോനെ അടിച്ചു വീഴ്ത്തി പ്രതി രക്ഷപ്പെട്ടതായിരിക്കണം. മുന്നില്‍ കണ്ട കാഴ്ച്ചയുടെ ഷോക്കിലാവും അദ്ദേഹത്തിന് കാര്‍ഡിയാക് അറസ്റ്റ്‌ ഉണ്ടായതും.&lt;br /&gt;&lt;br /&gt;ജഗന്നാഥന്‍: അച്ഛന് അവളെ ജീവനായിരുന്നു. ആകെയുള്ള പേരക്കുട്ടിയായിരുന്നല്ലോ...&lt;br /&gt;&lt;br /&gt;ശരത്: അപ്പൊ MLA കൃഷ്ണദാസിന് കുട്ടികളില്ലേ?&lt;br /&gt;&lt;br /&gt;ജഗന്നാഥന്‍: ഇല്ല, അവന് മക്കളില്ല.&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;അശോകും ശരത്തും പരസ്പരം നോക്കുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;അന്‍വര്‍ ‍: മോള്‍ക്ക്‌ വല്ല പ്രണയബന്ധവും ഉണ്ടായിരുന്നതായിട്ട് അറിവുണ്ടോ?&lt;br /&gt;&lt;br /&gt;ജഗന്നാഥന്‍: ഇല്ല സാര്‍ . അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവള്‍ പറഞ്ഞേനെ. മാത്രവുമല്ല, മൂന്നു മാസം മുന്‍പാ ഞാന്‍ അവസാനം നാട്ടില്‍ വന്നത്. അന്ന് അവള്‍ക്ക് ചില കല്യാണാലോചനകള്‍ നടത്തുകയും ചെയ്തതാ. അതിലൊക്കെ അവള്‍ എതിര്‍പ്പ് കാണിച്ചില്ലെന്ന് മാത്രവുമല്ല, താല്‍പര്യവുമായിരുന്നു.&lt;br /&gt;&lt;span style="font-style:italic;"&gt;&lt;br /&gt;ഇടയ്ക്ക് ലാന്‍റ്ഫോണ്‍ റിംഗ് ചെയ്യുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;ജഗന്നാഥന്‍: excuse me sir,  ഞാനാ ഫോണ്‍ ഒന്ന്...&lt;br /&gt;&lt;br /&gt;അശോക്‌: അതിനെന്താ... എടുത്തോളൂ.&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;ഫോണ്‍ എടുക്കാന്‍ പോകുന്ന ജഗന്നാഥന്‍. താഴെ കിടക്കുന്ന പാസ്പോര്‍ട്ട് എടുത്തൊന്ന്‍ നിവര്‍ത്തി നോക്കി ടീപ്പോയിലേക്ക് വയ്ക്കുന്ന അശോക്‌.&lt;/span&gt;&lt;br /&gt;&lt;span style="font-style:italic;"&gt;അല്പ്പസമയത്തിനുള്ളില്‍ ഫോണ്‍ വച്ച് ജഗന്നാഥന്‍ തിരികെ വരുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;അശോക്‌: പാസ്പോര്‍ട്ട് എക്സ്പയര്‍ ആവാന്‍ ഒരു മാസം കൂടിയേ ഉള്ളല്ലേ?&lt;br /&gt;&lt;br /&gt;ജഗന്നാഥന്‍: അതെ സാര്‍ ‍. പക്ഷെ ദുബായിലേക്ക് തിരികെ പോയാല്‍ പിന്നെ ഒന്നിനും സമയം കിട്ടില്ല. ഇതിനിടയില്‍ വൈഫിന്‍റെ വിസയുടെ കാര്യവും നോക്കണം. ഇനി അവളെ ഇവിടെ നിര്‍ത്തുന്നില്ല. എങ്ങനാ ഒറ്റയ്ക്കിവിടെ. മാത്രവുമില്ല ഒരുകൂട്ടം അസുഖവുമുണ്ട്. ആരെങ്കിലും നിര്‍ബന്ധിക്കാതെ മരുന്നൊന്നും കഴിക്കുകയും ഇല്ല.&lt;br /&gt;&lt;br /&gt;അശോക്‌: അത് പറഞ്ഞപ്പോഴാ. ഞങ്ങള്‍ക്ക് മിസിസ്സിനെ ഒന്ന് കാണണം. ചില കാര്യങ്ങള്‍ കൂടി ചോദിച്ചറിയാനുണ്ട്.&lt;br /&gt;&lt;br /&gt;ജഗന്നാഥന്‍: അതിനെന്താ സാര്‍ ‍, വിളിക്കാം. കിടക്കുവാ.&lt;br /&gt;&lt;span style="font-style:italic;"&gt;&lt;br /&gt;ഉള്ളിലേക്ക് പോയ ജഗന്നാഥന്‍, ആകെ ക്ഷീണിതയായ ശ്രീകലയെ പിടിച്ച് പുറത്തേക്ക് കൊണ്ട് വന്നു. പോലീസുദ്യോഗസ്ഥരെ കണ്ട കലയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;അശോക്‌: ക്ഷമിക്കണം, ഈ അവസ്ഥയില്‍ ബുദ്ധിമുട്ടിക്കുന്നതില്‍ . അന്ന്... അതായത് സംഭവം നടക്കുമ്പോള്‍ നിങ്ങള്‍ ഇവിടെ ഉണ്ടായിരുന്നില്ല എന്ന് റിപ്പോര്‍ട്ടില്‍ കണ്ടിരുന്നു. എവിടെ പോയതാ?&lt;br /&gt;&lt;br /&gt;കല: എന്‍റെ വീട്ടില്‍ (&lt;span style="font-style:italic;"&gt;വിങ്ങുന്നു&lt;/span&gt;)&lt;br /&gt;&lt;br /&gt;അശോക്‌: പ്രത്യേകിച്ച്....&lt;br /&gt;&lt;br /&gt;കല: അച്ഛന് ഒരാക്സിഡന്‍റ് പറ്റിയിട്ട്. (&lt;span style="font-style:italic;"&gt;കരയുന്നു&lt;/span&gt;)&lt;br /&gt;&lt;br /&gt;ജഗന്നാഥന്‍: സാര്‍ ‍, അവള്‍ക്കു നല്ല സുഖമില്ല. ഒരുപാട് സ്ട്രെയിന്‍ ചെയ്യരുതെന്ന് ഡോക്റ്ററും പറഞ്ഞിട്ടുണ്ട്. ചോദിക്കാനുള്ളത് എന്നോട് ചോദിച്ചാല്‍ ‍....&lt;br /&gt;&lt;br /&gt;അശോക്‌: ഏയ്‌, no problem. Let her take rest.&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;കലയെ വേലക്കാരി ശാന്ത വന്നു കൂട്ടിക്കൊണ്ടു പോകുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;അശോക്‌: മിസ്റ്റര്‍ ജഗന്നാഥന്‍, മുകളിലത്തെ മുറി ഞങ്ങള്‍ക്കൊന്നു കാണണം.&lt;br /&gt;&lt;br /&gt;ജഗന്നാഥന്‍: പിന്നെന്താ.... നിങ്ങള്‍ ചെന്നോളൂ. നാളെയും മറ്റന്നാളും ഒക്കെ അവധിയാ. പാസ്പോര്‍ട്ടിന്‍റെ കാര്യത്തിന് ഇന്ന് പോകാന്‍  പറ്റിയിരുന്നെങ്കില്‍ ‍....&lt;br /&gt;&lt;br /&gt;അശോക്‌: why not? ജഗന്നാഥന്‍ പൊയ്ക്കോളൂ. ഞങ്ങള്‍ക്ക് കുറച്ചു പരിപാടികള്‍ കൂടി ബാക്കിയുണ്ട്.&lt;br /&gt;&lt;br /&gt;ജഗന്നാഥന്‍: താങ്ക്യൂ സാര്‍ ‍. (&lt;span style="font-style:italic;"&gt;ഒരു പേപ്പര്‍ എടുത്ത് എന്തോ എഴുതിക്കൊണ്ട്&lt;/span&gt;) സാര്‍ ഇതാണ് എന്‍റെ നമ്പര്‍ ‍. എന്തെങ്കിലും ഉണ്ടെങ്കില്‍ ഇതില്‍ വിളിച്ചാ മതി.&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;പേപ്പര്‍ അശോകിന് നല്‍കിക്കൊണ്ട് പോകുന്ന ജഗന്നാഥന്‍. സ്റ്റെയര്‍ കേസ്‌ കയറി മുകളിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ &lt;br /&gt;&lt;br /&gt;മുകളിലെ മുറി തുറന്ന് കാര്യങ്ങള്‍ വിവരിക്കുന്ന ശരത്. മുറിയില്‍ നിന്നും പുറത്തു കടന്നുകൊണ്ട്...&lt;/span&gt;&lt;br /&gt;&lt;br /&gt;ശരത്: സാര്‍ , മുകളില്‍ ആകെ ഈ ഒരു മുറിയേ ഉള്ളൂ. ബാത്ത് അറ്റാച്ച്ഡാണ്‌.&lt;br /&gt;&lt;span style="font-style:italic;"&gt;&lt;br /&gt;മുറിക്ക് പുറത്ത്, എതിര്‍ വശത്തുള്ള മറ്റൊരു വാതില്‍ തുറന്ന് പുറത്തേക്കിറങ്ങുന്ന ശരത്.&lt;/span&gt;&lt;br /&gt;&lt;br /&gt;ശരത്: സാര്‍ ഇവിടെ വസ്ത്രങ്ങളും മറ്റും അലക്കി ഇടുന്ന സ്ഥലമാ. പ്രതി അകത്തേക്കും പുറത്തേക്കും പോയിരിക്കുന്നത് ഈ ഡോര്‍ വഴിയാണ്‌. ചുടുകട്ടയുടെ മൊഴി പ്രകാരം ഈ രണ്ടു വാതിലുകളും സംഭവ ദിവസം തുറന്നാണ് കിടന്നിരുന്നത്. ഇവിടെ നിന്നും സണ്‍ഷേഡ് വഴി താഴത്തെ മതിലിലേക്കിറങ്ങി പോയി എന്നാണ്‌ അവന്‍ പറയുന്നത്. കയറിയതും അങ്ങനെ തന്നെ.&lt;br /&gt;&lt;br /&gt;അശോക്‌: ഉം... മൈക്കിളേ, താന്‍ താഴെ ചെന്ന് ആ വേലക്കാരിയെ ഒന്നിങ്ങ് വരാന്‍ പറഞ്ഞേ...&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;മൈക്കിള്‍ താഴേക്ക് പോയി. നിമിഷങ്ങള്‍ക്കുള്ളില്‍ ശാന്തയുമായി തിരികെ വന്നു. പോലീസുകാരെ കണ്ട് ശാന്ത ആകെ വിയര്‍ക്കുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;അന്‍വര്‍ : നിങ്ങള്‍ എന്തിനാ ഇങ്ങനെ ഭയക്കുന്നെ? ങേ..?&lt;br /&gt;&lt;br /&gt;ശാന്ത: എന്‍റെ പോന്നു സാറേ.. എന്നെ ഇങ്ങനെ പേടിപ്പിക്കല്ലേ... നല്ല സുഖമില്ലാത്തതാ. എനിക്കറിയാവുന്നതെല്ലാം ഈ സാറിനോട്‌ അന്ന് തന്നെ പറഞ്ഞിട്ടുള്ളതാ.&lt;br /&gt;&lt;br /&gt;അശോക്‌: ഹാ... ശാന്തയെ വിളിച്ചത് പേടിപ്പിക്കാനാണെന്ന് ആരാ പറഞ്ഞത്? ഒരു കാര്യം ചോദിച്ചറിയാനല്ലേ...&lt;br /&gt;&lt;br /&gt;ശാന്ത: എന്താ സാറെ...&lt;br /&gt;&lt;br /&gt;അശോക്‌: ദേ... ഈ വാതില്‍ പൂട്ടാറില്ലേ?&lt;br /&gt;&lt;br /&gt;ശാന്ത: ഇല്ല സാറേ... അത് ചാരാറേയുള്ളൂ. അതിന്‍റെ പൂട്ട്‌ വീഴത്തില്ല.&lt;br /&gt;&lt;br /&gt;അശോക്‌: പുറത്തു നിന്ന് ഒരാള്‍ക്ക്‌ സുഖമായി അകത്ത് കടക്കാന്‍ പാകത്തിനുള്ളതായിട്ടും എന്താ ഇത് നന്നാക്കാതിരുന്നത്?&lt;br /&gt;&lt;br /&gt;ശാന്ത: അതിപ്പൊ... എനിക്കറിയല്ല. അല്ലെങ്കിത്തന്നെ പുറത്തുള്ളവര്‍ക്ക് ആര്‍ക്കും അറിയില്ലല്ലോ സാറേ പൂട്ട്‌ കേടാണെന്ന്.&lt;br /&gt;&lt;br /&gt;അന്‍വര്‍: നിങ്ങള്‍ പുറത്തുള്ളതല്ലേ... എന്നിട്ട് നിങ്ങള്‍ക്ക് അറിയില്ലേ? എന്തേ അങ്ങനെയല്ലേ ശാന്തേ....?&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;ശാന്ത ഞെട്ടി ഓരോരുത്തരുടെയും മുഖത്ത് നോക്കുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;അശോക്‌: ഉം... ശരി. ശാന്ത പൊയ്ക്കോ.&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;സാരിയുടെ തലപ്പ് കൊണ്ട് മുഖം തുടച്ച്, പരിഭ്രമിച്ച് ശാന്ത താഴേക്ക് പോയി.&lt;/span&gt;&lt;br /&gt;&lt;br /&gt;അശോക്‌: ശരത്, എന്തൊക്കെയായിരുന്നു ഡോഗ് സ്ക്വാഡിന്‍റെ ഫൈന്‍ഡിംഗ്സ്?&lt;br /&gt;&lt;br /&gt;ശരത്: ഡോഗ്... ഈ കാണുന്ന മതിലിനപ്പുറത്തുള്ള പറമ്പ് വഴി ഒരു 300 മീറ്റര്‍ മാറിയുള്ള റോഡിലാ ചെന്ന് നിന്നത്.&lt;br /&gt;&lt;br /&gt;അശോക്‌: ശരത്തേ, നമുക്കൊന്ന് അങ്ങോട്ട്‌ പോയാലോ? പ്രതി വന്നതും പോയതുമായ അതേ വഴിയിലൂടെ....&lt;br /&gt;&lt;br /&gt;ശരത്: അതിനെന്താ സര്‍ ‍, പോകാം.&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;ഓരോരുത്തരായി സണ്‍ഷേഡ് വഴി താഴെ മതിലിനു മുകളിലേക്ക് ഇറങ്ങി. അവിടെ നിന്നും അപ്പുറത്തെ പറമ്പിലേക്കും. മറ്റുള്ളവര്‍ ‍, കാട് കയറിയ പറമ്പില്‍ ചുറ്റും നിരീക്ഷിക്കുന്നതിനിടെ ശരത് തുടര്‍ന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;ശരത്: സാര്‍ ഇവിടെ ചുറ്റിനും വീടൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ ഈ ഭാഗത്തേക്കൊന്നും ആരും അങ്ങനെ വരാറില്ല. ഈ സ്ഥലത്തിന്‍റെ ഓണര്‍ ഇവിടത്തുകാരനും അല്ല. പിന്നെ വല്ലപ്പോഴും വന്ന്........&lt;br /&gt;&lt;span style="font-style:italic;"&gt;&lt;br /&gt;അശോകിന്‍റെ ശ്രദ്ധയും കണ്ണും മറ്റെന്തിലോ പതിക്കുന്നതറിഞ്ഞ്‌ ശരത് പാതി വഴിയില്‍ നിര്‍ത്തി. ഒരല്‍പം ഉള്ളിലായി കണ്ട എന്തോ ഒന്നിലേക്ക് നടന്നടുത്ത അശോകിനെ മറ്റുള്ളവര്‍ പിന്‍തുടര്‍ന്നു. ഒഴിഞ്ഞ ഒരു മദ്യക്കുപ്പിയും രക്തം പുരണ്ട, നാലായി മടക്കിയ ഒരു പേപ്പറും. കുപ്പി കാല്‍ കൊണ്ട് തട്ടി പേപ്പര്‍ എടുത്ത് നിവര്‍ത്തുന്ന അശോക്‌.&lt;/span&gt;&lt;br /&gt;&lt;br /&gt;അന്‍വര്‍ ‍: സാര്‍ ‍, ഇതൊരു പ്രിസ്ക്രിപ്ഷനല്ലേ?&lt;br /&gt;&lt;br /&gt;അശോക്‌: ഉം.. ഡോക്റ്റര്‍ അലി അഹമ്മദ്‌. MBBS,MD,DM ന്യൂറോളജിസ്റ്റ്.&lt;br /&gt;&lt;br /&gt;മരുന്ന് കുറിച്ചിരിക്കുന്നത് ഒരു മീനാക്ഷിയമ്മയ്ക്കും. അന്‍വര്‍ , താന്‍ ഈ പ്രിസ്ക്രിപ്ഷന്‍റെ ഡേറ്റ് ഒന്ന് നോക്കിയേ...&lt;br /&gt;&lt;br /&gt;അന്‍വര്‍ : 21/10/2010. സര്‍ , ഇത്...&lt;br /&gt;&lt;br /&gt;അശോക്‌: അത് തന്നെ... കുന്നേറ്റുംകര കൊലപാതകം ലോകം അറിയുന്നതിന്‍റെ തലേ ദിവസം. അല്ല ശരത്, സംഭവ ദിവസം ഇവിടെയൊന്നും മേയാനിറങ്ങിയിരുന്നില്ലേ?&lt;br /&gt;&lt;br /&gt;ശരത്: ഇല്ല സാര്‍ , അന്ന് പിന്നെ ചുടുകട്ടയുടെ പുറകെ പോകാനാ ആന്‍റണി സാര്‍ പറഞ്ഞത്.&lt;br /&gt;&lt;br /&gt;അശോക്‌: ഈ പ്രിസ്ക്രിപ്ഷന്‍റെ ഒരു ഫോട്ടോസ്റ്റാറ്റ് എടുക്കണം. then send the original to the lab. പിന്നെ അന്‍വറും മൈക്കിളും ഒരു സ്ഥലം വരെ പോണം. you guys have a job.&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;എന്നിട്ട് കൂട്ടാളികളോട് എന്തോ രഹസ്യം പറയുന്ന അശോക്‌....&lt;br /&gt;&lt;br /&gt;ഇതെല്ലാം മതിലിനപ്പുറത്ത് നിന്നും ഒളിഞ്ഞു കാണുന്ന, അടുക്കളയിലെ പുക കൊണ്ട് കലങ്ങിയ, അസ്വസ്ഥമായ രണ്ടു കണ്ണുകള്‍ ‍...&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;തുടരും.....&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8072965941231762377-6237576832521048965?l=vimalgayathri.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vimalgayathri.blogspot.com/feeds/6237576832521048965/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8072965941231762377&amp;postID=6237576832521048965' title='38 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default/6237576832521048965'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default/6237576832521048965'/><link rel='alternate' type='text/html' href='http://vimalgayathri.blogspot.com/2010/11/blog-post.html' title='Murder!! Part -3'/><author><name>ആളവന്‍താന്‍</name><uri>http://www.blogger.com/profile/16038107198248268459</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://3.bp.blogspot.com/-Rd_zgLlnIIY/ThB2ejEK6iI/AAAAAAAAAVc/K9-mrY33jrk/s220/33.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_HqHu5gOnfGQ/TM5OwEsLi5I/AAAAAAAAALM/1lVgtlshet8/s72-c/3179674845_81b765df86_o.jpg' height='72' width='72'/><thr:total>38</thr:total></entry><entry><id>tag:blogger.com,1999:blog-8072965941231762377.post-8125757598492412836</id><published>2010-10-30T07:24:00.008+02:00</published><updated>2010-12-09T19:19:53.387+02:00</updated><category scheme='http://www.blogger.com/atom/ns#' term='കുറ്റാന്വേഷണം'/><title type='text'>Murder!! Part‌ 2</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_HqHu5gOnfGQ/TMut6H5i5mI/AAAAAAAAALE/TgSDOfMl6nM/s1600/blood_stain.jpg"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 320px; height: 166px;" src="http://4.bp.blogspot.com/_HqHu5gOnfGQ/TMut6H5i5mI/AAAAAAAAALE/TgSDOfMl6nM/s320/blood_stain.jpg" alt="" id="BLOGGER_PHOTO_ID_5533707781219214946" border="0" /&gt;&lt;/a&gt;&lt;br /&gt;കഥ ഇതുവരെ....&lt;br /&gt;കുന്നേറ്റുംകര M.L.A കൃഷ്ണദാസിന്റെ പിതാവും സഹോദര പുത്രിയും ഒരു രാത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നു. മൃത ദേഹങ്ങള്‍ ആദ്യം കണ്ട വേലക്കാരി ശന്തയടക്കം സംശയം തോന്നിയവരെ പോലീസ് ചോദ്യം ചെയ്തു വിട്ടയക്കുന്നു. വളരെ മാധ്യമശ്രദ്ധ നേടിയ കേസില്‍ മൃതദേഹങ്ങളുടെ അരികില്‍ നിന്നും ലഭിച്ച മൊബൈല്‍ ഫോണിന്റെ അടിസ്ഥാനത്തില്‍ ഒരു കുപ്രസിദ്ധ മോഷ്ട്ടാവ് പിടിയിലാവുന്നു.&lt;br /&gt;തുടര്‍ന്നു വായിക്കുക.!&lt;br /&gt;&lt;a href= http://vimalgayathri.blogspot.com/2010/10/murder.html &gt; Murder Part - 1 ഇവിടെ വായിക്കാം&lt;/a&gt;&lt;br /&gt;*************************************************************************************&lt;br /&gt;&lt;span style="font-style: italic;"&gt;സെക്രട്ടേറിയറ്റിലെ, ആഭ്യന്തര മന്ത്രിയുടെ ഓഫീസ്‌. വായിച്ച പത്രം മടക്കി ഡി.ജി.പി യുടെ മുന്നിലേക്ക്‌ അസ്വസ്ഥമായ മുഖഭാവത്തോടെ ഇടുന്ന ആഭ്യന്തര മന്ത്രി. അടുത്ത് സെക്രട്ടറി.&lt;/span&gt;&lt;br /&gt;&lt;br /&gt;മന്ത്രി: കണ്ടില്ലെടോ എഴുതി പിടിപ്പിച്ചിരിക്കുന്നത്. ആഭ്യന്തര വകുപ്പും പോലീസും വന്‍ പരാജയം. കുന്നേറ്റുംകര കൊലപാതകക്കേസിന്‍റെ അന്വേഷണം വഴി മുട്ടുന്നു. ഒപ്പം, ആഭ്യന്തര മന്ത്രി രാജി വയ്ക്കണം എന്ന പ്രതിപക്ഷ നേതാവിന്‍റെ സ്ഥിരം കലക്ക വെള്ളത്തില്‍ മീന്‍ പിടുത്തവും.!&lt;br /&gt;&lt;br /&gt;D.G.P: sir, please be patient. We are doing our level best.&lt;br /&gt;&lt;br /&gt;മന്ത്രി: എന്തോന്നാടോ തന്‍റെ ബെസ്റ്റ്‌? ആ കള്ളനെ പിടിച്ചതോ?എന്നിട്ട് അയാളുടേന്ന്‍ എന്തെങ്കിലും ഒരു തുമ്പ്‌ കിട്ടിയോടോ തന്‍റെ പോലീസിന്? ബെസ്റ്റ്‌ ആണ് പോലും...&lt;br /&gt;&lt;br /&gt;D.G.P: സര്‍ അന്ന് ഈ രമണന്‍, I mean ചുടുകട്ട രമണന്‍ ആ വീട്ടില്‍ മോഷ്ട്ടിക്കാന്‍ കയറുകയും മരിച്ച പെണ്‍കുട്ടി ധരിച്ചിരുന്ന മാലയും പാദസരവും അടക്കം ഏകദേശം  ആറ് പവനോളം സ്വര്‍ണ്ണം കട്ടിംഗ് പ്ലയര്‍ ഉപയോഗിച്ച് മുറിച്ചെടുക്കുകയുമായിരുന്നു. വിറ്റ തൊണ്ടി ഒരു തമിഴന്‍ സ്വര്‍ണ്ണവ്യാപാരിയുടെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടും ഉണ്ട്. പക്ഷെ ബാക്കി സംഭവങ്ങളുമായി അയാള്‍ക്ക്‌ ബന്ധമുള്ളതായി ഇത് വരെയുള്ള ചോദ്യം ചെയ്യലില്‍ ‍.....&lt;br /&gt;&lt;br /&gt;മന്ത്രി: ഇത് തന്നെയല്ലേ നിങ്ങള്‍ മുന്‍പും രണ്ടു മൂന്നു പ്രാവശ്യം പറഞ്ഞത്. പുതിയത് വല്ലതും ഉണ്ടോടോ? എടൊ മരണപ്പെട്ടിരിക്കുന്നത് ഒരു എംഎല്‍എ യുടെ അച്ഛനും സഹോദര പുത്രിയുമാണ്. അതും പ്രതിപക്ഷ എംഎല്‍എ യുടെ. മറ്റന്നാള്‍ സഭ കൂടാനിരിക്കുവാ. എനിക്കവിടെ പറയാന്‍ കൃത്യമായ ഒരുത്തരം വേണം. അതിനിനി ഏതു ദേവേന്ദ്രനെ കൊണ്ട് വന്ന് അന്വേഷിപ്പിക്കണമെങ്കിലും പ്രശ്നമല്ല. സംഭവം കഴിഞ്ഞിട്ട് ഇന്ന് നാല് ദിവസമായി. ഇതിനൊരു സൊല്യൂഷന്‍ എത്രയും പെട്ടന്ന് വേണം.&lt;br /&gt;&lt;br /&gt;D.G.P: സര്‍ സത്യത്തില്‍ അങ്ങനെ ഒരു ഓപ്ഷനുമായാണ് ഞാനും വന്നത്. അല്ല, ഓപ്ഷനല്ല; ഈ കേസിന് ഒരുപക്ഷേ അയാള്‍ തന്നെയാണ്- the better choice!!&lt;br /&gt;&lt;br /&gt;മന്ത്രി: അതാരാടോ?&lt;br /&gt;D.G.P: sir, DYSP അശോക് പ്രഭാകര്‍ . ഏറ്റെടുത്ത ഇന്‍വെസ്റ്റിഗേഷന്‍സില്‍ 100% clear record.&lt;br /&gt;&lt;br /&gt;സെക്രട്ടറി: ഓ... അശോക് പ്രഭാകര്‍ ... ഞാനറിയും അയാളെ. പക്ഷെ ആളിപ്പോ ട്രാഫിക്കിലല്ലേ?&lt;br /&gt;&lt;br /&gt;D.G.P: അതെ.അയാള്‍ക്കൊരു സത്യമുണ്ട്, രീതിയുണ്ട്. അത് വിട്ട് അയാള്‍ ഒന്നും ചെയ്യില്ല. അതൊക്കെ കൊണ്ട് തന്നെയായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്‍റെ ഭരണ സമയത്ത് ആരൊക്കെയോ ചേര്‍ന്ന് അയാളെ ട്രാഫിക്‌ അഡ്മിനിസ്ട്രേഷനിലേക്ക് തട്ടിയത്.&lt;br /&gt;&lt;br /&gt;മന്ത്രി: ഒടുക്കം വെളുക്കാന്‍  തേച്ചത് പാണ്ടാവോടോ?&lt;br /&gt;&lt;br /&gt;D.G.P: no sir. am sure, it will work.&lt;br /&gt;&lt;br /&gt;മന്ത്രി: OK. if you are that much confidant, I don’t have any objection. പേപ്പര്‍ വര്‍ക്കുകള്‍ എന്തൊക്കെയാണെന്ന് വച്ചാല്‍ ഇന്ന് തന്നെ തീര്‍ക്കണം. I need him back as earliest as possible. അശോക് പ്രഭാകര്‍ DYSP – law and order..!!&lt;br /&gt;&lt;br /&gt;D.G.P:  sure! Thank you sir.&lt;br /&gt;&lt;br /&gt;*************************************************************************************&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;ഒരു ഉള്‍നാടന്‍ പ്രദേശത്തെ കളരിത്തറ, അടവുകള്‍ പയറ്റുന്ന അഭ്യാസികള്‍ , ഉറുമിയും വാളും പരിചയും ഒക്കെ ചേര്‍ന്നൊരുക്കുന്ന ഘനഗംഭീര ശബ്ദം നിറഞ്ഞു നില്‍ക്കുന്ന അന്തരീക്ഷം. പയറ്റില്‍ എതിരാളിയെ മലര്‍ത്തിയടിക്കുന്ന, ഒരു തെളിഞ്ഞ അഭ്യാസി. കഴുത്തില്‍, ഇളകിയാടുന്ന രുദ്രാക്ഷം  കോര്‍ത്ത സ്വര്‍ണ്ണമാല. പിന്നിലായുള്ള പടിക്കെട്ടിലിരിക്കുന്ന മൊബൈല്‍ ഫോണ്‍ ശബ്ദിക്കുമ്പോള്‍ അതിലെക്കൊന്നു നോക്കി, വീണു കിടക്കുന്ന എതിരാളിയെ കൈത്താങ്ങില്‍ എഴുന്നേല്‍പ്പിച്ച് തോളില്‍ തട്ടി വിട്ടു കൊണ്ട് അയാള്‍ ചെന്ന്  ഫോണ്‍ എടുക്കുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;“yes , ashok hear”&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;മറുതലയ്ക്കല്‍ നിന്നുള്ള സംഭാഷണം കേള്‍ക്കുമ്പോള്‍ അശോകിന്‍റെ ശബ്ദം കൂടുതല്‍ ഗൗരവമുള്ളതാവുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;അശോക്‌: സര്‍ ആക്ച്വലി ഞാന്‍ രണ്ടു ദിവസം ലീവിലാ..... നോ സര്‍ നോ പ്രോബ്ലം ഞാന്‍ ലീവ് ക്യാന്‍സല്‍ ചെയ്തോളാം. Sure sir, I will be there in the morning. Thank you sir, thanks a lot.&lt;br /&gt;&lt;span style="font-style:italic;"&gt;&lt;br /&gt;ഫോണ്‍ കട്ട് ചെയ്ത് എന്തോ ആലോചിക്കുന്ന  അശോക്‌. പിന്നില്‍ നിന്നും കളരിയാശാന്‍ സത്യപാലന്‍&lt;/span&gt;.&lt;br /&gt;&lt;br /&gt;സത്യപാലന്‍: അശോകാ... ശുഭ വാര്‍ത്തയാണ് അല്ലെ...? ആരായിരുന്നു?&lt;br /&gt;&lt;br /&gt;അശോക്‌: the great director general of kerala police, ജോസഫ്‌ മാത്യൂ. കുന്നേറ്റുംകര കൊലക്കേസിന് പുതിയ അന്വേഷണ സംഘം. DYSP അശോക് പ്രഭാകറിന്‍റെ നേതൃത്വത്തില്‍. അതേ സത്യപാല്‍ജീ എന്നെ തിരികെ വിളിച്ചിരിക്കുന്നു.&lt;br /&gt;&lt;br /&gt;സത്യപാലന്‍: ഭഗവാനേ.... എനിക്കുറപ്പായിരുന്നെടോ ഇങ്ങനെ ഒരവസരം തനിക്ക് വിദൂരമല്ലെന്ന്. എല്ലാം നല്ലതിന്. അങ്ങനെ കാണണം. പോയി വാ.&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;സത്യപാലന് കൈ കൊടുത്ത് കുറച്ചു മാറി പാര്‍ക്ക്‌ ചെയ്തിരുന്ന ടൊയോട്ട പ്രാഡോയിലേക്ക് നടന്നടുക്കുന്ന അശോക്. നെഞ്ചത്ത് കൈ വച്ച് കണ്ണടച്ചുകൊണ്ട് പ്രാര്‍ഥിക്കുന്ന സത്യപാലന്‍......&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight:bold;"&gt;&lt;br /&gt;അടുത്ത പ്രഭാതം........&lt;/span&gt;&lt;br /&gt;&lt;span style="font-style:italic;"&gt;&lt;br /&gt;D.G.P യുടെ ഓഫീസിനു മുന്നില്‍ വന്നുനില്‍ക്കുന്ന പ്രാഡോ. ഓഫീസ്‌ മുറിയിലേക്ക് എത്തി ഡോറില്‍ മുട്ടിക്കൊണ്ട്......&lt;/span&gt;&lt;br /&gt;&lt;br /&gt;അശോക്‌: May I come in sir?&lt;br /&gt;&lt;br /&gt;D.G.P:  yes, come in….&lt;br /&gt;&lt;span style="font-style:italic;"&gt;&lt;br /&gt;ഉള്ളിലേക്ക് കടന്ന് ഡി.ജി.പി യെ സല്യൂട്ട് ചെയ്യുന്ന അശോക്‌. അശോകിനെ കണ്ട് വാച്ചിലേക്ക് നോക്കുന്ന ഡി.ജി.പി.&lt;/span&gt;&lt;br /&gt;&lt;br /&gt;D.G.P: വാടോ.... തന്‍റെ ആ ടൈമിങ്ങിന് ഇപ്പോഴും മാറ്റമൊന്നുമില്ലല്ലേ?&lt;br /&gt;&lt;br /&gt;അശോക്‌: അത് പിന്നെ സര്‍ ....&lt;br /&gt;&lt;br /&gt;D.G.P: ഉം... താനിരിക്ക്.&lt;br /&gt;&lt;span style="font-style:italic;"&gt;&lt;br /&gt;ഒരു എന്‍വലപ്പ് എടുത്ത് അശോകിന് നല്‍കിക്കൊണ്ട്&lt;/span&gt;&lt;br /&gt;&lt;br /&gt;D.G.P: ദേ, തന്നെ തിരികെ ലോക്കല്‍ പോലീസിലേക്ക് നിയമിച്ചു കൊണ്ടുള്ള  ഉത്തരവ്. Take it as a chance to prove yourself.  പിന്നെ, ഈ കേസില്‍ ആരൊക്കെ തന്നെ അസിസ്റ്റ് ചെയ്യണം എന്ന്  തനിക്ക് തീരുമാനിക്കാം.&lt;br /&gt;&lt;br /&gt;അശോക്‌: thank you sir. ഈ കേസിനെ പറ്റാവുന്ന തരത്തില്‍ ഞാന്‍ ഒന്ന് സ്റ്റഡി ചെയ്തിട്ടുണ്ട്. അങ്ങനെ ഒരുപാട് ഡീറ്റയില്‍ഡായിട്ടല്ല. എന്നാലും ഈ ഇന്‍വെസ്റ്റിഗേഷന്‍റെ തുടക്കം മുതല്‍ ഉണ്ടായിരുന്ന സി.ഐ ശരത്, അയാള്‍ക്ക്‌ ഒരുപക്ഷെ ഈ കേസില്‍ ഒരുപാട് കൊണ്ട്രിബ്യൂട്ട് ചെയ്യാന്‍ കഴിഞ്ഞേക്കും. പിന്നെ എന്‍റെ എല്ലാ കേസുകളിലും എന്നെ അസിസ്റ്റ് ചെയ്ത സബ് ഇന്‍സ്പെക്ടര്‍ അന്‍വര്‍ &amp; ഹെഡ്‌ കോണ്‍സ്റ്റബിള്‍ മൈക്കിള്‍ . Sir if you don’t mind, I will submit their details. ഇവര്‍ മതി. ഇവരായിരിക്കും സര്‍ എന്‍റെ ടീം.&lt;br /&gt;&lt;br /&gt;D.G.P: Done!! Go ahead. You can have them with you. And wish you all the success man‍.!!&lt;br /&gt;&lt;br /&gt;അശോക്: thank you sir.&lt;br /&gt;&lt;span style="font-style:italic;"&gt;&lt;br /&gt;D.G.P ക്ക് കൈ കൊടുത്ത്, സല്യൂട്ട് ചെയ്ത് അശോക്‌ തിരികെ പോകുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;*********************************************************************************************************&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;ആളൊഴിഞ്ഞ ഒരു മൈതാനം. ആരെയോ പ്രതീക്ഷിച്ച് വണ്ടിയിലിരിക്കുന്ന അശോകും അന്‍വറും മൈക്കിളും. അവരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് വന്നു നില്‍ക്കുന്ന പോലീസ്‌ ജീപ്പ്. യൂണിഫോമില്‍ പുറത്തിറങ്ങുന്ന സി.ഐ ശരത്. ശരത്തിനെ കണ്ട മൂവര്‍ സംഘം വണ്ടിയില്‍ നിന്നും  പുറത്തേക്കിറങ്ങുന്നു. ശരത്തിന് കൈ കൊടുത്ത് ബാക്കി രണ്ടു പേരെയും പരിചയപ്പെടുത്തുന്ന അശോക്‌.&lt;/span&gt;&lt;br /&gt;&lt;br /&gt;ശരത്: സര്‍ ഇങ്ങോട്ട് വരാന്‍ പറഞ്ഞത്....&lt;br /&gt;&lt;br /&gt;അശോക്‌: ഏയ്‌.. nothing. Just for a change. ഒരു പക്ഷെ ശരത്ത് അറിഞ്ഞിട്ടുള്ളതോ പരിചയിച്ചിട്ടുള്ളതോ ആയ ഒരു regular style of investigation ആയിരിക്കില്ല ഇത്.&lt;br /&gt;&lt;br /&gt;ശരത്: സന്തോഷമുള്ള കാര്യമാണ് സര്‍ . അല്ലെങ്കിലും ഒരു ചേഞ്ച്‌ ആര്‍ക്കാ ഇഷ്ട്ടമല്ലാത്തത്?&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;ബാക്കിയുള്ളവര്‍ ചിരിക്കുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;അശോക്‌: ok sarath, good spirit and good start too. So… lets come back to the matter. കുന്നേറ്റുംകര ഇരട്ടക്കൊലപാതകം- എന്ത്? എങ്ങനെ?&lt;br /&gt;&lt;br /&gt;ശരത്: സര്‍ ഈ കേസിന് ഇനി ഇരട്ടക്കൊലപാതകം എന്ന പേര് ചേരുമെന്ന് തോന്നുന്നില്ല. കാരണം, മരിച്ച രണ്ടുപേരില്‍ ഒരാള്‍‍....&lt;br /&gt;&lt;br /&gt;അശോക്‌: മരിച്ചത് ഹാര്‍ട്ട് അറ്റാക്ക്‌ മൂലമാണെന്ന്. അല്ലെ?&lt;br /&gt;&lt;br /&gt;ശരത്: അതെ സര്‍&lt;br /&gt;&lt;br /&gt;അശോക്‌: അങ്ങനെ അങ്ങ് തീരുമാനിക്കാന്‍ വരട്ടെ. മെഡിക്കല്‍ സയന്‍സിന് മഷിയിട്ടു നോക്കിയാലും  കണ്ടു പിടിക്കാന്‍ പറ്റാത്ത രീതിയില്‍ പണി ചെയ്യാന്‍ അറിയുന്ന പ്രൊഫഷണലുകള്‍ ഉള്ള കാലമാണ് ശരത്തേ....&lt;br /&gt;&lt;br /&gt;ശരത്: സോറി സര്‍&lt;br /&gt;&lt;br /&gt;അശോക്‌: hey... come on man… ഞാന്‍ ഒരു ചാന്‍സ്‌ പറഞ്ഞതല്ലേ? പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതല്ലാതെ മറ്റെന്തെങ്കിലും, something suspicious…?&lt;br /&gt;&lt;br /&gt;ശരത്: sir, yes. ഈ മരിച്ച കുട്ടി, മരണ കാരണമോ  അമിതമായ അളവിലോ അല്ലെങ്കിലും സ്ലീപിംഗ് പില്‍സ് പോലെ എന്തോ കഴിച്ചിരുന്നു. പക്ഷെ അത് നേരിട്ടല്ല  ഭക്ഷണത്തിലോ മറ്റോ കലര്‍ത്തിയാവണം എന്നാണ് ഡോക്റ്റര്‍ പറഞ്ഞത്.&lt;br /&gt;&lt;br /&gt;അന്‍വര്‍: അതെന്താ ഭക്ഷണത്തിലൂടെ ആണെന്ന് ഡോക്റ്റര്‍ ഇത്ര ഉറപ്പിച്ചു പറയാന്‍?&lt;br /&gt;&lt;br /&gt;അശോക്‌: ഡോസേജില്‍ വന്ന വ്യതാസം തന്നെ. ഒരാള്‍ ഒരു ടാബ്ലറ്റ് നേരിട്ട് കഴിക്കുന്നതും, ജ്യൂസിലോ ഭക്ഷണത്തിലോ കലര്‍ത്തി കഴിക്കുന്നതും തമ്മില്‍ കണ്‍സ്യൂം ചെയ്യപ്പെടുന്ന ഡോസേജിന്‍റെ കാര്യത്തില്‍ വ്യത്യാസമുണ്ടാകും. For example.. ഈ കുട്ടിയുടെ കാര്യത്തില്‍ തന്നെ, കഴിച്ചതോ കഴിപ്പിച്ചതോ ആവട്ടെ, രണ്ടു ടാബ്ലറ്റുകള്‍ ഭക്ഷണത്തില്‍ പൊടിച്ചു ചേര്‍ത്തിട്ട് അവസാനം ആ ഭക്ഷണം മുഴുവന്‍ അവള്‍ കഴിച്ചില്ലെങ്കില്‍ ...? അഥവാ കഴിക്കാന്‍ ആ കുട്ടിക്ക് പറ്റിയില്ലെങ്കില്‍ ...‍?&lt;br /&gt;&lt;br /&gt;അന്‍വര്‍ : ഉള്ളിലെത്തിയിരിക്കുന്ന ഡോസേജില്‍ വ്യത്യാസം ഉണ്ടാകും സര്‍&lt;br /&gt;&lt;br /&gt;അശോക്‌: സിമ്പിള്‍ ലോജിക്‌.! ശരത്, എന്നിട്ട്...&lt;br /&gt;&lt;br /&gt;ശരത്: സര്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ പോലീസ്‌ സര്‍ജന്‍ അന്നേ പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു. ഈ പെണ്‍കുട്ടി, മരണത്തിനു മുന്‍പോ  പിന്‍പോ സെക്ഷ്വലി യൂസ് ചെയ്യപ്പെട്ടിരുന്നു. അതിന്‍റെ പരിശോധനാ ഫലം ചുടുകട്ട രമണന് എതിരാണെങ്കില്‍ ചിത്രം പൂര്‍ണമാകും  സര്‍&lt;br /&gt;&lt;br /&gt;അശോക്‌: (&lt;span style="font-style:italic;"&gt;ഒന്നാലോചിച്ചുകൊണ്ട്&lt;/span&gt;) നോ ശരത്, ഈ ചിത്രം അങ്ങനെ പൂര്‍ണമാവില്ല. ശരത് ഇപ്പോഴും മറന്നു പോയ ഒരു കാര്യമുണ്ട്. കട്ടിലിന്‍റെ പടിയില്‍ കണ്ട blood stain. അത് ഈ മരണപ്പെട്ടവരുടെയോ ചുടുകട്ടയുടെയോ അല്ലെങ്കില്‍?&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;അന്തംവിട്ട് പരസ്പരം  നോക്കുന്ന ശരത്തും, അന്‍വറും, മൈക്കിളും.&lt;/span&gt;&lt;br /&gt;&lt;br /&gt;മൈക്കിള്‍: സാര്‍ അതവരുടെ അല്ലെങ്കില്‍....&lt;br /&gt;&lt;br /&gt;അശോക്‌: (&lt;span style="font-style:italic;"&gt;ചിരിച്ച്‌ കൊണ്ട്&lt;/span&gt;) അല്ലെങ്കില്‍ പ്രശ്നമാണ് മൈക്കിളേ. ഈ കേസിന്‍റെ ഭാവി നിര്‍ണ്ണയിക്കപ്പെടുന്നത് അതിലൂടെയാവും. അങ്ങനെയായാല്‍ അതിനര്‍ത്ഥം ഒന്നേയുള്ളൂ. കുന്നേറ്റുംകര കൊലക്കേസില്‍ ഇത് വരെ ഇല്ലാതിരുന്ന ഒരു പുതിയ വ്യക്തി കൂടി  പ്രതി ചേര്‍ക്കപ്പെടും. പക്ഷേ അതുറപ്പിക്കാന്‍ നമ്മള്‍ ഫോറന്‍സിക്ക് ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട്‌ വരുന്ന വരെ വെയ്റ്റ്‌ ചെയ്യേണ്ടി വരും.&lt;br /&gt;&lt;br /&gt;തുടരും....&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8072965941231762377-8125757598492412836?l=vimalgayathri.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vimalgayathri.blogspot.com/feeds/8125757598492412836/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8072965941231762377&amp;postID=8125757598492412836' title='41 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default/8125757598492412836'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8072965941231762377/posts/default/8125757598492412836'/><link rel='alternate' type='text/html' href='http://vimalgayathri.blogspot.com/2010/10/murder-part-2.html' title='Murder!! Part‌ 2'/><author><name>ആളവന്‍താന്‍</name><uri>http://www.blogger.com/profile/16038107198248268459</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='31' height='21' src='http://3.bp.blogspot.com/-Rd_zgLlnIIY/ThB2ejEK6iI/AAAAAAAAAVc/K9-mrY33jrk/s220/33.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_HqHu5gOnfGQ/TMut6H5i5mI/AAAAAAAAALE/TgSDOfMl6nM/s72-c/blood_stain.jpg' height='72' width='72'/><thr:total>41</thr:total></entry><entry><id>tag:blogger.com,1999:blog-8072965941231762377.post-4103759530468769467</id><published>2010-10-27T07:28:00.015+03:00</published><updated>2010-12-09T19:18:25.013+02:00</updated><category scheme='http://www.blogger.com/atom/ns#' term='കുറ്റാന്വേഷണം'/><title type='text'>Murder!!!    (Part - 1 )</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_HqHu5gOnfGQ/TMezbebGotI/AAAAAAAAAK8/Nf28Puip_Jg/s1600/murders1.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 217px;" src="http://1.bp.blogspot.com/_HqHu5gOnfGQ/TMezbebGotI/AAAAAAAAAK8/Nf28Puip_Jg/s320/murders1.gif" border="0" alt=""id="BLOGGER_PHOTO_ID_5532587951852528338" /&gt;&lt;/a&gt;&lt;br /&gt;സമയം പുലര്‍ച്ചെ 5:15&lt;br /&gt;&lt;br /&gt;&lt;span style="font-style:italic;"&gt;ഇരുട്ടിന്‍റെ നിഗൂഢതയില്‍ നിന്നും മറ്റൊരു ദിനത്തിന്‍റെ പ്രകാശത്തിലേക്ക്, വലിയ ഒരു ഇരുനില വീട് തെളിഞ്ഞു വരുന്നു. റോഡില്‍ നിന്നും അല്‍പ്പം ഉള്ളിലായുള്ള ആ വീട്ടിലേക്ക് ഗേറ്റ് തുറന്ന് സൈക്കിള്‍ ചവിട്ടി വരുന്ന കറവക്കാരന്‍ വേലു. സൈക്കിള്‍ വീടിന്‍റെ ഒരു വശത്ത് സ്റ്റാന്‍ഡിട്ട് ഷര്‍ട്ടൂരി ഹാന്‍ഡിലില്‍ തൂക്കി അയാള്‍ തൊഴുത്തിലേക്ക്.....&lt;/span&gt;&lt;br /&gt; &lt;span style="font-style:italic;"&gt;&lt;br /&gt;വീണ്ടും ഗേറ്റ് തുറക്കപ്പെട്ടു. ഇത്തവണ വേലക്കാരി ശാന്തയാണ്. നേരെ വീടിനു പുറകിലേക്ക് പോയ ശാന്ത അടുക്കളയുടെ വാതിലിന്‍റെ പൂട്ട്‌ തുറന്ന് ഉള്ളിലേക്ക് കയറി. തലേന്നത്തെ എച്ചില്‍ പത്രങ്ങള്‍ ഓരോന്നായി കഴുകാന്‍ തുടങ്ങിയ ശാന്ത ചിക്കന്‍ കറിയുടെ ബാക്കി കണ്ട് സ്വയം പറയുന്നു&lt;/span&gt; – “അപ്പൊ കലക്കൊച്ച് ഇന്നലെ കോഴിക്കറി വച്ചോ? ഇറച്ചി കൈ കൊണ്ട് തൊടാത്ത കൊച്ചാണല്ലോ”&lt;br /&gt;&lt;span style="font-style:italic;"&gt;പെട്ടെന്ന് പുറത്ത് പാത്രം കൊണ്ട് വയ്ക്കുന്ന ശബ്ദം കേട്ട് ശാന്ത അങ്ങോട്ട്‌ എത്തി നോക്കുന്നു...&lt;/span&gt;&lt;br /&gt;&lt;br /&gt;ശാന്ത: ങാ... വേലുവണ്ണനാ...&lt;br /&gt;&lt;br /&gt;വേലു: പിന്നെ...ശാന്തേ, കലക്കുഞ്ഞ്‌ എണീറ്റാ? എന്‍റെ ശമ്പളം പറ്റിയാ ഒന്ന് തന്നേക്കാന്‍ പറ. മാസം തീരാന്‍ രണ്ടൂസം കൂടയുണ്ട്. ഒരത്യാവശ്യം. അതാ.&lt;br /&gt;&lt;br /&gt;ശാന്ത: കൊച്ച് എഴുന്നേറ്റില്ലെന്ന് തോന്നുന്നു വേലുവണ്ണാ. ഞാന്‍ ഒന്ന് നോക്കട്ടെ.&lt;br /&gt;&lt;span style="font-style:italic;"&gt;ശാന്ത വീടിനുള്ളിലേക്ക് പോയി. ഹാളില്‍ എത്തിയപ്പോള്‍ ഫോണ്‍ റിംഗ് ചെയ്തു. ചുറ്റിനും ഒന്ന് നോക്കിയിട്ട് അവര്‍ ഫോണ്‍ എടുത്തു.&lt;/span&gt;&lt
